يٰٓاَيُّهَا النَّبِيُّ اِذَا طَلَّقْتُمُ النِّسَاۤءَ فَطَلِّقُوْهُنَّ لِعِدَّتِهِنَّ وَاَحْصُوا الْعِدَّةَۚ وَاتَّقُوا اللّٰهَ رَبَّكُمْۚ لَا تُخْرِجُوْهُنَّ مِنْۢ بُيُوْتِهِنَّ وَلَا يَخْرُجْنَ اِلَّآ اَنْ يَّأْتِيْنَ بِفَاحِشَةٍ مُّبَيِّنَةٍۗ وَتِلْكَ حُدُوْدُ اللّٰهِ ۗوَمَنْ يَّتَعَدَّ حُدُوْدَ اللّٰهِ فَقَدْ ظَلَمَ نَفْسَهٗ ۗ لَا تَدْرِيْ لَعَلَّ اللّٰهَ يُحْدِثُ بَعْدَ ذٰلِكَ اَمْرًا ( الطلاق: ١ )
yāayyuhā l-nabiyu
يَٰٓأَيُّهَا ٱلنَّبِىُّ
ഹേ നബിയേ
idhā ṭallaqtumu
إِذَا طَلَّقْتُمُ
നിങ്ങള്‍ ‘ത്വലാഖ്’(വിവാഹമോചനം) ചെയ്താല്‍
l-nisāa
ٱلنِّسَآءَ
സ്ത്രീകളെ
faṭalliqūhunna
فَطَلِّقُوهُنَّ
എന്നാലവരെ മോചനം ചെയ്യുവിന്‍
liʿiddatihinna
لِعِدَّتِهِنَّ
അവരുടെ ഇദ്ദഃയിലേക്കു (തക്കവണ്ണം), ഇദ്ദഃ സമയത്തേക്കു
wa-aḥṣū
وَأَحْصُوا۟
നിങ്ങള്‍ കണക്കാക്കുക (ക്ളിപ്തപ്പെടുത്തുക)യും ചെയ്യുവിന്‍
l-ʿidata
ٱلْعِدَّةَۖ
ഇദ്ദഃയെ
wa-ittaqū l-laha
وَٱتَّقُوا۟ ٱللَّهَ
അല്ലാഹുവിനെ സൂക്ഷിക്കയും ചെയ്‍വിന്‍
rabbakum
رَبَّكُمْۖ
നിങ്ങളുടെ രക്ഷിതാവായ
lā tukh'rijūhunna
لَا تُخْرِجُوهُنَّ
അവരെ നിങ്ങള്‍ പുറത്താക്കരുത്
min buyūtihinna
مِنۢ بُيُوتِهِنَّ
അവരുടെ വീടുകളില്‍ നിന്നു
walā yakhruj'na
وَلَا يَخْرُجْنَ
അവര്‍ പുറത്തുപോകയും അരുത്
illā an yatīna
إِلَّآ أَن يَأْتِينَ
അവര്‍ വന്നാലല്ലാതെ (ചെയ്യാതെ)
bifāḥishatin
بِفَٰحِشَةٍ
വല്ല നീചവൃത്തിയുമായി, വഷളവൃത്തിയെ
mubayyinatin
مُّبَيِّنَةٍۚ
വ്യക്തമാക്കുന്ന, പ്രത്യക്ഷത്തിലുള്ളതായ
ḥudūdu l-lahi
حُدُودُ ٱللَّهِۚ
അല്ലാഹുവിന്റെ (നിയമങ്ങളാകുന്ന) അതൃത്തികളാണു
waman yataʿadda
وَمَن يَتَعَدَّ
ആര്‍ വിട്ടുകടക്കുന്നുവോ
ḥudūda l-lahi
حُدُودَ ٱللَّهِ
അല്ലാഹുവിന്റെ അതൃത്തികളെ
faqad ẓalama
فَقَدْ ظَلَمَ
എന്നാല്‍ തീര്‍ച്ചയായും അവന്‍ അക്രമം ചെയ്തു
nafsahu
نَفْسَهُۥۚ
തന്നോടു, തന്റെ ആത്മാവിനെ
lā tadrī
لَا تَدْرِى
നീ അറിയുകയില്ല, അതിന്നറിഞ്ഞുകൂട
laʿalla l-laha
لَعَلَّ ٱللَّهَ
അല്ലാഹു ആയേക്കാം
yuḥ'dithu
يُحْدِثُ
ഉണ്ടാക്കുക, പുതുതായി കൊണ്ടുവരും
baʿda dhālika
بَعْدَ ذَٰلِكَ
അതിനുശേഷം
amran
أَمْرًا
വല്ല കാര്യവും
നബിയേ, നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഇദ്ദഃ തുടങ്ങാനുള്ള അവസരത്തില്‍ വിവാഹമോചനം നടത്തുക. ഇദ്ദ കാലം നിങ്ങള്‍ കൃത്യമായി കണക്കാക്കുക. നിങ്ങളുടെ നാഥനായ അല്ലാഹുവെ സൂക്ഷിക്കുക. ഇദ്ദാ വേളയില്‍ അവരെ അവരുടെ വീടുകളില്‍നിന്ന് പുറംതള്ളരുത്. അവര്‍ സ്വയം ഇറങ്ങിപ്പോവുകയുമരുത്. അവര്‍ വ്യക്തമായ ദുര്‍വൃത്തിയിലേര്‍പ്പെട്ടാലല്ലാതെ. അല്ലാഹുവിന്റെ നിയമപരിധികളാണിവ. അല്ലാഹുവിന്റെ പരിധികള്‍ ലംഘിക്കുന്നവന്‍ തന്നോടു തന്നെയാണ് അക്രമം ചെയ്യുന്നത്. അതിനുശേഷം അല്ലാഹു വല്ല പുതിയ കാര്യവും ചെയ്‌തേക്കാം; നിനക്കത് അറിയില്ല.
തഫ്സീര്‍ فَاِذَا بَلَغْنَ اَجَلَهُنَّ فَاَمْسِكُوْهُنَّ بِمَعْرُوْفٍ اَوْ فَارِقُوْهُنَّ بِمَعْرُوْفٍ وَّاَشْهِدُوْا ذَوَيْ عَدْلٍ مِّنْكُمْ وَاَقِيْمُوا الشَّهَادَةَ لِلّٰهِ ۗذٰلِكُمْ يُوْعَظُ بِهٖ مَنْ كَانَ يُؤْمِنُ بِاللّٰهِ وَالْيَوْمِ الْاٰخِرِ ەۗ وَمَنْ يَّتَّقِ اللّٰهَ يَجْعَلْ لَّهٗ مَخْرَجًا ۙ ( الطلاق: ٢ )
fa-idhā balaghna
فَإِذَا بَلَغْنَ
അങ്ങനെ അവര്‍ എത്തുമ്പോള്‍, എത്തിയാല്‍
ajalahunna
أَجَلَهُنَّ
അവരുടെ അവധിക്കല്‍
fa-amsikūhunna
فَأَمْسِكُوهُنَّ
എന്നാലവരെവെച്ചു കൊണ്ടിരിക്കുക, നിറുത്തിവെക്കുക
bimaʿrūfin
بِمَعْرُوفٍ
സദാചാരപ്രകാരം, നല്ല മര്യാദക്കു
aw fāriqūhunna
أَوْ فَارِقُوهُنَّ
അല്ലെങ്കില്‍ അവരുമായി വേര്‍പിരിയുക
bimaʿrūfin
بِمَعْرُوفٍ
മര്യാദപ്രകാരം, സദാചാരമനുസരിച്ചു
wa-ashhidū
وَأَشْهِدُوا۟
സാക്ഷ്യപ്പെടുത്തുകയും ചെയ്യുക
dhaway ʿadlin
ذَوَىْ عَدْلٍ
രണ്ടു നീതിമാന്മാരെ, മര്യാദക്കാരെ
minkum
مِّنكُمْ
നിങ്ങളില്‍ നിന്നുള്ള
wa-aqīmū
وَأَقِيمُوا۟
നിങ്ങള്‍ നിലനിറുത്തുക (നിര്‍വ്വഹിക്കുക)യും ചെയ്യുവിന്‍
l-shahādata
ٱلشَّهَٰدَةَ
സാക്ഷ്യത്തെ
lillahi
لِلَّهِۚ
അല്ലാഹുവിനു വേണ്ടി
dhālikum
ذَٰلِكُمْ
അതു, അതൊക്കെ
yūʿaẓu bihi
يُوعَظُ بِهِۦ
അതുമുഖേന ഉപദേശിക്കപ്പെടുന്ന
man kāna yu'minu
مَن كَانَ يُؤْمِنُ
വിശ്വസിച്ചു വരുന്നവരോടു
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wal-yawmi l-ākhiri
وَٱلْيَوْمِ ٱلْءَاخِرِۚ
അന്ത്യദിനത്തിലും
waman yattaqi l-laha
وَمَن يَتَّقِ ٱللَّهَ
ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ
yajʿal lahu
يَجْعَل لَّهُۥ
അവന്‍ അവനു ആക്കും, ഏര്‍പ്പെടുത്തും
makhrajan
مَخْرَجًا
പോംവഴി (രക്ഷാമാര്‍ഗ്ഗം)
അവരുടെ ഇദ്ദാ കാലാവധി എത്തിയാല്‍ നല്ല നിലയില്‍ അവരെ കൂടെ നിര്‍ത്തുക. അല്ലെങ്കില്‍ മാന്യമായ നിലയില്‍ അവരുമായി വേര്‍പിരിയുക. നിങ്ങളില്‍ നീതിമാന്‍മാരായ രണ്ടുപേരെ അതിനു സാക്ഷികളാക്കുക. ''സാക്ഷികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നേരാംവിധം സാക്ഷ്യം വഹിക്കുക.'' അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്കു നല്‍കപ്പെടുന്ന ഉപദേശമാണിത്. അല്ലാഹുവോട് ഭക്തി കാണിക്കുന്നവന്ന് അല്ലാഹു രക്ഷാമാര്‍ഗമൊരുക്കിക്കൊടുക്കും.
തഫ്സീര്‍ وَّيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُۗ وَمَنْ يَّتَوَكَّلْ عَلَى اللّٰهِ فَهُوَ حَسْبُهٗ ۗاِنَّ اللّٰهَ بَالِغُ اَمْرِهٖۗ قَدْ جَعَلَ اللّٰهُ لِكُلِّ شَيْءٍ قَدْرًا ( الطلاق: ٣ )
wayarzuq'hu
وَيَرْزُقْهُ
അവനു (ഉപജീവനം - ആഹാരം)നല്‍കുകയും ചെയ്യും
min ḥaythu
مِنْ حَيْثُ
വിധത്തില്‍ കൂടി
lā yaḥtasibu
لَا يَحْتَسِبُۚ
അവന്‍ കണക്കാക്കാത്ത, വിചാരിക്കാത്ത
waman yatawakkal
وَمَن يَتَوَكَّلْ
ആര്‍ ഭരമേല്‍പ്പിക്കുന്നുവോ
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ മേല്‍
fahuwa ḥasbuhu
فَهُوَ حَسْبُهُۥٓۚ
എന്നാല്‍ അവന്‍ അവനുമതി
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
bālighu
بَٰلِغُ
പ്രാപിക്കുന്ന (എത്തിച്ചേരുന്ന) വനാണ്
amrihi
أَمْرِهِۦۚ
തന്റെ കാര്യം, കാര്യത്തില്‍
qad jaʿala l-lahu
قَدْ جَعَلَ ٱللَّهُ
അല്ലാഹു ആക്കി (ഏര്‍പ്പെടുത്തി)യിട്ടുണ്ട്
likulli shayin
لِكُلِّ شَىْءٍ
എല്ലാ കാര്യത്തിനും, വസ്തുവിനും (സംഗതിക്കും)
qadran
قَدْرًا
ഒരു നിര്‍ണ്ണയം, കണക്കു, തോതു, വ്യവസ്ഥ
അവന്‍ വിചാരിക്കാത്ത വിധം അവന് ആഹാരം നല്‍കും. എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവന് അല്ലാഹു തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും ഒരു ക്രമം നിശ്ചയിച്ചിട്ടുണ്ട്.
തഫ്സീര്‍ وَالّٰۤـِٔيْ يَىِٕسْنَ مِنَ الْمَحِيْضِ مِنْ نِّسَاۤىِٕكُمْ اِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلٰثَةُ اَشْهُرٍۙ وَّالّٰۤـِٔيْ لَمْ يَحِضْنَۗ وَاُولَاتُ الْاَحْمَالِ اَجَلُهُنَّ اَنْ يَّضَعْنَ حَمْلَهُنَّۗ وَمَنْ يَّتَّقِ اللّٰهَ يَجْعَلْ لَّهٗ مِنْ اَمْرِهٖ يُسْرًا ( الطلاق: ٤ )
wa-allāī
وَٱلَّٰٓـِٔى
യാതൊരു സ്ത്രീകള്‍
ya-is'na
يَئِسْنَ
നിരാശപ്പെട്ട
mina l-maḥīḍi
مِنَ ٱلْمَحِيضِ
ആര്‍ത്തവത്തെ സംബന്ധിച്ചു
min nisāikum
مِن نِّسَآئِكُمْ
നിങ്ങളുടെ സ്ത്രീകളില്‍ നിന്ന്
ini ir'tabtum
إِنِ ٱرْتَبْتُمْ
നിങ്ങള്‍ സംശയ (സന്ദേഹ) പ്പെടുന്ന പക്ഷം
faʿiddatuhunna
فَعِدَّتُهُنَّ
എന്നാലവരുടെ ഇദ്ദഃ
thalāthatu ashhurin
ثَلَٰثَةُ أَشْهُرٍ
മൂന്നു മാസമാണ്
wa-allāī
وَٱلَّٰٓـِٔى
യാതൊരു സ്‌ത്രീകളും, സ്‌ത്രീകളുടെയും
lam yaḥiḍ'na
لَمْ يَحِضْنَۚ
ആര്‍ത്തവമുണ്ടാകാത്ത, ഋതുവായിട്ടില്ലാത്ത
wa-ulātu l-aḥmāli
وَأُو۟لَٰتُ ٱلْأَحْمَالِ
ഗര്‍ഭമുള്ള സ്‌ത്രീകള്‍
ajaluhunna
أَجَلُهُنَّ
അവരുടെ അവധി
an yaḍaʿna
أَن يَضَعْنَ
അവര്‍ പ്രസവിക്കലാണു
ḥamlahunna
حَمْلَهُنَّۚ
അവരുടെ ഗര്‍ഭം
waman yattaqi
وَمَن يَتَّقِ
ആര്‍ സൂക്ഷിക്കുന്നുവോ
l-laha
ٱللَّهَ
അല്ലാഹുവിനെ
yajʿal lahu
يَجْعَل لَّهُۥ
അവന്‍ അവനു ഉണ്ടാക്കി (ഏര്‍പ്പെടുത്തി) ക്കൊടുക്കും
min amrihi
مِنْ أَمْرِهِۦ
അവന്റെ കാര്യത്തെ സംബന്ധിച്ചു
yus'ran
يُسْرًا
എളുപ്പം, സൗകര്യം
നിങ്ങളുടെ സ്ത്രീകളില്‍ ആര്‍ത്തവം നിലച്ചവരുടെ ഇദ്ദാ കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അറിയുക: അവരുടെ ഇദ്ദാകാലം മൂന്നു മാസമാണ്. ഋതുമതികളായിട്ടില്ലാത്തവരുടേതും ഇതുതന്നെ. ഗര്‍ഭിണികളുടെ കാലാവധി അവര്‍ പ്രസവിക്കുന്നതുവരെയാകുന്നു. ആര്‍ അല്ലാഹുവോട് ഭക്തിയുള്ളവരാകുന്നുവോ അവന്റെ കാര്യം അല്ലാഹു എളുപ്പമാക്കും.
തഫ്സീര്‍ ذٰلِكَ اَمْرُ اللّٰهِ اَنْزَلَهٗٓ اِلَيْكُمْۗ وَمَنْ يَّتَّقِ اللّٰهَ يُكَفِّرْ عَنْهُ سَيِّاٰتِهٖ وَيُعْظِمْ لَهٗٓ اَجْرًا ( الطلاق: ٥ )
amru l-lahi
أَمْرُ ٱللَّهِ
അല്ലാഹുവിന്റെ കല്‍പനയാണ്
anzalahu
أَنزَلَهُۥٓ
അതിനെ ഇറക്കിയിരി ക്കുന്നു
ilaykum
إِلَيْكُمْۚ
നിങ്ങളിലേക്കു
waman yattaqi l-laha
وَمَن يَتَّقِ ٱللَّهَ
അല്ലാഹുവിനെ ആര്‍ സൂക്ഷിക്കുന്നുവോ
yukaffir ʿanhu
يُكَفِّرْ عَنْهُ
അവന്‍ അവന്നു മറച്ചു (മൂടി) വെച്ചുകൊടുക്കും
sayyiātihi
سَيِّـَٔاتِهِۦ
അവന്റെ തിന്‍മകളെ
wayuʿ'ẓim lahu
وَيُعْظِمْ لَهُۥٓ
അവനു വമ്പിച്ചതാ (വലുതാ) ക്കുകയും ചെയ്യും
ഇത് നിങ്ങള്‍ക്കായി അല്ലാഹു അവതരിപ്പിച്ച കല്‍പനയാണ്. അല്ലാഹുവോട് ഭക്തി കാണിക്കുന്നവന്റെ പാപങ്ങള്‍ അല്ലാഹു മായ്ച്ചുകളയുകയും അവന്റെ പ്രതിഫലം അവന്ന് മെച്ചപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.
തഫ്സീര്‍ اَسْكِنُوْهُنَّ مِنْ حَيْثُ سَكَنْتُمْ مِّنْ وُّجْدِكُمْ وَلَا تُضَاۤرُّوْهُنَّ لِتُضَيِّقُوْا عَلَيْهِنَّۗ وَاِنْ كُنَّ اُولَاتِ حَمْلٍ فَاَنْفِقُوْا عَلَيْهِنَّ حَتّٰى يَضَعْنَ حَمْلَهُنَّۚ فَاِنْ اَرْضَعْنَ لَكُمْ فَاٰتُوْهُنَّ اُجُوْرَهُنَّۚ وَأْتَمِرُوْا بَيْنَكُمْ بِمَعْرُوْفٍۚ وَاِنْ تَعَاسَرْتُمْ فَسَتُرْضِعُ لَهٗٓ اُخْرٰىۗ ( الطلاق: ٦ )
askinūhunna
أَسْكِنُوهُنَّ
നിങ്ങള്‍ അവരെ താമസി (പാര്‍പ്പി)ക്കുവിന്‍
min ḥaythu sakantum
مِنْ حَيْثُ سَكَنتُم
നിങ്ങള്‍ താമസിക്കുന്നതില്‍പെട്ട സ്ഥലത്തു
min wuj'dikum
مِّن وُجْدِكُمْ
അതായതു നിങ്ങളുടെ കഴിവില്‍ (നിവൃത്തിയില്‍)പെട്ട
walā tuḍārrūhunna
وَلَا تُضَآرُّوهُنَّ
അവരോടു നിങ്ങള്‍ ഉപദ്രവം പ്രവര്‍ത്തിക്കരുതു, ഉപദ്രവനയം കാട്ടരുത്
lituḍayyiqū
لِتُضَيِّقُوا۟
നിങ്ങള്‍ ഇടുക്കം (കുടുക്കം-ഞെരുക്കം) ഉണ്ടാക്കുവാന്‍
ʿalayhinna
عَلَيْهِنَّۚ
അവരുടെമേല്‍
wa-in kunna
وَإِن كُنَّ
അവരാണെങ്കില്‍
ulāti ḥamlin
أُو۟لَٰتِ حَمْلٍ
ഗര്‍ഭവതികള്‍
fa-anfiqū
فَأَنفِقُوا۟
എന്നാല്‍ ചിലവഴിക്കുവിന്‍, ചിലവുകൊടുക്കണം
ʿalayhinna
عَلَيْهِنَّ
അവര്‍ക്കു
ḥattā yaḍaʿna
حَتَّىٰ يَضَعْنَ
അവര്‍ പ്രസവിക്കുന്നതു വരെ
ḥamlahunna
حَمْلَهُنَّۚ
അവരുടെ ഗര്‍ഭം
fa-in arḍaʿna
فَإِنْ أَرْضَعْنَ
എനി (എന്നിട്ടു) അവര്‍ മുല (പാല്‍) കൊടുത്തെങ്കില്‍
lakum
لَكُمْ
നിങ്ങള്‍ക്കു വേണ്ടി
faātūhunna
فَـَٔاتُوهُنَّ
എന്നാലവര്‍ക്കു കൊടുക്കുവിന്‍
ujūrahunna
أُجُورَهُنَّۖ
അവരുടെ പ്രതിഫലങ്ങള്‍
watamirū
وَأْتَمِرُوا۟
നിങ്ങള്‍ കാര്യലോചന നടത്തുകയും ചെയ്യുവിന്‍
baynakum
بَيْنَكُم
നിങ്ങള്‍ക്കിടയില്‍, തമ്മില്‍
bimaʿrūfin
بِمَعْرُوفٍۖ
സദാചാരം (മര്യാദ- നല്ല വഴക്കം) അനുസരിച്ചു
wa-in taʿāsartum
وَإِن تَعَاسَرْتُمْ
നിങ്ങള്‍ അന്യോന്യം ഞെരുക്കം കാട്ടിയാല്‍ (പ്രകടിപ്പിച്ചാല്‍)
fasatur'ḍiʿu
فَسَتُرْضِعُ
അപ്പോള്‍ മുലകൊടുത്തേക്കാം, മുലകൊടുക്കണം
ukh'rā
أُخْرَىٰ
മറ്റൊരുവള്‍.
നിങ്ങളുടെ കഴിവിനൊത്തവിധം ഇദ്ദാവേളയില്‍ അവരെ നിങ്ങള്‍ താമസിക്കുന്നിടത്ത് തന്നെ താമസിപ്പിക്കുക. അവര്‍ക്ക് ഇടുക്കമുണ്ടാക്കുംവിധം നിങ്ങളവരെ പ്രയാസപ്പെടുത്തരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ പ്രസവിക്കുന്നത് വരെ നിങ്ങളവര്‍ക്ക് ചെലവിന് കൊടുക്കുക. അവര്‍ നിങ്ങള്‍ക്കായി കുഞ്ഞുങ്ങളെ മുലയൂട്ടുന്നുവെങ്കില്‍ അവര്‍ക്ക് അതിനുള്ള പ്രതിഫലവും നല്‍കുക. അക്കാര്യം നിങ്ങള്‍ നല്ല നിലയില്‍ അന്യോന്യം കൂടിയാലോചിച്ച് തീരുമാനിക്കുക. എന്നാല്‍ നിങ്ങള്‍ക്കിരുവര്‍ക്കും അത് പ്രയാസകരമാവുകയാണെങ്കില്‍ അയാള്‍ക്കുവേണ്ടി മറ്റൊരുവള്‍ മുലയൂട്ടട്ടെ.
തഫ്സീര്‍ لِيُنْفِقْ ذُوْ سَعَةٍ مِّنْ سَعَتِهٖۗ وَمَنْ قُدِرَ عَلَيْهِ رِزْقُهٗ فَلْيُنْفِقْ مِمَّآ اٰتٰىهُ اللّٰهُ ۗ لَا يُكَلِّفُ اللّٰهُ نَفْسًا اِلَّا مَآ اٰتٰىهَاۗ سَيَجْعَلُ اللّٰهُ بَعْدَ عُسْرٍ يُّسْرًا ࣖ ( الطلاق: ٧ )
liyunfiq
لِيُنفِقْ
ചിലവഴിക്കട്ടെ
dhū saʿatin
ذُو سَعَةٍ
നിവൃത്തിഉള്ളവന്‍
min saʿatihi
مِّن سَعَتِهِۦۖ
അവന്റെ നിവൃത്തിയില്‍ നിന്നു
qudira ʿalayhi
قُدِرَ عَلَيْهِ
അവന്റെ മേല്‍ കണക്കാക്കപ്പെട്ടു (കുടുസ്സാക്കപ്പെട്ടു) എന്നാല്‍
riz'quhu
رِزْقُهُۥ
അവന്റെ ആഹാരം, ഉപജീവനം
falyunfiq
فَلْيُنفِقْ
എന്നാലവന്‍ ചിലവഴിക്കട്ടെ
mimmā ātāhu
مِمَّآ ءَاتَىٰهُ
അവന്നു നല്‍കിയതില്‍ നിന്നു
lā yukallifu l-lahu
لَا يُكَلِّفُ ٱللَّهُ
അല്ലാഹു ശാസിക്കുക (കീര്‍ത്തിക്കുക - വിഷമിപ്പിക്കുക)യില്ല
nafsan
نَفْسًا
ഒരു ദേഹത്തോടും, ഒരാളെയും, ഒരു ആത്മാവിനെയും
illā mā ātāhā
إِلَّا مَآ ءَاتَىٰهَاۚ
അതിനു അവന്‍ നല്‍കിയതു (നല്‍കിയതനുസരിച്ചു) അല്ലാതെ
sayajʿalu l-lahu
سَيَجْعَلُ ٱللَّهُ
അല്ലാഹു വഴിയെ ഉണ്ടാക്കും, ആക്കിയേക്കും
baʿda ʿus'rin
بَعْدَ عُسْرٍ
ഒരു ഞെരുക്കത്തിനു (പ്രയാസത്തിനു) ശേഷം
yus'ran
يُسْرًا
ഒരു എളുപ്പം, സൗകര്യം
സമ്പന്നന്‍ തന്റെ കഴിവിനനുസരിച്ചു ചെലവു ചെയ്യണം. തന്റെ ഉപജീവനത്തിന് ഇടുക്കമനുഭവിക്കുന്നവന്‍ അല്ലാഹു അവന് നല്‍കിയതില്‍ നിന്ന് ചെലവിനു നല്‍കട്ടെ. അല്ലാഹു ആരെയും അയാള്‍ക്കേകിയ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല. പ്രയാസത്തിനു ശേഷം അല്ലാഹു എളുപ്പം ഉണ്ടാക്കിക്കൊടുക്കുന്നു.
തഫ്സീര്‍ وَكَاَيِّنْ مِّنْ قَرْيَةٍ عَتَتْ عَنْ اَمْرِ رَبِّهَا وَرُسُلِهٖ فَحَاسَبْنٰهَا حِسَابًا شَدِيْدًاۙ وَّعَذَّبْنٰهَا عَذَابًا نُّكْرًا ( الطلاق: ٨ )
waka-ayyin
وَكَأَيِّن
എത്രയോ, എത്രയാണു
min qaryatin
مِّن قَرْيَةٍ
രാജ്യമായിട്ടു, രാജ്യത്തില്‍നിന്നു
ʿatat
عَتَتْ
അതു ധിക്കരിച്ചു, അതിരുകടന്നു, അതിലംഘിച്ചു
ʿan amri
عَنْ أَمْرِ
കല്‍പനവിട്ടു
rabbihā
رَبِّهَا
അതിന്റെ റബ്ബിന്റെ
warusulihi
وَرُسُلِهِۦ
അവന്റെ റസൂലുകളുടെയും
faḥāsabnāhā
فَحَاسَبْنَٰهَا
അതിനാല്‍ നാം അതിനെ വിചാരണ (കണക്കു നോക്കല്‍) നടത്തി
ḥisāban
حِسَابًا
ഒരു വിചാരണ (കണക്കുനോക്കല്‍)
waʿadhabnāhā
وَعَذَّبْنَٰهَا
അതിനെ നാം ശിക്ഷിക്കുകയും ചെയ്തു
ʿadhāban nuk'ran
عَذَابًا نُّكْرًا
വെറുക്കപ്പെട്ട (നികൃഷ്ടമായ, വഷളായ, കടുത്ത) ശിക്ഷ
എത്രയോ നാടുകള്‍, അവയുടെ നാഥന്റെയും അവന്റെ ദൂതന്‍മാരുടെയും കല്‍പനകള്‍ നിരാകരിച്ച് ധിക്കാരം പ്രവര്‍ത്തിച്ചു. അപ്പോള്‍ നാം അവയെ കര്‍ക്കശമായ വിചാരണക്കു വിധേയമാക്കി. കൊടിയ ശിക്ഷ നല്‍കുകയും ചെയ്തു.
തഫ്സീര്‍ فَذَاقَتْ وَبَالَ اَمْرِهَا وَكَانَ عَاقِبَةُ اَمْرِهَا خُسْرًا ( الطلاق: ٩ )
fadhāqat
فَذَاقَتْ
അങ്ങനെ അതു രുചിനോക്കി, ആസ്വദിച്ചു
wabāla
وَبَالَ
ദുഷ്ഫലം, ഭവിഷ്യത്തു, നാശം
amrihā
أَمْرِهَا
അതിന്റെ കാര്യത്തിന്റെ
ʿāqibatu amrihā
عَٰقِبَةُ أَمْرِهَا
അതിന്റെ കാര്യത്തിന്റെ കലാശം
അങ്ങനെ അവ ആ ചെയ്തികളുടെ കെടുതികളനുഭവിച്ചു. കൊടിയ നഷ്ടമായിരുന്നു അതിന്റെ അന്ത്യം.
തഫ്സീര്‍ اَعَدَّ اللّٰهُ لَهُمْ عَذَابًا شَدِيْدًا ۖفَاتَّقُوا اللّٰهَ يٰٓاُولِى الْاَلْبَابِۛ الَّذِيْنَ اٰمَنُوْا ۛ قَدْ اَنْزَلَ اللّٰهُ اِلَيْكُمْ ذِكْرًاۙ ( الطلاق: ١٠ )
aʿadda l-lahu
أَعَدَّ ٱللَّهُ
അല്ലാഹു ഒരുക്കിയിരിക്കുന്നു
ʿadhāban shadīdan
عَذَابًا شَدِيدًاۖ
കഠിനശിക്ഷ
fa-ittaqū l-laha
فَٱتَّقُوا۟ ٱللَّهَ
ആകയാല്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍
yāulī l-albābi
يَٰٓأُو۟لِى ٱلْأَلْبَٰبِ
ബുദ്ധിമാന്മാരേ
alladhīna āmanū
ٱلَّذِينَ ءَامَنُوا۟ۚ
വിശ്വസിച്ചവരായ
qad anzala l-lahu
قَدْ أَنزَلَ ٱللَّهُ
തീര്‍ച്ചയായും അല്ലാഹു ഇറക്കിയിരിക്കുന്നു
ilaykum
إِلَيْكُمْ
നിങ്ങള്‍ക്കു
dhik'ran
ذِكْرًا
ഒരു ഉല്‍ബോധനം, സ്മരണ, ഉപദേശം
അല്ലാഹു അവര്‍ക്ക് കഠിന ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. അതിനാല്‍ സത്യവിശ്വാസം സ്വീകരിച്ച ബുദ്ധിമാന്മാരേ, നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിശ്ചയം, അല്ലാഹു നിങ്ങള്‍ക്കായി ഒരുദ്‌ബോധനം നല്‍കിയിരിക്കുകയാണ്.
തഫ്സീര്‍
القرآن الكريم - سورة الطلاق٦٥ At-Talaq (Surah 65 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :അത്ത്വലാഖ് القرآن الكريم: الطلاق Ayah Sajadat (سجدة ): - സൂറത്തുല്‍ (latin): At-Talaq സൂറത്തുല്‍: 65 ആയത്ത് എണ്ണം: 12 ആകെ വാക്കുകൾ: 249 ആകെ പ്രതീകങ്ങൾ: 1060 Number of Rukūʿs: 2 Revelation Location: സിവിൽ Revelation Order: 99 ആരംഭിക്കുന്നത്: 5217