Skip to main content

وَاِذْ اَخَذَ اللّٰهُ مِيْثَاقَ النَّبِيّٖنَ لَمَآ اٰتَيْتُكُمْ مِّنْ كِتٰبٍ وَّحِكْمَةٍ ثُمَّ جَاۤءَكُمْ رَسُوْلٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهٖ وَلَتَنْصُرُنَّهٗ ۗ قَالَ ءَاَقْرَرْتُمْ وَاَخَذْتُمْ عَلٰى ذٰلِكُمْ اِصْرِيْ ۗ قَالُوْٓا اَقْرَرْنَا ۗ قَالَ فَاشْهَدُوْا وَاَنَا۠ مَعَكُمْ مِّنَ الشّٰهِدِيْنَ  ( آل عمران: ٨١ )

wa-idh akhadha
وَإِذْ أَخَذَ
വാങ്ങിയ സന്ദര്‍ഭം
l-lahu
ٱللَّهُ
അല്ലാഹു
mīthāqa
مِيثَٰقَ
ഉറപ്പ്, ഉടമ്പടി, കരാര്‍
l-nabiyīna
ٱلنَّبِيِّۦنَ
നബിമാരുടെ
lamā ātaytukum
لَمَآ ءَاتَيْتُكُم
തീര്‍ച്ചയായും നിങ്ങള്‍ക്ക് ഞാന്‍ വല്ലതും നല്‍കിയാല്‍
min kitābin
مِّن كِتَٰبٍ
വേദഗ്രന്ഥമായി
waḥik'matin
وَحِكْمَةٍ
വിജ്ഞാനമായും
thumma jāakum
ثُمَّ جَآءَكُمْ
പിന്നീട് നിങ്ങള്‍ക്ക് വന്നു
rasūlun
رَسُولٌ
വല്ല ദൂതനും
muṣaddiqun
مُّصَدِّقٌ
സത്യമാക്കുന്ന
limā maʿakum
لِّمَا مَعَكُمْ
നിങ്ങളുടെ കൂടെയുള്ളതിനെ
latu'minunna bihi
لَتُؤْمِنُنَّ بِهِۦ
തീര്‍ച്ചയായും അദ്ദേഹത്തില്‍ നിങ്ങള്‍ വിശ്വസിക്കും, വിശ്വസിക്കുക തന്നെ വേണം (എന്ന്)
walatanṣurunnahu
وَلَتَنصُرُنَّهُۥۚ
അദ്ദേഹത്തെ തീര്‍ച്ചയായും സഹായിക്കുകയും ചെയ്യും (ചെയ്യണം)
qāla
قَالَ
അവന്‍ പറഞ്ഞു
a-aqrartum
ءَأَقْرَرْتُمْ
നിങ്ങള്‍ സമ്മതിച്ച് (ഉറച്ച് പറഞ്ഞു. ഏറ്റ് പറഞ്ഞു)വോ
wa-akhadhtum
وَأَخَذْتُمْ
നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)യും ചെയ്തു(വോ)
ʿalā dhālikum
عَلَىٰ ذَٰلِكُمْ
അതിനെക്കുറിച്ച്, അതിന്‍റെ പേരില്‍
iṣ'rī
إِصْرِىۖ
എന്‍റെ (എന്നോടുള്ള) ബാധ്യത (കരാര്‍, ഭാരം)
qālū
قَالُوٓا۟
അവര്‍ പറഞ്ഞു
aqrarnā
أَقْرَرْنَاۚ
ഞങ്ങള്‍ സമ്മതിച്ചു ഉറച്ചു പറഞ്ഞു
qāla
قَالَ
അവന്‍ പറഞ്ഞു
fa-ish'hadū
فَٱشْهَدُوا۟
എന്നാല്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കുവിന്‍
wa-anā maʿakum
وَأَنَا۠ مَعَكُم
ഞാനും നിങ്ങളുടെകൂടെ
mina l-shāhidīna
مِّنَ ٱلشَّٰهِدِينَ
സാക്ഷികളിലുണ്ട്

ഓര്‍ക്കുക: അല്ലാഹു പ്രവാചകന്മാരോടിങ്ങനെ ഉറപ്പ് വാങ്ങിയ സന്ദര്‍ഭം: ''ഞാന്‍ നിങ്ങള്‍ക്ക് വേദപുസ്തകവും തത്ത്വജ്ഞാനവും നല്‍കി. പിന്നീട് നിങ്ങളുടെ വശമുള്ളതിനെ സത്യപ്പെടുത്തുന്ന ഒരു ദൈവദൂതന്‍ നിങ്ങളുടെ അടുത്ത് വരികയാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും വേണം.'' അല്ലാഹു അവരോടു ചോദിച്ചു: ''നിങ്ങളിതംഗീകരിക്കുകയും അതനുസരിച്ച് എന്നോടുള്ള കരാര്‍ ഒരു ബാധ്യതയായി ഏറ്റെടുക്കുകയും ചെയ്തില്ലേ?'' അവര്‍ അറിയിച്ചു: ''അതെ, ഞങ്ങളംഗീകരിച്ചിരിക്കുന്നു.'' അല്ലാഹു പറഞ്ഞു: ''എങ്കില്‍ നിങ്ങളതിന് സാക്ഷികളാവുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായുണ്ട്.''

തഫ്സീര്‍

فَمَنْ تَوَلّٰى بَعْدَ ذٰلِكَ فَاُولٰۤىِٕكَ هُمُ الْفٰسِقُوْنَ  ( آل عمران: ٨٢ )

faman tawallā
فَمَن تَوَلَّىٰ
എന്നിരിക്കെ ആരെങ്കിലും തിരിഞ്ഞു കളഞ്ഞാല്‍
baʿda dhālika
بَعْدَ ذَٰلِكَ
അതിനുശേഷം
fa-ulāika humu
فَأُو۟لَٰٓئِكَ هُمُ
എന്നാല്‍ അക്കൂട്ടര്‍ തന്നെ
l-fāsiqūna
ٱلْفَٰسِقُونَ
തോന്നിയവാസികള്‍

അതിനുശേഷം ആരെങ്കിലും പിന്തിരിഞ്ഞുകളഞ്ഞാല്‍ അവര്‍ തന്നെയാണ് അധര്‍മകാരികള്‍.

തഫ്സീര്‍

اَفَغَيْرَ دِيْنِ اللّٰهِ يَبْغُوْنَ وَلَهٗ ٓ اَسْلَمَ مَنْ فِى السَّمٰوٰتِ وَالْاَرْضِ طَوْعًا وَّكَرْهًا وَّاِلَيْهِ يُرْجَعُوْنَ  ( آل عمران: ٨٣ )

afaghayra
أَفَغَيْرَ
അപ്പോള്‍ അല്ലാത്തതിനെയോ
dīni l-lahi
دِينِ ٱللَّهِ
അല്ലാഹുവിന്‍റെ മതം
yabghūna
يَبْغُونَ
ആവശ്യപ്പെടുന്നു
walahu
وَلَهُۥٓ
അവന് (തന്നെ)
aslama
أَسْلَمَ
കീഴൊതുങ്ങിയിരിക്കുന്നു
man fī l-samāwāti
مَن فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളവര്‍
wal-arḍi
وَٱلْأَرْضِ
ഭൂമിയിലും
ṭawʿan
طَوْعًا
അനുസരണപൂര്‍വ്വം (ഇഷ്ടത്തോടെ)
wakarhan
وَكَرْهًا
നിര്‍ബ്ബന്ധ പൂര്‍വ്വവും, അനിഷ്ടമായും
wa-ilayhi
وَإِلَيْهِ
അവങ്കലേക്ക് തന്നെ
yur'jaʿūna
يُرْجَعُونَ
അവര്‍ മടക്കപ്പെടുകയും ചെയ്യുന്നു

അല്ലാഹുവിന്റെ ജീവിതവ്യവസ്ഥയല്ലാത്ത മറ്റുവല്ലതുമാണോ അവരാഗ്രഹിക്കുന്നത്? ആകാശഭൂമികളിലുള്ളവരൊക്കെയും സ്വയം സന്നദ്ധമായോ നിര്‍ബന്ധിതമായോ അവനുമാത്രം കീഴ്‌പ്പെട്ടിരിക്കെ. എല്ലാവരുടെയും തിരിച്ചുപോക്കും അവങ്കലേക്കു തന്നെ.

തഫ്സീര്‍

قُلْ اٰمَنَّا بِاللّٰهِ وَمَآ اُنْزِلَ عَلَيْنَا وَمَآ اُنْزِلَ عَلٰٓى اِبْرٰهِيْمَ وَاِسْمٰعِيْلَ وَاِسْحٰقَ وَيَعْقُوْبَ وَالْاَسْبَاطِ وَمَآ اُوْتِيَ مُوْسٰى وَعِيْسٰى وَالنَّبِيُّوْنَ مِنْ رَّبِّهِمْۖ لَا نُفَرِّقُ بَيْنَ اَحَدٍ مِّنْهُمْۖ وَنَحْنُ لَهٗ مُسْلِمُوْنَ  ( آل عمران: ٨٤ )

qul
قُلْ
നീ പറയുക
āmannā
ءَامَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wamā unzila
وَمَآ أُنزِلَ
ഇറക്കപ്പെട്ടതിലും
ʿalaynā
عَلَيْنَا
ഞങ്ങള്‍ക്ക്
wamā unzila
وَمَآ أُنزِلَ
ഇറക്കപ്പെട്ടതിലും
ʿalā ib'rāhīma
عَلَىٰٓ إِبْرَٰهِيمَ
ഇബ്‌റാഹീമിന്
wa-is'māʿīla
وَإِسْمَٰعِيلَ
ഇസ്മാഈലിനും
wa-is'ḥāqa
وَإِسْحَٰقَ
ഇസ്ഹാക്വിനും
wayaʿqūba
وَيَعْقُوبَ
യഅ്ക്വൂബിനും
wal-asbāṭi
وَٱلْأَسْبَاطِ
സന്തതികള്‍ക്കും
wamā ūtiya
وَمَآ أُوتِىَ
നല്‍കപ്പെട്ടതിലും
mūsā waʿīsā
مُوسَىٰ وَعِيسَىٰ
മൂസാക്കും ഈസാക്കും
wal-nabiyūna
وَٱلنَّبِيُّونَ
നബിമാര്‍ക്കും
min rabbihim
مِن رَّبِّهِمْ
തങ്ങളുടെ റബ്ബിങ്കല്‍ നിന്ന്
lā nufarriqu
لَا نُفَرِّقُ
ഞങ്ങള്‍ വ്യത്യാസം ചെയ്കയില്ല
bayna aḥadin
بَيْنَ أَحَدٍ
ഒരാള്‍ക്കിടയിലും
min'hum
مِّنْهُمْ
അവരില്‍നിന്ന്
wanaḥnu
وَنَحْنُ
ഞങ്ങള്‍, ഞങ്ങളാകട്ടെ
lahu
لَهُۥ
അവന്
mus'limūna
مُسْلِمُونَ
മുസ്‌ലിംകളാണ്, കീഴൊതുങ്ങിയവ രാണ്

പറയുക: ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് ഇറക്കിത്തന്നത്; ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ്‌സന്തതികള്‍ എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തത്; മൂസാക്കും ഈസാക്കും മറ്റു പ്രവാചകന്മാര്‍ക്കും തങ്ങളുടെ നാഥനില്‍നിന്ന് വന്നെത്തിയത്- എല്ലാറ്റിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരിലാരോടും ഞങ്ങളൊരു വിവേചനവും കാണിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് മാത്രം കീഴ്‌പെട്ട് ജീവിക്കുന്നവരുമാണ്.

തഫ്സീര്‍

وَمَنْ يَّبْتَغِ غَيْرَ الْاِسْلَامِ دِيْنًا فَلَنْ يُّقْبَلَ مِنْهُۚ وَهُوَ فِى الْاٰخِرَةِ مِنَ الْخٰسِرِيْنَ  ( آل عمران: ٨٥ )

waman yabtaghi
وَمَن يَبْتَغِ
ആരെങ്കിലും തേടുന്ന പക്ഷം
ghayra l-is'lāmi
غَيْرَ ٱلْإِسْلَٰمِ
ഇസ്‌ലാം അല്ലാത്തതിനെ
dīnan
دِينًا
മതമായി
falan yuq'bala
فَلَن يُقْبَلَ
എന്നാല്‍ അത് സ്വീകരിക്കപ്പെടുകയില്ലതന്നെ
min'hu
مِنْهُ
അവനില്‍ നിന്ന്
wahuwa
وَهُوَ
അവന്‍, അവനാകട്ടെ
fī l-ākhirati
فِى ٱلْءَاخِرَةِ
പരലോകത്തില്‍
mina l-khāsirīna
مِنَ ٱلْخَٰسِرِينَ
നഷ്ടക്കാരില്‍ പെട്ടവനായിരിക്കും

ഇസ്‌ലാം അല്ലാത്ത ജീവിതമാര്‍ഗം ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, അവനില്‍നിന്നത് സ്വീകരിക്കുകയില്ല. പരലോകത്തോ അവന്‍ പരാജിതരിലുമായിരിക്കും.

തഫ്സീര്‍

كَيْفَ يَهْدِى اللّٰهُ قَوْمًا كَفَرُوْا بَعْدَ اِيْمَانِهِمْ وَشَهِدُوْٓا اَنَّ الرَّسُوْلَ حَقٌّ وَّجَاۤءَهُمُ الْبَيِّنٰتُ ۗ وَاللّٰهُ لَا يَهْدِى الْقَوْمَ الظّٰلِمِيْنَ  ( آل عمران: ٨٦ )

kayfa yahdī
كَيْفَ يَهْدِى
എങ്ങനെ നേര്‍മാര്‍ഗത്തിലാക്കും
l-lahu
ٱللَّهُ
അല്ലാഹു
qawman
قَوْمًا
ഒരു ജനതയെ
kafarū
كَفَرُوا۟
അവര്‍ അവിശ്വസിച്ചു
baʿda īmānihim
بَعْدَ إِيمَٰنِهِمْ
അവരുടെ വിശ്വാസത്തിന് ശേഷം
washahidū
وَشَهِدُوٓا۟
അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു
anna l-rasūla
أَنَّ ٱلرَّسُولَ
റസൂല്‍ (ആണ്) എന്ന്
ḥaqqun
حَقٌّ
സത്യമായവന്‍, യഥാര്‍ത്ഥവാന്‍, അര്‍ഹന്‍
wajāahumu
وَجَآءَهُمُ
അവര്‍ക്ക് വരുകയും ചെയ്തിരിക്കുന്നു
l-bayinātu
ٱلْبَيِّنَٰتُۚ
തെളിവുകള്‍
wal-lahu
وَٱللَّهُ
അല്ലാഹു (വാകട്ടെ)
lā yahdī
لَا يَهْدِى
നേര്‍മാര്‍ഗത്തിലാക്കുകയില്ല (താനും)
l-qawma
ٱلْقَوْمَ
ജനതയെ
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളായ

സത്യവിശ്വാസം സ്വീകരിച്ചശേഷം വീണ്ടും സത്യനിഷേധികളായ ജനതയെ അല്ലാഹു എങ്ങനെ നേര്‍വഴിയിലാക്കും? ദൈവദൂതന്‍ സത്യവാനാണെന്ന് സ്വയം സാക്ഷ്യം വഹിച്ചവരാണിവര്‍. അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ വന്നെത്തിയിട്ടുണ്ട്. അക്രമികളായ ആ ജനവിഭാഗത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.

തഫ്സീര്‍

اُولٰۤىِٕكَ جَزَاۤؤُهُمْ اَنَّ عَلَيْهِمْ لَعْنَةَ اللّٰهِ وَالْمَلٰۤىِٕكَةِ وَالنَّاسِ اَجْمَعِيْنَۙ  ( آل عمران: ٨٧ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
jazāuhum
جَزَآؤُهُمْ
അവരുടെ പ്രതിഫലം
anna ʿalayhim
أَنَّ عَلَيْهِمْ
അവരുടെ മേല്‍ ഉണ്ട് (ഉണ്ടായിരിക്കും) എന്നുള്ളതാണ്
laʿnata l-lahi
لَعْنَةَ ٱللَّهِ
അല്ലാഹുവിന്‍റെ ശാപം
wal-malāikati
وَٱلْمَلَٰٓئِكَةِ
മലക്കുകളുടെയും
wal-nāsi
وَٱلنَّاسِ
മനുഷ്യരുടെയും
ajmaʿīna
أَجْمَعِينَ
എല്ലാം

ഉറപ്പായും അവര്‍ക്കുള്ള പ്രതിഫലം അല്ലാഹുവിന്റെയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമാണ്.

തഫ്സീര്‍

خٰلِدِيْنَ فِيْهَا ۚ لَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنْظَرُوْنَۙ  ( آل عمران: ٨٨ )

khālidīna fīhā
خَٰلِدِينَ فِيهَا
അതില്‍ നിത്യവാസികളായി (ശാശ്വതരായി)ക്കൊണ്ട്
lā yukhaffafu
لَا يُخَفَّفُ
ലഘുവാക്കപ്പെടുകയില്ല
ʿanhumu
عَنْهُمُ
അവര്‍ക്ക്
l-ʿadhābu
ٱلْعَذَابُ
ശിക്ഷ
walā hum
وَلَا هُمْ
അവര്‍ ഇല്ലതാനും
yunẓarūna
يُنظَرُونَ
ഒഴിവ് (താമസം- പരിഗണന) കൊടുക്കപ്പെടുക

അവര്‍ എന്നെന്നും അതിലായിരിക്കും. ശിക്ഷയില്‍ അവര്‍ക്കൊരിളവുമില്ല. ശിക്ഷ നടപ്പാക്കുന്നതില്‍ ഒട്ടും അവധി കിട്ടുകയുമില്ല.

തഫ്സീര്‍

اِلَّا الَّذِيْنَ تَابُوْا مِنْۢ بَعْدِ ذٰلِكَ وَاَصْلَحُوْاۗ فَاِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ  ( آل عمران: ٨٩ )

illā alladhīna
إِلَّا ٱلَّذِينَ
യാതൊരു കൂട്ടരൊഴികെ
tābū
تَابُوا۟
അവര്‍ മടങ്ങി
min baʿdi
مِنۢ بَعْدِ
അതിനുശേഷം
dhālika wa-aṣlaḥū
ذَٰلِكَ وَأَصْلَحُوا۟
അവര്‍ നന്നാക്കുക (നന്നായിത്തീരുക)യും ചെയ്തു
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
raḥīmun
رَّحِيمٌ
കരുണാനിധിയാണ്

പിന്നീട് പശ്ചാത്തപിക്കുകയും ജീവിതം നന്നാക്കിത്തീര്‍ക്കുകയും ചെയ്തവര്‍ക്കൊഴികെ. അപ്പോള്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.

തഫ്സീര്‍

اِنَّ الَّذِيْنَ كَفَرُوْا بَعْدَ اِيْمَانِهِمْ ثُمَّ ازْدَادُوْا كُفْرًا لَّنْ تُقْبَلَ تَوْبَتُهُمْ ۚ وَاُولٰۤىِٕكَ هُمُ الضَّاۤلُّوْنَ  ( آل عمران: ٩٠ )

inna alladhīna kafarū
إِنَّ ٱلَّذِينَ كَفَرُوا۟
നിശ്ചയമായും അവിശ്വസിച്ചവര്‍
baʿda īmānihim
بَعْدَ إِيمَٰنِهِمْ
അവരുടെ വിശ്വാസത്തിന് ശേഷം
thumma iz'dādū
ثُمَّ ٱزْدَادُوا۟
പിന്നീടവര്‍ക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു
kuf'ran
كُفْرًا
അവിശ്വാസം
lan tuq'bala
لَّن تُقْبَلَ
സ്വീകരിക്കപ്പെടുകയില്ല തന്നെ
tawbatuhum
تَوْبَتُهُمْ
അവരുടെ പശ്ചാത്താപം
wa-ulāika
وَأُو۟لَٰٓئِكَ
അക്കൂട്ടര്‍ തന്നെയാണ്
humu
هُمُ
അവർ
l-ḍālūna
ٱلضَّآلُّونَ
വഴിപിഴച്ചവര്‍

സത്യവിശ്വാസം സ്വീകരിച്ചശേഷം സത്യനിഷേധികളായി മാറുകയും പിന്നീട് സത്യനിഷേധം വര്‍ധിക്കുകയും ചെയ്തവരുടെ പശ്ചാത്താപം അല്ലാഹു ഒരിക്കലും സ്വീകരിക്കുകയില്ല. അവര്‍ തന്നെയാണ് ദുര്‍മാര്‍ഗികള്‍.

തഫ്സീര്‍