Skip to main content

لَاُعَذِّبَنَّهٗ عَذَابًا شَدِيْدًا اَوْ لَاَا۟ذْبَحَنَّهٗٓ اَوْ لَيَأْتِيَنِّيْ بِسُلْطٰنٍ مُّبِيْنٍ   ( النمل: ٢١ )

la-uʿadhibannahu
لَأُعَذِّبَنَّهُۥ
സത്യമായും ഞാനതിനെ ശിക്ഷിക്കും
ʿadhāban shadīdan
عَذَابًا شَدِيدًا
കഠിനമായ ശിക്ഷ
aw
أَوْ
അല്ലെങ്കില്‍
laādh'baḥannahu
لَأَا۟ذْبَحَنَّهُۥٓ
ഞാനതിനെ തീര്‍ച്ചയായും അറുക്കും
aw layatiyannī
أَوْ لَيَأْتِيَنِّى
അല്ലെങ്കില്‍ അത് എന്‍റെ അടുക്കല്‍ വരണം (വന്നാലൊഴികെ)
bisul'ṭānin
بِسُلْطَٰنٍ
ഒരു ന്യായംകൊണ്ടു, വല്ല രേഖയുമായി
mubīnin
مُّبِينٍ
വ്യക്തമായ

''അതിനെ ഞാന്‍ കഠിനമായി ശിക്ഷിക്കും. അല്ലെങ്കില്‍ അറുത്തുകളയും. അതുമല്ലെങ്കില്‍ വ്യക്തമായ വല്ല ന്യായവും അതെനിക്കു സമര്‍പ്പിക്കണം.''

തഫ്സീര്‍

فَمَكَثَ غَيْرَ بَعِيْدٍ فَقَالَ اَحَطْتُّ بِمَا لَمْ تُحِطْ بِهٖ وَجِئْتُكَ مِنْ سَبَاٍ ۢبِنَبَاٍ يَّقِيْنٍ   ( النمل: ٢٢ )

famakatha
فَمَكَثَ
അങ്ങനെ അതു താമസിച്ചു
ghayra baʿīdin
غَيْرَ بَعِيدٍ
വിദൂരമല്ലാത്ത നിലയില്‍ (കുറച്ചുസമയം)
faqāla
فَقَالَ
എന്നിട്ടു അതു പറഞ്ഞു
aḥaṭtu
أَحَطتُ
ഞാന്‍ സൂക്ഷ്മമായറിഞ്ഞിരിക്കുന്നു
bimā
بِمَا
യാതൊരു കാര്യത്തെക്കുറിച്ചു
lam tuḥiṭ bihi
لَمْ تُحِطْ بِهِۦ
അങ്ങുന്നു (താങ്കള്‍) അതിനെപ്പറ്റി സൂക്ഷ്മമായറിഞ്ഞിട്ടില്ല
waji'tuka
وَجِئْتُكَ
ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുന്നു
min saba-in
مِن سَبَإٍۭ
സബഇല്‍നിന്നു
binaba-in
بِنَبَإٍ
ഒരു വാര്‍ത്തയുംകൊണ്ടു
yaqīnin
يَقِينٍ
ദൃഢമായ, ഉറപ്പായ

എന്നാല്‍ ഏറെക്കഴിയുംമുമ്പെ അതെത്തിച്ചേര്‍ന്നു. അപ്പോള്‍ അതു പറഞ്ഞു: ''അങ്ങയ്ക്കറിയാത്ത ചില കാര്യങ്ങള്‍ ഞാന്‍ സൂക്ഷ്മമായി മനസ്സിലാക്കിയിരിക്കുന്നു. ''സബഇല്‍ നിന്ന് ഉറപ്പുള്ള ചില വാര്‍ത്തകളുമായാണ് ഞാന്‍ വന്നിരിക്കുന്നത്.

തഫ്സീര്‍

اِنِّيْ وَجَدْتُّ امْرَاَةً تَمْلِكُهُمْ وَاُوْتِيَتْ مِنْ كُلِّ شَيْءٍ وَّلَهَا عَرْشٌ عَظِيْمٌ   ( النمل: ٢٣ )

innī
إِنِّى
നിശ്ചയമായും ഞാന്‍
wajadttu
وَجَدتُّ
ഞാന്‍ കണ്ടെത്തിയിരിക്കുന്നു
im'ra-atan
ٱمْرَأَةً
ഒരു സ്ത്രീയെ
tamlikuhum
تَمْلِكُهُمْ
അവള്‍ അവരെ ഭരിക്കുന്നു
waūtiyat
وَأُوتِيَتْ
അവള്‍ക്കു നല്‍കപ്പെട്ടിരിക്കുന്നു
min kulli shayin
مِن كُلِّ شَىْءٍ
എല്ലാ വസ്തുക്കളില്‍ നിന്നും
walahā
وَلَهَا
അവള്‍ക്കുണ്ടുതാനും
ʿarshun
عَرْشٌ
ഒരു സിംഹാസനം
ʿaẓīmun
عَظِيمٌ
വമ്പിച്ച, മഹത്തായ

ഞാന്‍ അവിടെ ഒരു സ്ത്രീയെ കണ്ടു. അവരാണ് അന്നാട്ടുകാരെ ഭരിക്കുന്നത്. അവര്‍ക്ക് സകല സൗകര്യങ്ങളും അവിടെയുണ്ട്. ഗംഭീരമായ ഒരു സിംഹാസനവും.

തഫ്സീര്‍

وَجَدْتُّهَا وَقَوْمَهَا يَسْجُدُوْنَ لِلشَّمْسِ مِنْ دُوْنِ اللّٰهِ وَزَيَّنَ لَهُمُ الشَّيْطٰنُ اَعْمَالَهُمْ فَصَدَّهُمْ عَنِ السَّبِيْلِ فَهُمْ لَا يَهْتَدُوْنَۙ   ( النمل: ٢٤ )

wajadttuhā
وَجَدتُّهَا
ഞാനവളെകണ്ടെത്തി
waqawmahā
وَقَوْمَهَا
അവളുടെ ജനതയെയും
yasjudūna
يَسْجُدُونَ
അവര്‍ സുജൂദു ചെയ്യുന്നു
lilshamsi
لِلشَّمْسِ
സൂര്യനു
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ
wazayyana
وَزَيَّنَ
ഭംഗിയാക്കിക്കാട്ടുകയും ചെയ്തിരിക്കുന്നു
lahumu
لَهُمُ
അവര്‍ക്കു
l-shayṭānu
ٱلشَّيْطَٰنُ
പിശാച്
aʿmālahum
أَعْمَٰلَهُمْ
അവരുടെ കര്‍മ്മങ്ങള്‍, പ്രവൃത്തികള്‍
faṣaddahum
فَصَدَّهُمْ
എന്നിട്ടു അവരെ തടഞ്ഞു
ʿani l-sabīli
عَنِ ٱلسَّبِيلِ
മാര്‍ഗ്ഗത്തില്‍നിന്ന്
fahum
فَهُمْ
അതിനാല്‍ അവര്‍
lā yahtadūna
لَا يَهْتَدُونَ
നേര്‍മ്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നില്ല, സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നില്ല

''അവരും അവരുടെ ജനതയും അല്ലാഹുവിനു പുറമെ സൂര്യനെ സാഷ്ടാംഗം പ്രണമിക്കുന്നതായി ഞാന്‍ കണ്ടു.'' പിശാച് അവര്‍ക്ക് തങ്ങളുടെ ചെയ്തികളാകെ ചേതോഹരങ്ങളായി തോന്നിപ്പിച്ചിരിക്കുന്നു. അവന്‍ അവരെ നേര്‍വഴിയില്‍ നിന്ന് തടഞ്ഞു. അതിനാലവര്‍ നേര്‍വഴി പ്രാപിക്കുന്നില്ല.

തഫ്സീര്‍

اَلَّا يَسْجُدُوْا لِلّٰهِ الَّذِيْ يُخْرِجُ الْخَبْءَ فِى السَّمٰوٰتِ وَالْاَرْضِ وَيَعْلَمُ مَا تُخْفُوْنَ وَمَا تُعْلِنُوْنَ   ( النمل: ٢٥ )

allā yasjudū
أَلَّا يَسْجُدُوا۟
അവര്‍ സുജൂദ് ചെയ്യാതിരിക്കുവാന്‍
lillahi
لِلَّهِ
അല്ലാഹുവിന്
alladhī yukh'riju
ٱلَّذِى يُخْرِجُ
വെളിക്കു വരുത്തുന്നവനായ, പുറത്തു കൊണ്ടുവരുന്ന
l-khaba-a
ٱلْخَبْءَ
ഒളിഞ്ഞു കിടക്കുന്നതിനെ
fī l-samāwāti
فِى ٱلسَّمَٰوَٰتِ
ആകാശങ്ങളില്‍
wal-arḍi
وَٱلْأَرْضِ
ഭൂമിയിലും
wayaʿlamu
وَيَعْلَمُ
അറിയുകയും ചെയ്യുന്നു
mā tukh'fūna
مَا تُخْفُونَ
നിങ്ങള്‍ മറച്ചു (ഒളിച്ചു) വെക്കുന്നതു
wamā tuʿ'linūna
وَمَا تُعْلِنُونَ
നിങ്ങള്‍ പരസ്യമാക്കുന്നതും, വെളിവാക്കുന്നതും

ആകാശഭൂമികളില്‍ മറഞ്ഞുകിടക്കുന്നവയെ പുറത്തുകൊണ്ടുവരികയും നിങ്ങള്‍ മറച്ചുവെക്കുന്നതും വെളിപ്പെടുത്തുന്നതുമായ എല്ലാം അറിയുകയും ചെയ്യുന്ന അല്ലാഹുവിന് സാഷ്ടാംഗം പ്രണമിക്കാതിരിക്കാനാണ് പിശാച് അത് ചെയ്തത്.

തഫ്സീര്‍

اَللّٰهُ لَآ اِلٰهَ اِلَّا هُوَۙ رَبُّ الْعَرْشِ الْعَظِيْمِ ۩   ( النمل: ٢٦ )

al-lahu
ٱللَّهُ
അല്ലാഹുവാകട്ടെ
lā ilāha
لَآ إِلَٰهَ
ഒരു ആരാധ്യനുമില്ല
illā huwa
إِلَّا هُوَ
അവനല്ലാതെ
rabbu l-ʿarshi
رَبُّ ٱلْعَرْشِ
അര്‍ശിന്‍റെ റബ്ബാണ്, സിംഹാസനത്തിന്‍റെ നാഥനാണ് (ഉടമസ്ഥനാണ്)
l-ʿaẓīmi
ٱلْعَظِيمِ۩
മഹത്തായ

അല്ലാഹു, അവനല്ലാതെ ദൈവമില്ല. അതിമഹത്തായ സിംഹാസനത്തിന്റെ അധിപനാണവന്‍.

തഫ്സീര്‍

۞ قَالَ سَنَنْظُرُ اَصَدَقْتَ اَمْ كُنْتَ مِنَ الْكٰذِبِيْنَ   ( النمل: ٢٧ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
sananẓuru
سَنَنظُرُ
നാം നോക്കാം
aṣadaqta
أَصَدَقْتَ
നീ സത്യം പറഞ്ഞിരിക്കയാണോ
am kunta
أَمْ كُنتَ
അഥവാ നീ ആയിരിക്കുന്നുവോ
mina l-kādhibīna
مِنَ ٱلْكَٰذِبِينَ
വ്യാജകാരന്‍മാരില്‍പെട്ട (വന്‍)

സുലൈമാന്‍ പറഞ്ഞു: ''നാമൊന്നു നോക്കട്ടെ; നീ പറഞ്ഞത് സത്യമാണോ; അതല്ല നീ കള്ളം പറയുന്നവരില്‍ പെട്ടവനാണോ എന്ന്.

തഫ്സീര്‍

اِذْهَبْ بِّكِتٰبِيْ هٰذَا فَاَلْقِهْ اِلَيْهِمْ ثُمَّ تَوَلَّ عَنْهُمْ فَانْظُرْ مَاذَا يَرْجِعُوْنَ   ( النمل: ٢٨ )

idh'hab
ٱذْهَب
നീ പോകുക
bikitābī hādhā
بِّكِتَٰبِى هَٰذَا
എന്‍റെ ഈ എഴുത്തുംകൊണ്ടു
fa-alqih
فَأَلْقِهْ
എന്നിട്ടതു ഇട്ടേക്കുക
ilayhim
إِلَيْهِمْ
അവര്‍ക്കു, അവരിലേക്കു
thumma tawalla
ثُمَّ تَوَلَّ
പിന്നീടു നീ പിന്‍മാറിക്കൊള്ളുക
ʿanhum
عَنْهُمْ
അവരില്‍നിന്നു
fa-unẓur
فَٱنظُرْ
എന്നിട്ടു നോക്കുക
mādhā
مَاذَا
എന്തൊന്നാണ്
yarjiʿūna
يَرْجِعُونَ
അവര്‍ മടക്കുന്നതു (മറുപടി പറയുന്നതു)

''നീ എന്റെ ഈ എഴുത്തുകൊണ്ടുപോയി അവര്‍ക്കിട്ടുകൊടുക്കുക. പിന്നെ അവരില്‍നിന്ന് മാറിനില്‍ക്കുക. എന്നിട്ട് അവരെന്തു മറുപടിയാണ് തരുന്നതെന്ന് നോക്കുക.''

തഫ്സീര്‍

قَالَتْ يٰٓاَيُّهَا الْمَلَؤُا اِنِّيْٓ اُلْقِيَ اِلَيَّ كِتٰبٌ كَرِيْمٌ   ( النمل: ٢٩ )

qālat
قَالَتْ
അവൾ പറഞ്ഞു
yāayyuhā l-mala-u
يَٰٓأَيُّهَا ٱلْمَلَؤُا۟
ഹേ പ്രധാനികളേ, പ്രമുഖ സംഘമേ
innī
إِنِّىٓ
നിശ്ചയമായും ഞാൻ
ul'qiya ilayya
أُلْقِىَ إِلَىَّ
എനിക്ക് ഇട്ടുതരപ്പെട്ടിരിക്കുന്നു
kitābun
كِتَٰبٌ
ഒരെഴുത്ത്
karīmun
كَرِيمٌ
മാന്യമായ, ബഹുമാനപ്പെട്ട

ആ രാജ്ഞി പറഞ്ഞു: ''അല്ലയോ നേതാക്കളേ, മാന്യമായ ഒരെഴുത്ത് എനിക്കിതാ വന്നെത്തിയിരിക്കുന്നു.

തഫ്സീര്‍

اِنَّهٗ مِنْ سُلَيْمٰنَ وَاِنَّهٗ بِسْمِ اللّٰهِ الرَّحْمٰنِ الرَّحِيْمِ ۙ   ( النمل: ٣٠ )

innahu
إِنَّهُۥ
നിശ്ചയമായും അതു
min sulaymāna
مِن سُلَيْمَٰنَ
സുലൈമാനില്‍ നിന്നുള്ളതാണ്
wa-innahu
وَإِنَّهُۥ
നിശ്ചയമായും അത്
bis'mi l-lahi
بِسْمِ ٱللَّهِ
അല്ലാഹുവിന്‍റെ നാമത്തില്‍
l-raḥmāni
ٱلرَّحْمَٰنِ
പരമകാരുണികനായ
l-raḥīmi
ٱلرَّحِيمِ
കരുണാനിധിയായ

''അത് സുലൈമാനില്‍ നിന്നുള്ളതാണ്. പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്നതും.

തഫ്സീര്‍