Skip to main content

وَالَّتِيْٓ اَحْصَنَتْ فَرْجَهَا فَنَفَخْنَا فِيْهَا مِنْ رُّوْحِنَا وَجَعَلْنٰهَا وَابْنَهَآ اٰيَةً لِّلْعٰلَمِيْنَ   ( الأنبياء: ٩١ )

wa-allatī
وَٱلَّتِىٓ
യതൊരുവളെയും (ഓര്‍ക്കുക)
aḥṣanat
أَحْصَنَتْ
അവള്‍ സൂക്ഷിച്ചു, കാത്തുരക്ഷിച്ചു
farjahā
فَرْجَهَا
അവളുടെ ഗുഹ്യസ്ഥാനം
fanafakhnā
فَنَفَخْنَا
അങ്ങനെ നാം ഊതി
fīhā
فِيهَا
അവളില്‍
min rūḥinā
مِن رُّوحِنَا
നമ്മുടെ ആത്മാവില്‍ നിന്നു
wajaʿalnāhā
وَجَعَلْنَٰهَا
അവളെ നാം ആക്കുകയും ചെയ്തു
wa-ib'nahā
وَٱبْنَهَآ
അവളുടെ പുത്രനെയും
āyatan
ءَايَةً
ഒരു ദൃഷ്ടാന്തം
lil'ʿālamīna
لِّلْعَٰلَمِينَ
ലോകര്‍ക്ക്

തന്റെ ചാരിത്ര്യശുദ്ധി സൂക്ഷിച്ചവളുടെ കാര്യം ഓര്‍ക്കുക: അങ്ങനെ നാമവളില്‍ നമ്മുടെ ആത്മാവില്‍നിന്ന് ഊതി. അവളെയും അവളുടെ മകനെയും ലോകര്‍ക്ക് തെളിഞ്ഞ അടയാളമാക്കുകയും ചെയ്തു.

തഫ്സീര്‍

اِنَّ هٰذِهٖٓ اُمَّتُكُمْ اُمَّةً وَّاحِدَةًۖ وَّاَنَا۠ رَبُّكُمْ فَاعْبُدُوْنِ   ( الأنبياء: ٩٢ )

inna hādhihi
إِنَّ هَٰذِهِۦٓ
നിശ്ചയമായും ഇതു
ummatukum
أُمَّتُكُمْ
നിങ്ങളുടെ സമുദായമാണ്
ummatan wāḥidatan
أُمَّةً وَٰحِدَةً
ഏക സമുദായം
wa-anā
وَأَنَا۠
ഞാന്‍, ഞാനാകട്ടെ
rabbukum
رَبُّكُمْ
നിങ്ങളുടെ റബ്ബുമാണ്
fa-uʿ'budūni
فَٱعْبُدُونِ
അതിനാല്‍ നിങ്ങള്‍ എന്നെ(മാത്രം) ആരാധിക്കുവിന്‍

നിങ്ങളുടെ ഈ സമുദായം സത്യത്തില്‍ ഒരൊറ്റ സമുദായമാണ്. ഞാന്‍ നിങ്ങളുടെ നാഥനും. അതിനാല്‍ നിങ്ങളെനിക്കു മാത്രം വഴിപ്പെടുക.

തഫ്സീര്‍

وَتَقَطَّعُوْٓا اَمْرَهُمْ بَيْنَهُمْۗ كُلٌّ اِلَيْنَا رَاجِعُوْنَ ࣖ  ( الأنبياء: ٩٣ )

wataqaṭṭaʿū
وَتَقَطَّعُوٓا۟
അവര്‍ തുണ്ടംതുണ്ടമാക്കി, മുറിച്ചെടുത്തു
amrahum
أَمْرَهُم
അവരുടെ കാര്യം
baynahum
بَيْنَهُمْۖ
തങ്ങള്‍ക്കിടയില്‍
kullun
كُلٌّ
എല്ലാവരും
ilaynā
إِلَيْنَا
നമ്മുടെ അടുക്കലേക്കു
rājiʿūna
رَٰجِعُونَ
മടങ്ങിവരുന്നവരാണ്

എന്നാല്‍ അവര്‍ തങ്ങളുടെ മതകാര്യത്തില്‍ നിരവധി ചേരികളായി. അറിയുക: എല്ലാവരും നമ്മിലേക്ക് തിരിച്ചുവരേണ്ടവരാണ്.

തഫ്സീര്‍

فَمَنْ يَّعْمَلْ مِنَ الصّٰلِحٰتِ وَهُوَ مُؤْمِنٌ فَلَا كُفْرَانَ لِسَعْيِهٖۚ وَاِنَّا لَهٗ كَاتِبُوْنَ   ( الأنبياء: ٩٤ )

faman
فَمَن
അപ്പോള്‍ ആര്‍
yaʿmal
يَعْمَلْ
പ്രവര്‍ത്തിക്കുന്നുവോ
mina l-ṣāliḥāti
مِنَ ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങളില്‍പെട്ടതു
wahuwa
وَهُوَ
അവന്‍ ആയിക്കൊണ്ടു
mu'minun
مُؤْمِنٌ
സത്യവിശ്വാസി
falā kuf'rāna
فَلَا كُفْرَانَ
എന്നാല്‍ നന്ദികേടു കാണിക്കല്‍ (ഉണ്ടാവുക) ഇല്ല
lisaʿyihi
لِسَعْيِهِۦ
അവന്റെ പരിശ്രമത്തിനു, യത്നത്തിനു
wa-innā
وَإِنَّا
നിശ്ചയമായും നാം
lahu
لَهُۥ
അതിനെ
kātibūna
كَٰتِبُونَ
എഴുതിവെക്കുന്നവരാണ്.

സത്യവിശ്വാസിയായി സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്റെ കര്‍മഫലം പാഴാവുകയില്ല. ഉറപ്പായും നാമത് രേഖപ്പെടുത്തുന്നുണ്ട്.

തഫ്സീര്‍

وَحَرَامٌ عَلٰى قَرْيَةٍ اَهْلَكْنٰهَآ اَنَّهُمْ لَا يَرْجِعُوْنَ   ( الأنبياء: ٩٥ )

waḥarāmun
وَحَرَٰمٌ
പാടില്ലാത്തതാണ്
ʿalā qaryatin
عَلَىٰ قَرْيَةٍ
ഒരു രാജ്യത്തിനും
ahlaknāhā
أَهْلَكْنَٰهَآ
നാമതിനെ നശിപ്പിച്ചിരിക്കുന്നു (അങ്ങിനെയുള്ള)
annahum
أَنَّهُمْ
അവര്‍ ആകുകയെന്നുള്ളതു
lā yarjiʿūna
لَا يَرْجِعُونَ
അവര്‍ മടങ്ങിവരാതെ (യിരിക്കുക)

നാമൊരു നാടിനെ നശിപ്പിച്ചാല്‍ അവര്‍ പിന്നെയൊരിക്കലും അവിടേക്ക് തിരിച്ചുവരില്ല;

തഫ്സീര്‍

حَتّٰىٓ اِذَا فُتِحَتْ يَأْجُوْجُ وَمَأْجُوْجُ وَهُمْ مِّنْ كُلِّ حَدَبٍ يَّنْسِلُوْنَ   ( الأنبياء: ٩٦ )

ḥattā idhā futiḥat
حَتَّىٰٓ إِذَا فُتِحَتْ
അങ്ങനെ തുറന്നു വിടപ്പെട്ടാല്‍, തുറക്കപ്പെട്ടാല്‍
yajūju wamajūju
يَأْجُوجُ وَمَأْجُوجُ
യഅ്ജൂജും മഅ്ജൂജും
wahum
وَهُم
അവരാകട്ടെ
min kulli ḥadabin
مِّن كُلِّ حَدَبٍ
എല്ലാ കുന്നുകളില്‍ കൂടിയും
yansilūna
يَنسِلُونَ
ഓടിവരുന്നതാണു, പരക്കംപായുന്നതാണ്.

യഅ്ജൂജ്- മഅ്ജൂജ് ജനവിഭാഗങ്ങള്‍ക്ക് ഒരു വഴി തുറന്നുകിട്ടുംവരെ; അങ്ങനെ അവര്‍ എല്ലാ കുന്നിന്‍പുറങ്ങളില്‍നിന്നും കുതിച്ചിറങ്ങി വരും വരെയും;

തഫ്സീര്‍

وَاقْتَرَبَ الْوَعْدُ الْحَقُّ فَاِذَا هِيَ شَاخِصَةٌ اَبْصَارُ الَّذِيْنَ كَفَرُوْاۗ يٰوَيْلَنَا قَدْ كُنَّا فِيْ غَفْلَةٍ مِّنْ هٰذَا بَلْ كُنَّا ظٰلِمِيْنَ   ( الأنبياء: ٩٧ )

wa-iq'taraba
وَٱقْتَرَبَ
അടുത്തെത്തുകയും (ചെയ്‌താല്‍)
l-waʿdu l-ḥaqu
ٱلْوَعْدُ ٱلْحَقُّ
യഥാര്‍ത്ഥ വാഗ്ദാനം
fa-idhā hiya
فَإِذَا هِىَ
അപ്പോഴതാ
shākhiṣatun
شَٰخِصَةٌ
തുറിച്ചുനോക്കുന്നതായിരിക്കും, ഉയര്‍ന്നുനില്‍ക്കുന്നതായിരിക്കും
abṣāru
أَبْصَٰرُ
നേത്രങ്ങള്‍, ദൃഷ്ടികള്‍
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചിട്ടുള്ളവരുടെ
yāwaylanā
يَٰوَيْلَنَا
ഞങ്ങളുടെ നാശമേ
qad kunnā
قَدْ كُنَّا
തീര്‍ച്ചയായും ഞങ്ങളായിരുന്നു, ആയിരുന്നുവല്ലോ
fī ghaflatin
فِى غَفْلَةٍ
അശ്രദ്ധയില്‍
min hādhā
مِّنْ هَٰذَا
ഇതിനെക്കുറിച്ച്
bal kunnā
بَلْ كُنَّا
അതല്ല (അത്രയുമല്ല) ഞങ്ങള്‍ ആയിരുന്നു
ẓālimīna
ظَٰلِمِينَ
അക്രമകാരികള്‍.

ആ സത്യവാഗ്ദാനം അടുത്തു വരുന്നതു വരെയും. അപ്പോള്‍ സത്യനിഷേധികളുടെ കണ്ണുകള്‍ തുറിച്ചുനില്‍ക്കും. അവരിങ്ങനെ വിലപിക്കും: ''ഞങ്ങളുടെ ഭാഗ്യദോഷം. ഞങ്ങള്‍ ഇതേക്കുറിച്ച് തീര്‍ത്തും അശ്രദ്ധരായിരുന്നു. ഞങ്ങള്‍ അക്രമികളായിപ്പോയല്ലോ.''

തഫ്സീര്‍

اِنَّكُمْ وَمَا تَعْبُدُوْنَ مِنْ دُوْنِ اللّٰهِ حَصَبُ جَهَنَّمَۗ اَنْتُمْ لَهَا وَارِدُوْنَ   ( الأنبياء: ٩٨ )

innakum
إِنَّكُمْ
നിശ്ചയമായും നിങ്ങള്‍
wamā taʿbudūna
وَمَا تَعْبُدُونَ
നിങ്ങള്‍ ആരാധിക്കുന്നവയും
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
ḥaṣabu jahannama
حَصَبُ جَهَنَّمَ
ജഹന്നമി (നരകത്തി)ന്റെ ഇന്ധനമാണ്, വിറകാണ്, എറിയപ്പെടുന്നതാണ്
antum
أَنتُمْ
നിങ്ങള്‍
lahā
لَهَا
അതിലേക്കു
wāridūna
وَٰرِدُونَ
വന്നുചേരുന്നവരാണ്, വരുന്നവരാണ്

തീര്‍ച്ചയായും നിങ്ങളും അല്ലാഹുവെവിട്ട് നിങ്ങള്‍ പൂജിക്കുന്നവരും നരകത്തീയിലെ വിറകാണ്. നിങ്ങളെല്ലാം അവിടെ എത്തിച്ചേരുക തന്നെ ചെയ്യും.

തഫ്സീര്‍

لَوْ كَانَ هٰٓؤُلَاۤءِ اٰلِهَةً مَّا وَرَدُوْهَاۗ وَكُلٌّ فِيْهَا خٰلِدُوْنَ   ( الأنبياء: ٩٩ )

law kāna
لَوْ كَانَ
ആയിരുന്നുവെങ്കില്‍
hāulāi
هَٰٓؤُلَآءِ
ഇക്കൂട്ടര്‍, ഇവര്‍
ālihatan
ءَالِهَةً
ആരാധ്യന്മാര്‍, ദൈവങ്ങള്‍
mā waradūhā
مَّا وَرَدُوهَاۖ
അവര്‍ അതില്‍ വന്നുചേരുന്നതല്ല, അതില്‍ വരികയില്ല
wakullun
وَكُلٌّ
എല്ലാവരും
fīhā
فِيهَا
അതില്‍
khālidūna
خَٰلِدُونَ
നിത്യവാസികളാണു, ശാശ്വതന്‍മാരാണ്

യഥാര്‍ഥത്തില്‍ അവര്‍ ദൈവങ്ങളായിരുന്നെങ്കില്‍ ഈ നരകത്തീയില്‍ വന്നെത്തുമായിരുന്നില്ല. എന്നാല്‍ ഓര്‍ക്കുക: അവരെല്ലാം അവിടെ നിത്യവാസികളായിരിക്കും.

തഫ്സീര്‍

لَهُمْ فِيْهَا زَفِيْرٌ وَّهُمْ فِيْهَا لَا يَسْمَعُوْنَ   ( الأنبياء: ١٠٠ )

lahum
لَهُمْ
അവര്‍ക്കുണ്ടായിരിക്കും
fīhā
فِيهَا
അതില്‍
zafīrun
زَفِيرٌ
ദീര്‍ഘശ്വാസം, ഏക്കംവലി, നെടുവീര്‍പ്പ്
wahum
وَهُمْ
അവര്‍, അവരാകട്ടെ
fīhā
فِيهَا
അതില്‍വെച്ച്
lā yasmaʿūna
لَا يَسْمَعُونَ
കേള്‍ക്കുന്നതല്ല

അവര്‍ക്കവിടെ ആര്‍ത്തനാദമാണുണ്ടാവുക. അതല്ലാതൊന്നും കേള്‍ക്കാനാവില്ല.

തഫ്സീര്‍