Skip to main content

وَكَيْفَ اَخَافُ مَآ اَشْرَكْتُمْ وَلَا تَخَافُوْنَ اَنَّكُمْ اَشْرَكْتُمْ بِاللّٰهِ مَا لَمْ يُنَزِّلْ بِهٖ عَلَيْكُمْ سُلْطٰنًا ۗفَاَيُّ الْفَرِيْقَيْنِ اَحَقُّ بِالْاَمْنِۚ اِنْ كُنْتُمْ تَعْلَمُوْنَۘ   ( الأنعام: ٨١ )

wakayfa
وَكَيْفَ
എങ്ങിനെയാണു, എങ്ങിനെ
akhāfu
أَخَافُ
ഞാന്‍ ഭയപ്പെടും, ഭയപ്പെടുന്നതു
mā ashraktum
مَآ أَشْرَكْتُمْ
നിങ്ങള്‍ പങ്കു ചേര്‍ത്തതിനെ
walā takhāfūna
وَلَا تَخَافُونَ
നിങ്ങള്‍ ഭയപ്പെടുന്നുമില്ല (എന്നിരിക്കെ)
annakum ashraktum
أَنَّكُمْ أَشْرَكْتُم
നിങ്ങള്‍ പങ്കുചേര്‍ത്തതിനെക്കുറിച്ചു
bil-lahi
بِٱللَّهِ
അല്ലാഹുവിനോടു
mā lam yunazzil
مَا لَمْ يُنَزِّلْ
അവന്‍ ഇറക്കിയിട്ടില്ലാത്തതിനെ
bihi
بِهِۦ
അതിനെപ്പറ്റി, അതിനു
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്കു
sul'ṭānan
سُلْطَٰنًاۚ
ഒരു അധികൃത രേഖ, (തെളിവു)
fa-ayyu
فَأَىُّ
അപ്പോള്‍ ഏതാണു (ആരാണു)
l-farīqayni
ٱلْفَرِيقَيْنِ
രണ്ടു കൂട്ടരില്‍, വിഭാഗങ്ങളില്‍
aḥaqqu
أَحَقُّ
അധികം അവകാശപ്പെട്ടതു, അര്‍ഹര്‍
bil-amni
بِٱلْأَمْنِۖ
നിര്‍ഭയതക്ക്, സമാധാനത്തിനു
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
taʿlamūna
تَعْلَمُونَ
നിങ്ങള്‍ അറിയുന്നു

''നിങ്ങള്‍ അല്ലാഹുവിന് പങ്കാളികളാക്കുന്നവയെ ഞാനെങ്ങനെ പേടിക്കും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്കൊരു തെളിവും തന്നിട്ടില്ലാത്തവയെ അവനില്‍ പങ്കാളികളാക്കുന്നതിനെക്കുറിച്ച് ഭയപ്പെടുന്നുമില്ല. നാം ഇരുവിഭാഗങ്ങളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹര്‍? നിങ്ങള്‍ക്ക് തിരിച്ചറിവുണ്ടെങ്കില്‍ പറയൂ.''

തഫ്സീര്‍

اَلَّذِيْنَ اٰمَنُوْا وَلَمْ يَلْبِسُوْٓا اِيْمَانَهُمْ بِظُلْمٍ اُولٰۤىِٕكَ لَهُمُ الْاَمْنُ وَهُمْ مُّهْتَدُوْنَ ࣖ  ( الأنعام: ٨٢ )

alladhīna
ٱلَّذِينَ
യാതൊരു കൂട്ടര്‍
āmanū
ءَامَنُوا۟
അവര്‍ വിശ്വസിച്ചു
walam yalbisū
وَلَمْ يَلْبِسُوٓا۟
അവര്‍ കലര്‍ത്തിയതുമില്ല
īmānahum
إِيمَٰنَهُم
അവരുടെ വിശ്വാസത്തോടു, വിശ്വാസത്തെ
biẓul'min
بِظُلْمٍ
വല്ല അക്രമത്തെയും, അനീതിയുമായി
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
lahumu
لَهُمُ
അവര്‍ക്കാണു
l-amnu
ٱلْأَمْنُ
നിര്‍ഭയത
wahum
وَهُم
അവരാകട്ടെ
muh'tadūna
مُّهْتَدُونَ
നേര്‍മാര്‍ഗ്ഗം പ്രാപിച്ചവരുമാണു

വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തെ വികലധാരണകളാല്‍ വികൃതമാക്കാതിരിക്കുകയും ചെയ്തവര്‍ക്ക് ഒന്നും പേടിക്കേണ്ടതില്ല. നേര്‍വഴി പ്രാപിച്ചവരും അവര്‍ തന്നെ.

തഫ്സീര്‍

وَتِلْكَ حُجَّتُنَآ اٰتَيْنٰهَآ اِبْرٰهِيْمَ عَلٰى قَوْمِهٖۗ نَرْفَعُ دَرَجٰتٍ مَّنْ نَّشَاۤءُۗ اِنَّ رَبَّكَ حَكِيْمٌ عَلِيْمٌ   ( الأنعام: ٨٣ )

watil'ka
وَتِلْكَ
അതു, അവ
ḥujjatunā
حُجَّتُنَآ
നമ്മുടെ ന്യായം (തെളിവു) ആകുന്നു
ātaynāhā
ءَاتَيْنَٰهَآ
നാം അതു (അവ) നല്‍കി
ib'rāhīma
إِبْرَٰهِيمَ
ഇബ്രാഹീമിന്നു
ʿalā qawmihi
عَلَىٰ قَوْمِهِۦۚ
അദ്ദേഹത്തിന്റെ ജനതയുടെ മേല്‍ (എതിരില്‍)
narfaʿu
نَرْفَعُ
നാം ഉയര്‍ത്തും
darajātin
دَرَجَٰتٍ
പല പദവികള്‍, പടികള്‍
man nashāu
مَّن نَّشَآءُۗ
നാം ഉദ്ദേശിക്കുന്നവരെ
inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ റബ്ബു
ḥakīmun
حَكِيمٌ
അഗാധജ്ഞനാണു, യുക്തിമാനാണു
ʿalīmun
عَلِيمٌ
സര്‍വ്വജ്ഞനാണ്

ഇബ്‌റാഹീമിന് തന്റെ ജനതക്കെതിരെ നാം നല്‍കിയ ന്യായം അതായിരുന്നു: നാമിച്ഛിക്കുന്നവര്‍ക്കു നാം പദവികള്‍ ഉയര്‍ത്തിക്കൊടുക്കുന്നു. നിന്റെ നാഥന്‍ യുക്തിമാനും അഭിജ്ഞനും തന്നെ; തീര്‍ച്ച.

തഫ്സീര്‍

وَوَهَبْنَا لَهٗٓ اِسْحٰقَ وَيَعْقُوْبَۗ كُلًّا هَدَيْنَا وَنُوْحًا هَدَيْنَا مِنْ قَبْلُ وَمِنْ ذُرِّيَّتِهٖ دَاوٗدَ وَسُلَيْمٰنَ وَاَيُّوْبَ وَيُوْسُفَ وَمُوْسٰى وَهٰرُوْنَ ۗوَكَذٰلِكَ نَجْزِى الْمُحْسِنِيْنَۙ   ( الأنعام: ٨٤ )

wawahabnā
وَوَهَبْنَا
നാം പ്രദാനം ചെയ്കയും ചെയ്തു
lahu
لَهُۥٓ
അദ്ദേഹത്തിനു
is'ḥāqa
إِسْحَٰقَ
ഇസ്ഹാക്വിനെ
wayaʿqūba
وَيَعْقُوبَۚ
യഅ്ക്വൂബിനെയും
kullan
كُلًّا
എല്ലാവരെയും
hadaynā
هَدَيْنَاۚ
നാം നേര്‍വഴിയിലാക്കി
wanūḥan hadaynā
وَنُوحًا هَدَيْنَا
നൂഹിനെയും നാം നേര്‍വഴിയിലാക്കിയിരിക്കുന്നു
min qablu
مِن قَبْلُۖ
മുമ്പു, മുമ്പേ
wamin dhurriyyatihi
وَمِن ذُرِّيَّتِهِۦ
അദ്ദേഹത്തിന്റെ സന്തതികളില്‍ നിന്നും
dāwūda
دَاوُۥدَ
ദാവൂദിനെ(യും)
wasulaymāna
وَسُلَيْمَٰنَ
സുലൈമാനെയും
wa-ayyūba
وَأَيُّوبَ
അയ്യൂബിനെയും
wayūsufa
وَيُوسُفَ
യൂസുഫിനെയും
wamūsā
وَمُوسَىٰ
മൂസായെയും
wahārūna
وَهَٰرُونَۚ
ഹാറൂനെയും
wakadhālika
وَكَذَٰلِكَ
അപ്രകാരം
najzī
نَجْزِى
നാം പ്രതിഫലം നല്‍കുന്നു
l-muḥ'sinīna
ٱلْمُحْسِنِينَ
സല്‍ഗുണ (പുണ്യ) വാന്‍മാര്‍ക്കു

അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും സമ്മാനിച്ചു. അവരെയൊക്കെ നാം നേര്‍വഴിയിലാക്കി. അതിനുമുമ്പ് നൂഹിനു നാം സത്യമാര്‍ഗം കാണിച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍പ്പെട്ട ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും നാം നേര്‍വഴിയിലാക്കി. അവ്വിധം നാം സല്‍ക്കര്‍മികള്‍ക്ക് പ്രതിഫലം നല്‍കുന്നു.

തഫ്സീര്‍

وَزَكَرِيَّا وَيَحْيٰى وَعِيْسٰى وَاِلْيَاسَۗ كُلٌّ مِّنَ الصّٰلِحِيْنَۙ   ( الأنعام: ٨٥ )

wazakariyyā
وَزَكَرِيَّا
സകരിയ്യായെയും
wayaḥyā
وَيَحْيَىٰ
യഹ്യായെയും
waʿīsā
وَعِيسَىٰ
ഈസായെയും
wa-il'yāsa
وَإِلْيَاسَۖ
ഇല്‍യാസിനെയും
kullun
كُلٌّ
എല്ലാം, എല്ലാവരും
mina l-ṣāliḥīna
مِّنَ ٱلصَّٰلِحِينَ
സദ്‌വൃത്തരില്‍ (നല്ലവരില്‍) പെട്ടവരാണ്

സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ് എന്നിവര്‍ക്കും നാം സന്മാര്‍ഗമരുളി. അവരൊക്കെയും സച്ചരിതരായിരുന്നു.

തഫ്സീര്‍

وَاِسْمٰعِيْلَ وَالْيَسَعَ وَيُوْنُسَ وَلُوْطًاۗ وَكُلًّا فَضَّلْنَا عَلَى الْعٰلَمِيْنَۙ   ( الأنعام: ٨٦ )

wa-is'māʿīla
وَإِسْمَٰعِيلَ
ഇസ്മാഈലിനെയും
wal-yasaʿa
وَٱلْيَسَعَ
അല്‍യസഇനെയും
wayūnusa
وَيُونُسَ
യൂനുസിനെയും
walūṭan
وَلُوطًاۚ
ലൂത്ത്വിനെയും
wakullan
وَكُلًّا
എല്ലാവരെയും
faḍḍalnā
فَضَّلْنَا
നാം ശ്രേഷ്ഠമാക്കി, ഉല്‍കൃഷ്ടമാക്കി
ʿalā l-ʿālamīna
عَلَى ٱلْعَٰلَمِينَ
ലോകരേക്കാള്‍

അവ്വിധം ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്ത്വ് എന്നിവര്‍ക്കും നാം സന്മാര്‍ഗമേകി. അവരെയെല്ലാം നാം ലോകത്തുള്ള മറ്റാരെക്കാളും ശ്രേഷ്ഠരാക്കിയിരിക്കുന്നു.

തഫ്സീര്‍

وَمِنْ اٰبَاۤىِٕهِمْ وَذُرِّيّٰتِهِمْ وَاِخْوَانِهِمْ ۚوَاجْتَبَيْنٰهُمْ وَهَدَيْنٰهُمْ اِلٰى صِرَاطٍ مُّسْتَقِيْمٍ   ( الأنعام: ٨٧ )

wamin ābāihim
وَمِنْ ءَابَآئِهِمْ
അവരുടെ പിതാക്കളില്‍ നിന്നും
wadhurriyyātihim
وَذُرِّيَّٰتِهِمْ
അവരുടെ സന്തതികളില്‍ നിന്നും
wa-ikh'wānihim
وَإِخْوَٰنِهِمْۖ
അവരുടെ സഹോദരങ്ങളില്‍ നിന്നും
wa-ij'tabaynāhum
وَٱجْتَبَيْنَٰهُمْ
അവരെ നാം തിരഞ്ഞെടുക്കുക (തെളിയിച്ചെടുക്കുക) യും ചെയ്തു
wahadaynāhum
وَهَدَيْنَٰهُمْ
അവരെ നേര്‍വഴിയിലാക്കുകയും ചെയ്തു, അവര്‍ക്കു മാര്‍ഗ്ഗദര്‍ശനവും നല്‍കി
ilā ṣirāṭin
إِلَىٰ صِرَٰطٍ
പാതയിലേക്ക്, വഴിയിലേക്കു
mus'taqīmin
مُّسْتَقِيمٍ
നേരെയുള്ള, ചൊവ്വായ

അവ്വിധം അവരുടെ പിതാക്കളില്‍ നിന്നും മക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ചിലരെ നാം മഹാന്മാരാക്കിയിട്ടുണ്ട്. അവരെ നാം പ്രത്യേകം തെരഞ്ഞെടുക്കുകയും നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു.

തഫ്സീര്‍

ذٰلِكَ هُدَى اللّٰهِ يَهْدِيْ بِهٖ مَنْ يَّشَاۤءُ مِنْ عِبَادِهٖ ۗوَلَوْ اَشْرَكُوْا لَحَبِطَ عَنْهُمْ مَّا كَانُوْا يَعْمَلُوْنَ   ( الأنعام: ٨٨ )

dhālika
ذَٰلِكَ
അതു
hudā l-lahi
هُدَى ٱللَّهِ
അല്ലാഹുവിന്റെ മാര്‍ഗ്ഗ ദര്‍ശനമാണ്, വഴികാട്ടലാണ്
yahdī bihi
يَهْدِى بِهِۦ
അതു മൂലം (അതുവഴി) അവന്‍ വഴി കാട്ടുന്നു, നേര്‍വഴിയിലാക്കും
man yashāu
مَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവരെ
min ʿibādihi
مِنْ عِبَادِهِۦۚ
അവന്റെ അടിയാന്‍മാരില്‍ നിന്നു
walaw ashrakū
وَلَوْ أَشْرَكُوا۟
അവര്‍ ശിര്‍ക്കു ചെയ്തിരുന്നെങ്കില്‍, പങ്കു ചേര്‍ക്കുന്ന പക്ഷം
laḥabiṭa
لَحَبِطَ
പൊളിഞ്ഞു (ഫലശൂന്യമായി) പോക തന്നെ ചെയ്യും
ʿanhum
عَنْهُم
അവര്‍ക്കു, അവരില്‍നിന്നു
mā kānū
مَّا كَانُوا۟
അവരായിരുന്നതു
yaʿmalūna
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കും

അതാണ് അല്ലാഹുവിന്റെ സന്മാര്‍ഗം. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അവര്‍ അല്ലാഹുവില്‍ പങ്കുകാരെ സങ്കല്‍പിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് തങ്ങളുടെ പ്രവൃത്തികളൊക്കെ പാഴായിപ്പോകുമായിരുന്നു.

തഫ്സീര്‍

اُولٰۤىِٕكَ الَّذِيْنَ اٰتَيْنٰهُمُ الْكِتٰبَ وَالْحُكْمَ وَالنُّبُوَّةَ ۚفَاِنْ يَّكْفُرْ بِهَا هٰٓؤُلَاۤءِ فَقَدْ وَكَّلْنَا بِهَا قَوْمًا لَّيْسُوْا بِهَا بِكٰفِرِيْنَ   ( الأنعام: ٨٩ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
alladhīna
ٱلَّذِينَ
യാതൊരുവരാണു
ātaynāhumu
ءَاتَيْنَٰهُمُ
അവര്‍ക്കു നാം കൊടുത്തിരിക്കുന്നു
l-kitāba
ٱلْكِتَٰبَ
(വേദ) ഗ്രന്ഥം
wal-ḥuk'ma
وَٱلْحُكْمَ
വിധികര്‍ത്തൃത്വവും, വിജ്ഞാനവും
wal-nubuwata
وَٱلنُّبُوَّةَۚ
പ്രവാചകത്വവും
fa-in yakfur
فَإِن يَكْفُرْ
എനി അവിശ്വസിക്കുകയാണെങ്കില്‍
bihā
بِهَا
അതില്‍, അവയില്‍
hāulāi
هَٰٓؤُلَآءِ
ഇക്കൂട്ടര്‍
faqad wakkalnā
فَقَدْ وَكَّلْنَا
എന്നാല്‍ നാം ഏല്‍പിച്ചിട്ടുണ്ട്‌
bihā
بِهَا
അതിനു, അവയെപ്പറ്റി
qawman
قَوْمًا
ഒരു ജനതയെ
laysū
لَّيْسُوا۟
അവരല്ല
bihā
بِهَا
അതില്‍, അവയില്‍
bikāfirīna
بِكَٰفِرِينَ
അവിശ്വസിക്കുന്നവര്‍

നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയവരാണവര്‍. ഇപ്പോളിവര്‍ അതിനെ തള്ളിപ്പറയുന്നുവെങ്കില്‍ ഇവര്‍ അറിഞ്ഞിരിക്കട്ടെ: അതിനെ തള്ളിക്കളയാത്ത മറ്റൊരു ജനതയെയാണ് നാം അത് ഏല്‍പിച്ചുകൊടുത്തിട്ടുള്ളത്.

തഫ്സീര്‍

اُولٰۤىِٕكَ الَّذِيْنَ هَدَى اللّٰهُ فَبِهُدٰىهُمُ اقْتَدِهْۗ قُلْ لَّآ اَسْـَٔلُكُمْ عَلَيْهِ اَجْرًاۗ اِنْ هُوَ اِلَّا ذِكْرٰى لِلْعٰلَمِيْنَ ࣖ   ( الأنعام: ٩٠ )

ulāika alladhīna
أُو۟لَٰٓئِكَ ٱلَّذِينَ
അക്കൂട്ടര്‍ യാതൊരുവരാണു
hadā l-lahu
هَدَى ٱللَّهُۖ
അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കി
fabihudāhumu
فَبِهُدَىٰهُمُ
അതിനാല്‍ അവരുടെ നേര്‍മ്മാര്‍ഗ്ഗത്തോടു, മാര്‍ഗ്ഗദര്‍ശനത്തോടു
iq'tadih
ٱقْتَدِهْۗ
നീ പിന്‍തുടരുക
qul
قُل
പറയുക
lā asalukum
لَّآ أَسْـَٔلُكُمْ
ഞാന്‍ നിങ്ങളോടു ചോദിക്കുന്നില്ല
ʿalayhi
عَلَيْهِ
ഇതിന്റെ പേരില്‍, അതിനു
ajran
أَجْرًاۖ
ഒരു കൂലി, പ്രതിഫലം
in huwa
إِنْ هُوَ
ഇതു (അതു) അല്ല
illā dhik'rā
إِلَّا ذِكْرَىٰ
ഒരുല്‍ബോധനം (സ്മരണ - ഉപദേശം) അല്ലാതെ
lil'ʿālamīna
لِلْعَٰلَمِينَ
ലോകര്‍ക്കു

അവരെതന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. അതിനാല്‍ അവരുടെ സത്യപാത നീയും പിന്തുടരുക. പറയുക: 'ഇതിന്റെ പേരിലൊരു പ്രതിഫലവും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്കാകമാനമുള്ള ഉദ്‌ബോധനമല്ലാതൊന്നുമല്ല.'

തഫ്സീര്‍