Skip to main content

وَقَالُوْا لَنْ يَّدْخُلَ الْجَنَّةَ اِلَّا مَنْ كَانَ هُوْدًا اَوْ نَصٰرٰى ۗ تِلْكَ اَمَانِيُّهُمْ ۗ قُلْ هَاتُوْا بُرْهَانَكُمْ اِنْ كُنْتُمْ صٰدِقِيْنَ  ( البقرة: ١١١ )

waqālū
وَقَالُوا۟
അവര്‍ പറയുകയാണ്
lan yadkhula
لَن يَدْخُلَ
പ്രവേശിക്കുന്നതേയല്ല
l-janata
ٱلْجَنَّةَ
സ്വര്‍ഗത്തില്‍
illā man kāna
إِلَّا مَن كَانَ
ആയവരൊഴികെ
hūdan
هُودًا
യഹൂദികള്‍
aw naṣārā
أَوْ نَصَٰرَىٰۗ
അല്ലെങ്കില്‍ നസ്‌റാനികള്‍
til'ka
تِلْكَ
അത്
amāniyyuhum
أَمَانِيُّهُمْۗ
അവരുടെ മോഹങ്ങളാണ്
qul
قُلْ
നീപറയുക
hātū
هَاتُوا۟
നിങ്ങള്‍ കൊണ്ടുവരിന്‍
bur'hānakum
بُرْهَٰنَكُمْ
നിങ്ങളുടെ തെളിവ്
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യവാന്‍മാര്‍

ജൂതനോ ക്രിസ്ത്യാനിയോ ആവാതെ ആരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് അവര്‍ അവകാശപ്പെടുന്നു. അതവരുടെ വ്യാമോഹം മാത്രം. അവരോട് പറയൂ: നിങ്ങള്‍ തെളിവു കൊണ്ടുവരിക; നിങ്ങള്‍ സത്യസന്ധരെങ്കില്‍.

തഫ്സീര്‍

بَلٰى مَنْ اَسْلَمَ وَجْهَهٗ لِلّٰهِ وَهُوَ مُحْسِنٌ فَلَهٗٓ اَجْرُهٗ عِنْدَ رَبِّهٖۖ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُوْنَ ࣖ  ( البقرة: ١١٢ )

balā
بَلَىٰ
അങ്ങനെയല്ല, ഇല്ലാതെ (ഉണ്ട്)
man aslama
مَنْ أَسْلَمَ
ആര്‍ കീഴൊതുക്കിയോ
wajhahu
وَجْهَهُۥ
തന്റെ മുഖം
lillahi
لِلَّهِ
അല്ലാഹുവിന്
wahuwa
وَهُوَ
അവന്‍ (ആയികൊണ്ട്)
muḥ'sinun
مُحْسِنٌ
സുകൃതം ചെയ്യുന്നവന്‍
falahu
فَلَهُۥٓ
എന്നാലവനുണ്ട്
ajruhu
أَجْرُهُۥ
അവന്റെ പ്രതിഫലം
ʿinda rabbihi
عِندَ رَبِّهِۦ
തന്റെ റബ്ബിന്റെ അടുക്കല്‍
walā khawfun
وَلَا خَوْفٌ
ഒരു ഭയവുമില്ല
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍
walā hum
وَلَا هُمْ
അവരില്ലതാനും
yaḥzanūna
يَحْزَنُونَ
അവര്‍ വ്യസനിക്കും

എന്നാല്‍ ആര്‍ സുകൃതവാനായി സര്‍വസ്വം അല്ലാഹുവിന് സമര്‍പ്പിക്കുന്നുവോ അവന് തന്റെ നാഥന്റെ അടുത്ത് അതിനുള്ള പ്രതിഫലമുണ്ട്. അവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല. ദുഃഖിക്കാനുമില്ല.

തഫ്സീര്‍

وَقَالَتِ الْيَهُوْدُ لَيْسَتِ النَّصٰرٰى عَلٰى شَيْءٍۖ وَّقَالَتِ النَّصٰرٰى لَيْسَتِ الْيَهُوْدُ عَلٰى شَيْءٍۙ وَّهُمْ يَتْلُوْنَ الْكِتٰبَۗ كَذٰلِكَ قَالَ الَّذِيْنَ لَا يَعْلَمُوْنَ مِثْلَ قَوْلِهِمْ ۚ فَاللّٰهُ يَحْكُمُ بَيْنَهُمْ يَوْمَ الْقِيٰمَةِ فِيْمَا كَانُوْا فِيْهِ يَخْتَلِفُوْنَ   ( البقرة: ١١٣ )

waqālati l-yahūdu
وَقَالَتِ ٱلْيَهُودُ
ജൂതന്‍മാര്‍ പറയുന്നു
laysati l-naṣārā
لَيْسَتِ ٱلنَّصَٰرَىٰ
ക്രിസ്ത്യാനികളല്ല
ʿalā shayin
عَلَىٰ شَىْءٍ
ഒരു കാര്യത്തിലും
waqālati l-naṣārā
وَقَالَتِ ٱلنَّصَٰرَىٰ
ക്രിസ്ത്യാനികള്‍ പറയുന്നു
laysati l-yahūdu
لَيْسَتِ ٱلْيَهُودُ
ജൂതന്‍മാരല്ല
ʿalā shayin
عَلَىٰ شَىْءٍ
ഒന്നിലും
wahum
وَهُمْ
അവരാകട്ടെ
yatlūna
يَتْلُونَ
പാരായണം ചെയ്യുന്നു
l-kitāba
ٱلْكِتَٰبَۗ
(വേദ)ഗ്രന്ഥം
kadhālika
كَذَٰلِكَ
അതുപോലെ
qāla
قَالَ
പറഞ്ഞിരിക്കുന്നു, പറയുന്നു
alladhīna
ٱلَّذِينَ
യാതൊരുകൂട്ടര്‍
lā yaʿlamūna
لَا يَعْلَمُونَ
അവര്‍ അറിയുകയില്ല
mith'la
مِثْلَ
പോലെ
qawlihim
قَوْلِهِمْۚ
അവരുടെവാക്ക്
fal-lahu
فَٱللَّهُ
എന്നാല്‍ അല്ലാഹു
yaḥkumu
يَحْكُمُ
വിധിക്കും
baynahum
بَيْنَهُمْ
അവര്‍ക്കിടയില്‍
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ക്വിയാമത്തുനാളില്‍
fīmā
فِيمَا
യാതൊന്നില്‍
kānū fīhi
كَانُوا۟ فِيهِ
അതില്‍ അവരായിരുന്നു
yakhtalifūna
يَخْتَلِفُونَ
അവര്‍ ഭിന്നിക്കും

ക്രിസ്ത്യാനികള്‍ക്ക് ഒരടിസ്ഥാനവുമില്ലെന്ന് യഹൂദര്‍ പറയുന്നു. യഹൂദര്‍ക്ക് അടിസ്ഥാനമൊന്നുമില്ലെന്ന് ക്രിസ്ത്യാനികളും വാദിക്കുന്നു. അവരൊക്കെ വേദമോതുന്നവരാണുതാനും. വിവരമില്ലാത്ത ചിലരെല്ലാം മുമ്പും ഇവര്‍ വാദിക്കും വിധം പറഞ്ഞിട്ടുണ്ട്. അതിനാല്‍, അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ അല്ലാഹു വിധി കല്‍പിക്കുന്നതാണ്.

തഫ്സീര്‍

وَمَنْ اَظْلَمُ مِمَّنْ مَّنَعَ مَسٰجِدَ اللّٰهِ اَنْ يُّذْكَرَ فِيْهَا اسْمُهٗ وَسَعٰى فِيْ خَرَابِهَاۗ اُولٰۤىِٕكَ مَا كَانَ لَهُمْ اَنْ يَّدْخُلُوْهَآ اِلَّا خَاۤىِٕفِيْنَ ەۗ لَهُمْ فِى الدُّنْيَا خِزْيٌ وَّلَهُمْ فِى الْاٰخِرَةِ عَذَابٌ عَظِيْمٌ  ( البقرة: ١١٤ )

waman
وَمَنْ
ആരുണ്ട്
aẓlamu
أَظْلَمُ
അധികം അക്രമി
mimman
مِمَّن
ഒരുവനെക്കാള്‍
manaʿa
مَّنَعَ
അവന്‍ തടസ്സപ്പെടുത്തി
masājida l-lahi
مَسَٰجِدَ ٱللَّهِ
അല്ലാഹുവിന്റെ പള്ളികളെ
an yudh'kara
أَن يُذْكَرَ
സ്മരിക്കപ്പെടുന്നതിനെ
fīhā
فِيهَا
അവയില്‍വെച്ച്
us'muhu
ٱسْمُهُۥ
അവന്റെ പേര്‍
wasaʿā
وَسَعَىٰ
അവന്‍ പരിശ്രമിക്കുകയും ചെയ്തു
fī kharābihā
فِى خَرَابِهَآۚ
അവയുടെ ശൂന്യതയില്‍, നാശത്തില്‍
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
mā kāna lahum
مَا كَانَ لَهُمْ
അവര്‍ക്ക് ആകാവതല്ല (പാടില്ല)
an yadkhulūhā
أَن يَدْخُلُوهَآ
അവര്‍ അവയില്‍ പ്രവേശിക്കല്‍
illā khāifīna
إِلَّا خَآئِفِينَۚ
ഭയപ്പെട്ടവരായിട്ടല്ലാതെ
lahum
لَهُمْ
അവര്‍ക്കുണ്ട്
fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തില്‍
khiz'yun
خِزْىٌ
അപമാനം
walahum
وَلَهُمْ
അവര്‍ക്കുണ്ട് (താനും)
fī l-ākhirati
فِى ٱلْءَاخِرَةِ
പരത്തില്‍
ʿadhābun
عَذَابٌ
ശിക്ഷ
ʿaẓīmun
عَظِيمٌ
വമ്പിച്ച

അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കുന്നത് വിലക്കുകയും പള്ളികളുടെ തന്നെ നാശത്തിന് ശ്രമിക്കുകയും ചെയ്യുന്നവനേക്കാള്‍ കടുത്ത അക്രമി ആരുണ്ട്? പേടിച്ചുകൊണ്ടല്ലാതെ അവര്‍ക്കതില്‍ പ്രവേശിക്കാവതല്ല. അവര്‍ക്ക് ഈ ലോകത്ത് കൊടിയ അപമാനമുണ്ട്. പരലോകത്ത് കഠിന ശിക്ഷയും.

തഫ്സീര്‍

وَلِلّٰهِ الْمَشْرِقُ وَالْمَغْرِبُ فَاَيْنَمَا تُوَلُّوْا فَثَمَّ وَجْهُ اللّٰهِ ۗ اِنَّ اللّٰهَ وَاسِعٌ عَلِيْمٌ   ( البقرة: ١١٥ )

walillahi
وَلِلَّهِ
അല്ലാഹുവിനാണ്
l-mashriqu
ٱلْمَشْرِقُ
ഉദയസ്ഥാനം
wal-maghribu
وَٱلْمَغْرِبُۚ
അസ്തമയസ്ഥാനവും
fa-aynamā
فَأَيْنَمَا
അതിനാല്‍ എവിടേക്ക്
tuwallū
تُوَلُّوا۟
നിങ്ങള്‍ തിരിയുന്ന (തായാലും)
fathamma
فَثَمَّ
അപ്പോള്‍ അവിടെയുണ്ടായിരിക്കും
wajhu l-lahi
وَجْهُ ٱللَّهِۚ
അല്ലാഹുവിന്റെ മുഖം
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
wāsiʿun
وَٰسِعٌ
വിശാലനാകുന്നു
ʿalīmun
عَلِيمٌ
സര്‍വ്വജ്ഞന്‍

കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേതാണ്. അതിനാല്‍ നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞു പ്രാര്‍ഥിച്ചാലും അവിടെയൊക്കെ അല്ലാഹുവിന്റെ സാന്നിധ്യമുണ്ട്. അല്ലാഹു അതിരുകള്‍ക്കതീതനാണ്. എല്ലാം അറിയുന്നവനും.

തഫ്സീര്‍

وَقَالُوا اتَّخَذَ اللّٰهُ وَلَدًا ۙسُبْحٰنَهٗ ۗ بَلْ لَّهٗ مَا فِى السَّمٰوٰتِ وَالْاَرْضِۗ كُلٌّ لَّهٗ قَانِتُوْنَ   ( البقرة: ١١٦ )

waqālū
وَقَالُوا۟
അവര്‍ പറയുന്നു
ittakhadha
ٱتَّخَذَ
സ്വീകരിച്ചു
l-lahu
ٱللَّهُ
അല്ലാഹു
waladan
وَلَدًاۗ
സന്താനം
sub'ḥānahu
سُبْحَٰنَهُۥۖ
അവന്‍ പരിശുദ്ധന്‍
bal
بَل
പക്ഷേ, എന്നാല്‍
lahu
لَّهُۥ
അവന്നാണ്
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളത്
wal-arḍi
وَٱلْأَرْضِۖ
ഭൂമിയിലും
kullun lahu
كُلٌّ لَّهُۥ
എല്ലാം അവന്
qānitūna
قَٰنِتُونَ
കീഴ്‌പ്പെട്ടവരാണ്

ദൈവം പുത്രനെ വരിച്ചിരിക്കുന്നുവെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ അവന്‍ അതില്‍നിന്നെല്ലാം എത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. എല്ലാം അവന്ന് വഴങ്ങുന്നവയും.

തഫ്സീര്‍

بَدِيْعُ السَّمٰوٰتِ وَالْاَرْضِۗ وَاِذَا قَضٰٓى اَمْرًا فَاِنَّمَا يَقُوْلُ لَهٗ كُنْ فَيَكُوْنُ  ( البقرة: ١١٧ )

badīʿu
بَدِيعُ
മാതൃകയില്ലാതെ നിര്‍മിച്ചവന്‍
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍi
وَٱلْأَرْضِۖ
ഭൂമിയെയും
wa-idhā qaḍā
وَإِذَا قَضَىٰٓ
അവന്‍ തീരുമാനിച്ചാല്‍
amran
أَمْرًا
ഒരുകാര്യം
fa-innamā yaqūlu
فَإِنَّمَا يَقُولُ
എന്നാല്‍ അവന്‍ പറയുകയേയുള്ളൂ
lahu
لَهُۥ
അതിനോട്
kun
كُن
ഉണ്ടാവുക
fayakūnu
فَيَكُونُ
അപ്പോഴതുണ്ടാകുന്നു

മുന്‍ മാതൃകകളില്ലാതെ ആകാശ ഭൂമികളെ സൃഷ്ടിച്ചവനാണവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ 'ഉണ്ടാവുക' എന്ന അവന്റെ വചനം മതി. അതോടെ അതുണ്ടാകുന്നു.

തഫ്സീര്‍

وَقَالَ الَّذِيْنَ لَا يَعْلَمُوْنَ لَوْلَا يُكَلِّمُنَا اللّٰهُ اَوْ تَأْتِيْنَآ اٰيَةٌ ۗ كَذٰلِكَ قَالَ الَّذِيْنَ مِنْ قَبْلِهِمْ مِّثْلَ قَوْلِهِمْ ۗ تَشَابَهَتْ قُلُوْبُهُمْ ۗ قَدْ بَيَّنَّا الْاٰيٰتِ لِقَوْمٍ يُّوْقِنُوْنَ  ( البقرة: ١١٨ )

waqāla
وَقَالَ
പറയുന്നു
alladhīna
ٱلَّذِينَ
യാതൊരു കൂട്ടര്‍
lā yaʿlamūna
لَا يَعْلَمُونَ
അവര്‍ അറിയുകയില്ല
lawlā
لَوْلَا
ആയിക്കൂടേ, എന്തുകൊണ്ടില്ല
yukallimunā
يُكَلِّمُنَا
ഞങ്ങളോട് (നമ്മോട്)സംസാരിക്കും
l-lahu
ٱللَّهُ
അല്ലാഹു
aw tatīnā
أَوْ تَأْتِينَآ
അല്ലെങ്കില്‍ നമുക്ക് (ഞങ്ങള്‍ക്ക്)വരും
āyatun
ءَايَةٌۗ
വല്ല ദൃഷ്ടാന്തവും
kadhālika
كَذَٰلِكَ
അപ്പോലെ, അതുപ്രകാരം
qāla alladhīna
قَالَ ٱلَّذِينَ
യാതൊരുകൂട്ടര്‍ പറഞ്ഞു
min qablihim
مِن قَبْلِهِم
ഇവരുടെ മുമ്പുള്ള
mith'la qawlihim
مِّثْلَ قَوْلِهِمْۘ
ഇവരുടെ വാക്ക്‌പോലെ
tashābahat
تَشَٰبَهَتْ
ആ പരസ്പരം സാദൃശ്യമായിരിക്കുന്നു
qulūbuhum
قُلُوبُهُمْۗ
അവരുടെ ഹൃദയങ്ങള്‍
qad bayyannā
قَدْ بَيَّنَّا
നാം വിവരിച്ചിട്ടുണ്ട്, വ്യക്തമാക്കിയിട്ടുണ്ട്
l-āyāti
ٱلْءَايَٰتِ
ദൃഷ്ടാന്തങ്ങളെ
liqawmin
لِقَوْمٍ
ഒരു ജനതക്ക്
yūqinūna
يُوقِنُونَ
അവര്‍ദൃഢമായി വിശ്വസിക്കുന്നു

അറിവില്ലാത്തവര്‍ ചോദിക്കുന്നു: ''അല്ലാഹു ഞങ്ങളോട് നേരില്‍ സംസാരിക്കാത്തതെന്ത്? അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഒരടയാളമെങ്കിലും വന്നെത്താത്തതെന്ത്?'' ഇവര്‍ ചോദിക്കുന്നപോലെ ഇവരുടെ മുന്‍ഗാമികളും ചോദിച്ചിരുന്നു. ഇരുവിഭാഗത്തിന്റെയും മനസ്സുകള്‍ ഒരുപോലെയാണ്. തീര്‍ച്ചയായും അടിയുറച്ചു വിശ്വസിക്കുന്ന ജനത്തിന് നാം തെളിവുകള്‍ വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.

തഫ്സീര്‍

اِنَّآ اَرْسَلْنٰكَ بِالْحَقِّ بَشِيْرًا وَّنَذِيْرًاۙ وَّلَا تُسْـَٔلُ عَنْ اَصْحٰبِ الْجَحِيْمِ  ( البقرة: ١١٩ )

innā arsalnāka
إِنَّآ أَرْسَلْنَٰكَ
നിശ്ചയമായും നാം നിന്നെ അയച്ചു
bil-ḥaqi
بِٱلْحَقِّ
യഥാര്‍ത്ഥവുമായി
bashīran
بَشِيرًا
സന്തോഷമറിയിക്കുന്നവനായി
wanadhīran
وَنَذِيرًاۖ
താക്കീത്കാരനായും
walā tus'alu
وَلَا تُسْـَٔلُ
നീചോദിക്കപ്പെടുകയുമില്ല
ʿan aṣḥābi
عَنْ أَصْحَٰبِ
ആള്‍ക്കാരെപ്പറ്റി
l-jaḥīmi
ٱلْجَحِيمِ
കത്തിജ്ജ്വലിക്കുന്നതിന്റെ (നരകത്തിന്റെ)

നിസ്സംശയം, നിന്നെ നാം സത്യസന്ദേശവുമായാണ് അയച്ചത്. ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായി. നരകാവകാശികളെപ്പറ്റി നിന്നോടു ചോദിക്കുകയുമില്ല.

തഫ്സീര്‍

وَلَنْ تَرْضٰى عَنْكَ الْيَهُوْدُ وَلَا النَّصٰرٰى حَتّٰى تَتَّبِعَ مِلَّتَهُمْ ۗ قُلْ اِنَّ هُدَى اللّٰهِ هُوَ الْهُدٰى ۗ وَلَىِٕنِ اتَّبَعْتَ اَهْوَاۤءَهُمْ بَعْدَ الَّذِيْ جَاۤءَكَ مِنَ الْعِلْمِ ۙ مَا لَكَ مِنَ اللّٰهِ مِنْ وَّلِيٍّ وَّلَا نَصِيْرٍ  ( البقرة: ١٢٠ )

walan tarḍā
وَلَن تَرْضَىٰ
തൃപ്തിപ്പെടുകയില്ല തന്നെ
ʿanka
عَنكَ
നിന്നെക്കുറിച്ച്
l-yahūdu
ٱلْيَهُودُ
യഹൂദികള്‍
walā l-naṣārā
وَلَا ٱلنَّصَٰرَىٰ
ക്രിസ്ത്യാനികളും ഇല്ല
ḥattā tattabiʿa
حَتَّىٰ تَتَّبِعَ
നീ പിന്‍പററുവോളം
millatahum
مِلَّتَهُمْۗ
അവരുടെ മാര്‍ഗത്തെ, നടപടിക്രമത്തെ, മതത്തെ
qul
قُلْ
നീപറയുക
inna hudā l-lahi
إِنَّ هُدَى ٱللَّهِ
നിശ്ചയമായും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം
huwa l-hudā
هُوَ ٱلْهُدَىٰۗ
അതത്രെമാര്‍ഗദര്‍ശനം
wala-ini ittabaʿta
وَلَئِنِ ٱتَّبَعْتَ
നീ പിന്‍പറ്റിയെങ്കില്‍
ahwāahum
أَهْوَآءَهُم
അവരുടെ ഇച്ഛകളെ
baʿda alladhī
بَعْدَ ٱلَّذِى
യാതൊന്നിന്‌ശേഷം
jāaka
جَآءَكَ
നിനക്ക് വന്നിരിക്കുന്നു
mina l-ʿil'mi
مِنَ ٱلْعِلْمِۙ
അറിവില്‍ നിന്നും
mā laka
مَا لَكَ
നിനക്കില്ല
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവില്‍ നിന്ന്
min waliyyin
مِن وَلِىٍّ
ഒരു ബന്ധുവും (രക്ഷകനും)രക്ഷാധികാരിയും
walā naṣīrin
وَلَا نَصِيرٍ
ഒരു സഹായകനുമില്ല

ജൂതരോ ക്രൈസ്തവരോ നിന്നെ സംബന്ധിച്ച് സംതൃപ്തരാവുകയില്ല; നീ അവരുടെ മാര്‍ഗമവലംബിക്കുംവരെ. പറയുക: സംശയമില്ല. ദൈവിക മാര്‍ഗദര്‍ശനമാണ് സത്യദര്‍ശനം. നിനക്കു യഥാര്‍ഥ ജ്ഞാനം ലഭിച്ചശേഷം നീ അവരുടെ ഇച്ഛകളെ പിന്‍പറ്റിയാല്‍ പിന്നെ അല്ലാഹുവില്‍നിന്ന് നിന്നെ രക്ഷിക്കാന്‍ ഏതെങ്കിലും കൂട്ടാളിയോ സഹായിയോ ഉണ്ടാവുകയില്ല.

തഫ്സീര്‍