Skip to main content

قَالَ رَبِّ اجْعَلْ لِّيْٓ اٰيَةً ۗ قَالَ اٰيَتُكَ اَلَّا تُكَلِّمَ النَّاسَ ثَلٰثَةَ اَيَّامٍ اِلَّا رَمْزًا ۗ وَاذْكُرْ رَّبَّكَ كَثِيْرًا وَّسَبِّحْ بِالْعَشِيِّ وَالْاِبْكَارِ ࣖ  ( آل عمران: ٤١ )

qāla rabbi
قَالَ رَبِّ
അദ്ദേഹം പറഞ്ഞു എന്‍റെ റബ്ബേ
ij'ʿal lī
ٱجْعَل لِّىٓ
എനിക്കുണ്ടാക്കിത്തരണേ
āyatan
ءَايَةًۖ
ഒരു ദൃഷ്ടാന്തം
qāla āyatuka
قَالَ ءَايَتُكَ
അവന്‍ പറഞ്ഞു നിന്‍റെ അടയാളം
allā tukallima
أَلَّا تُكَلِّمَ
നീ സംസാരിക്കാതിരിക്കലാണ്
l-nāsa
ٱلنَّاسَ
മനുഷ്യരോട്
thalāthata ayyāmin
ثَلَٰثَةَ أَيَّامٍ
മൂന്ന് ദിവസം
illā ramzan
إِلَّا رَمْزًاۗ
സൂചന (ആംഗ്യം) ആയിട്ടല്ലാതെ
wa-udh'kur rabbaka
وَٱذْكُر رَّبَّكَ
നീ നിന്‍റെ റബ്ബിനെ സ്മരിക്കുകയും ചെയ്യുക
kathīran
كَثِيرًا
വളരെ
wasabbiḥ
وَسَبِّحْ
തസ്ബീഹും (സ്‌തോത്രകീര്‍ത്തനവും) ചെയ്യുക
bil-ʿashiyi
بِٱلْعَشِىِّ
വൈകുന്നേരം
wal-ib'kāri
وَٱلْإِبْكَٰرِ
രാവിലെയും

അദ്ദേഹം പറഞ്ഞു: ''എന്റെ നാഥാ! എനിക്കു നീ ഒരടയാളം കാണിച്ചുതന്നാലും.'' അല്ലാഹു അറിയിച്ചു: ''നിനക്കുള്ള അടയാളം മൂന്നുനാള്‍ ആംഗ്യഭാഷയിലല്ലാതെ ജനങ്ങളോട് സംസാരിക്കാതിരിക്കലാണ്. നിന്റെ നാഥനെ ധാരാളമായി സ്മരിക്കുക. രാവിലെയും വൈകുന്നേരവും അവന്റെ വിശുദ്ധി വാഴ്ത്തുക.''

തഫ്സീര്‍

وَاِذْ قَالَتِ الْمَلٰۤىِٕكَةُ يٰمَرْيَمُ اِنَّ اللّٰهَ اصْطَفٰىكِ وَطَهَّرَكِ وَاصْطَفٰىكِ عَلٰى نِسَاۤءِ الْعٰلَمِيْنَ  ( آل عمران: ٤٢ )

wa-idh qālati
وَإِذْ قَالَتِ
പറഞ്ഞ സന്ദര്‍ഭവും
l-malāikatu
ٱلْمَلَٰٓئِكَةُ
മലക്കുകള്‍
yāmaryamu
يَٰمَرْيَمُ
മര്‍യമേ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
iṣ'ṭafāki
ٱصْطَفَىٰكِ
നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു, തെളിയിച്ചെടുത്തിരിക്കുന്നു
waṭahharaki
وَطَهَّرَكِ
നിന്നെ ശുദ്ധിയാക്കുകയും
wa-iṣ'ṭafāki
وَٱصْطَفَىٰكِ
നിന്നെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു
ʿalā nisāi
عَلَىٰ نِسَآءِ
സ്ത്രീകളില്‍, സ്ത്രീകളെക്കാള്‍
l-ʿālamīna
ٱلْعَٰلَمِينَ
ലോകരിലെ

മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: ''മര്‍യം, അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. വിശുദ്ധയും ലോകത്തിലെ മറ്റേത് സ്ത്രീകളെക്കാളും വിശിഷ്ടയുമാക്കിയിരിക്കുന്നു.

തഫ്സീര്‍

يٰمَرْيَمُ اقْنُتِيْ لِرَبِّكِ وَاسْجُدِيْ وَارْكَعِيْ مَعَ الرَّاكِعِيْنَ  ( آل عمران: ٤٣ )

yāmaryamu
يَٰمَرْيَمُ
മര്‍യമേ
uq'nutī
ٱقْنُتِى
നീ ഭക്തി (ഒതുക്കം) കാണിക്കുകയും ചെയ്യുക
lirabbiki
لِرَبِّكِ
നിന്‍റെ റബ്ബിന്
wa-us'judī
وَٱسْجُدِى
നീ സുജൂദും ചെയ്യുക
wa-ir'kaʿī
وَٱرْكَعِى
നീ റുകൂഉം ചെയ്യുക
maʿa l-rākiʿīna
مَعَ ٱلرَّٰكِعِينَ
റുകൂഉ് ചെയ്യുന്നവരോടുകൂടി

''മര്‍യം, നീ നിന്റെ നാഥനെ അനുസരിക്കുക. അവനെ സാഷ്ടാംഗം പ്രണമിക്കുക. തല കുനിക്കുന്നവരോടൊപ്പം നമിക്കുക.''

തഫ്സീര്‍

ذٰلِكَ مِنْ اَنْۢبَاۤءِ الْغَيْبِ نُوْحِيْهِ اِلَيْكَ ۗوَمَا كُنْتَ لَدَيْهِمْ اِذْ يُلْقُوْنَ اَقْلَامَهُمْ اَيُّهُمْ يَكْفُلُ مَرْيَمَۖ وَمَا كُنْتَ لَدَيْهِمْ اِذْ يَخْتَصِمُوْنَ  ( آل عمران: ٤٤ )

dhālika
ذَٰلِكَ
അത്
min anbāi
مِنْ أَنۢبَآءِ
വാര്‍ത്ത (വര്‍ത്തമാനം)കളില്‍ പെട്ടതാണ്
l-ghaybi
ٱلْغَيْبِ
അദൃശ്യത്തിന്‍റെ
nūḥīhi
نُوحِيهِ
അതിനെ നാം വഹ്‌യ് നല്‍കുന്നു
ilayka
إِلَيْكَۚ
നിനക്ക്
wamā kunta
وَمَا كُنتَ
നീ ഉണ്ടായിരുന്നില്ല
ladayhim
لَدَيْهِمْ
അവരുടെ അടുക്കല്‍
idh yul'qūna
إِذْ يُلْقُونَ
അവര്‍ ഇടുമ്പോള്‍
aqlāmahum
أَقْلَٰمَهُمْ
അവരുടെ പേനകളെ, അമ്പുകോലുകളെ
ayyuhum
أَيُّهُمْ
അവരില്‍ ഏതൊരുവന്‍ (ആര്‍)
yakfulu
يَكْفُلُ
ഏറ്റുവാങ്ങും
maryama
مَرْيَمَ
മര്‍യമിനെ
wamā kunta
وَمَا كُنتَ
നീ ഉണ്ടായിരുന്നതുമില്ല
ladayhim
لَدَيْهِمْ
അവരുടെ അടുക്കല്‍
idh yakhtaṣimūna
إِذْ يَخْتَصِمُونَ
അവര്‍ തര്‍ക്കിക്കു (കേസുകൂടു)മ്പോള്‍

നാം നിനക്ക് ബോധനംനല്‍കുന്ന അഭൗതിക വിവരങ്ങളില്‍പെട്ടതാണിത്. തങ്ങളില്‍ ആരാണ് മര്‍യമിന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് നിശ്ചയിക്കാന്‍ അവര്‍ തങ്ങളുടെ എഴുത്താണികള്‍ എറിഞ്ഞപ്പോള്‍ നീ അവരോടൊപ്പമുണ്ടായിരുന്നില്ല. അക്കാര്യത്തിലവര്‍ തര്‍ക്കിച്ചുകൊണ്ടിരുന്നപ്പോഴും നീ അവിടെയുണ്ടായിരുന്നില്ല.

തഫ്സീര്‍

اِذْ قَالَتِ الْمَلٰۤىِٕكَةُ يٰمَرْيَمُ اِنَّ اللّٰهَ يُبَشِّرُكِ بِكَلِمَةٍ مِّنْهُۖ اسْمُهُ الْمَسِيْحُ عِيْسَى ابْنُ مَرْيَمَ وَجِيْهًا فِى الدُّنْيَا وَالْاٰخِرَةِ وَمِنَ الْمُقَرَّبِيْنَۙ  ( آل عمران: ٤٥ )

idh qālati
إِذْ قَالَتِ
പറഞ്ഞ സന്ദര്‍ഭം
l-malāikatu
ٱلْمَلَٰٓئِكَةُ
മലക്കുകള്‍
yāmaryamu
يَٰمَرْيَمُ
മര്‍യമേ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yubashiruki
يُبَشِّرُكِ
നിനക്ക് സന്തോഷവാര്‍ത്ത (സുവിശേഷം) അറിയിക്കുന്നു
bikalimatin
بِكَلِمَةٍ
ഒരുവാക്ക്‌കൊണ്ട്
min'hu
مِّنْهُ
അവങ്കല്‍ നിന്നുള്ള
us'muhu
ٱسْمُهُ
അവന്‍റെ (അദ്ദേഹത്തിന്‍റെ) പേര്‍
l-masīḥu
ٱلْمَسِيحُ
മസീഹ് എന്നാകുന്നു
ʿīsā
عِيسَى
ഈസാ (എന്ന)
ub'nu maryama
ٱبْنُ مَرْيَمَ
മര്‍യമിന്‍റെ മകന്‍
wajīhan
وَجِيهًا
പ്രമുഖനായിക്കൊണ്ട്
fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തില്‍
wal-ākhirati
وَٱلْءَاخِرَةِ
പരത്തിലും
wamina l-muqarabīna
وَمِنَ ٱلْمُقَرَّبِينَ
അടുപ്പിക്കപ്പെട്ട (സാമീപ്യം നല്‍കപ്പെട്ട-അടുപ്പം സിദ്ധിച്ച)വരില്‍ പെട്ട(വനും)

മലക്കുകള്‍ പറഞ്ഞതോര്‍ക്കുക: ''മര്‍യം, അല്ലാഹു തന്നില്‍ നിന്നുള്ള ഒരു വചന ത്തെ സംബന്ധിച്ച് നിന്നെയിതാ ശുഭവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഈ ലോകത്തും പരലോകത്തും ഉന്നതസ്ഥാനീയനും ദിവ്യ സാമീപ്യം സിദ്ധിച്ചവനുമായിരിക്കും.

തഫ്സീര്‍

وَيُكَلِّمُ النَّاسَ فِى الْمَهْدِ وَكَهْلًا وَّمِنَ الصّٰلِحِيْنَ  ( آل عمران: ٤٦ )

wayukallimu
وَيُكَلِّمُ
അദ്ദേഹം (അവന്‍) സംസാരിക്കുകയും ചെയ്യും
l-nāsa
ٱلنَّاسَ
മനുഷ്യരോട്
fī l-mahdi
فِى ٱلْمَهْدِ
തൊട്ടിലില്‍ വെച്ച്
wakahlan
وَكَهْلًا
മദ്ധ്യവയസ്‌കനായും, യുവാവായും
wamina l-ṣāliḥīna
وَمِنَ ٱلصَّٰلِحِينَ
സദ്‌വൃത്തരില്‍പെട്ട(വനും)

തൊട്ടിലില്‍വെച്ചുതന്നെ അവന്‍ ജനത്തോടു സംസാരിക്കും. പ്രായമായശേഷവും. അവന്‍ സദ്‌വൃത്തനായിരിക്കും.''

തഫ്സീര്‍

قَالَتْ رَبِّ اَنّٰى يَكُوْنُ لِيْ وَلَدٌ وَّلَمْ يَمْسَسْنِيْ بَشَرٌ ۗ قَالَ كَذٰلِكِ اللّٰهُ يَخْلُقُ مَا يَشَاۤءُ ۗاِذَا قَضٰٓى اَمْرًا فَاِنَّمَا يَقُوْلُ لَهٗ كُنْ فَيَكُوْنُ  ( آل عمران: ٤٧ )

qālat
قَالَتْ
അവള്‍ പറഞ്ഞു
rabbi
رَبِّ
എന്‍റെ രക്ഷിതാവേ
annā yakūnu
أَنَّىٰ يَكُونُ
എങ്ങിനെയുണ്ടാകും
لِى
എനിക്ക്
waladun
وَلَدٌ
ഒരുകുട്ടി
walam yamsasnī
وَلَمْ يَمْسَسْنِى
എന്നെ തൊട്ടിട്ടുമില്ലാ
basharun
بَشَرٌۖ
ഒരു മനുഷ്യന്‍
qāla
قَالَ
അവന്‍ പറഞ്ഞു
kadhāliki
كَذَٰلِكِ
അപ്രകാരമാണ്
l-lahu yakhluqu
ٱللَّهُ يَخْلُقُ
അല്ലാഹു സൃഷ്ടിക്കുന്നു
mā yashāu
مَا يَشَآءُۚ
അവന്‍ ഉദ്ദേശിക്കുന്നത്
idhā qaḍā
إِذَا قَضَىٰٓ
അവന്‍ തീരുമാനിച്ചല്‍
amran
أَمْرًا
ഒരു കാര്യം
fa-innamā yaqūlu
فَإِنَّمَا يَقُولُ
എന്നാലവന്‍ പറയുകമാത്രം ചെയ്യും
lahu
لَهُۥ
അതിനോട്, അതിനെക്കുറിച്ച്
kun
كُن
ഉണ്ടാകുക എന്ന്
fayakūnu
فَيَكُونُ
അപ്പോഴത് ഉണ്ടാകും

അവള്‍ ചോദിച്ചു: ''എന്റെ നാഥാ, എനിക്കെങ്ങനെ പുത്രനുണ്ടാകും? എന്നെ ഒരു പുരുഷനും തൊട്ടിട്ടുപോലുമില്ല!'' അല്ലാഹു അറിയിച്ചു: ''അത് ശരിതന്നെ. എന്നാല്‍, അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അതിനോട് 'ഉണ്ടാവുക' എന്നു പറയുകയേ വേണ്ടൂ. അപ്പോഴേക്കും അതുണ്ടാവുന്നു.''

തഫ്സീര്‍

وَيُعَلِّمُهُ الْكِتٰبَ وَالْحِكْمَةَ وَالتَّوْرٰىةَ وَالْاِنْجِيْلَۚ  ( آل عمران: ٤٨ )

wayuʿallimuhu
وَيُعَلِّمُهُ
അവന്‍ അവനു പഠിപ്പിക്കുകയും ചെയ്യും
l-kitāba
ٱلْكِتَٰبَ
ഗ്രന്ഥം
wal-ḥik'mata
وَٱلْحِكْمَةَ
വിജ്ഞാനവും
wal-tawrāta
وَٱلتَّوْرَىٰةَ
തൗറാത്തും
wal-injīla
وَٱلْإِنجِيلَ
ഇന്‍ജീലും

അവനെ അല്ലാഹു വേദവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും.

തഫ്സീര്‍

وَرَسُوْلًا اِلٰى بَنِيْٓ اِسْرَاۤءِيْلَ ەۙ اَنِّيْ قَدْ جِئْتُكُمْ بِاٰيَةٍ مِّنْ رَّبِّكُمْ ۙاَنِّيْٓ اَخْلُقُ لَكُمْ مِّنَ الطِّيْنِ كَهَيْـَٔةِ الطَّيْرِ فَاَنْفُخُ فِيْهِ فَيَكُوْنُ طَيْرًاۢ بِاِذْنِ اللّٰهِ ۚوَاُبْرِئُ الْاَكْمَهَ وَالْاَبْرَصَ وَاُحْيِ الْمَوْتٰى بِاِذْنِ اللّٰهِ ۚوَاُنَبِّئُكُمْ بِمَا تَأْكُلُوْنَ وَمَا تَدَّخِرُوْنَ ۙفِيْ بُيُوْتِكُمْ ۗاِنَّ فِيْ ذٰلِكَ لَاٰيَةً لَّكُمْ اِنْ كُنْتُمْ مُّؤْمِنِيْنَۚ  ( آل عمران: ٤٩ )

warasūlan
وَرَسُولًا
ദൂതനായും
ilā banī is'rāīla
إِلَىٰ بَنِىٓ إِسْرَٰٓءِيلَ
ഇസ്‌റാഈല്‍ സന്തതികളിലേക്ക്
annī qad ji'tukum
أَنِّى قَدْ جِئْتُكُم
ഞാന്‍ നിങ്ങള്‍ക്ക് വന്നിട്ടുണ്ട് എന്ന്
biāyatin
بِـَٔايَةٍ
ദൃഷ്ടാന്തവും കൊണ്ട്
min rabbikum
مِّن رَّبِّكُمْۖ
നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന്
annī akhluqu
أَنِّىٓ أَخْلُقُ
ഞാന്‍ സൃഷ്ടിച്ച് (രൂപപ്പെടുത്തി) ഉണ്ടാക്കുമെന്ന്
lakum
لَكُم
നിങ്ങള്‍ക്ക്
mina l-ṭīni
مِّنَ ٱلطِّينِ
കളിമണ്ണിനാല്‍
kahayati
كَهَيْـَٔةِ
ആകൃതി (രൂപം ണമാതിരി) പോലെ
l-ṭayri
ٱلطَّيْرِ
പക്ഷി (പറവ)യുടെ
fa-anfukhu
فَأَنفُخُ
എന്നിട്ട് ഞാന്‍ ഊതും
fīhi
فِيهِ
അതില്‍
fayakūnu
فَيَكُونُ
അപ്പോള്‍ അതായിത്തീരും
ṭayran
طَيْرًۢا
പക്ഷി
bi-idh'ni l-lahi
بِإِذْنِ ٱللَّهِۖ
അല്ലാഹുവിന്‍റെ അനുമതി (ഉത്തരവ് - അനുവാദം) കൊണ്ട്
wa-ub'ri-u
وَأُبْرِئُ
ഞാന്‍ ഒഴിവാക്കുക (സുഖപ്പെടുത്തുക)യും ചെയ്യും
l-akmaha
ٱلْأَكْمَهَ
ജാത്യാന്ധനെ (പിറവിയിലേ അന്ധനായവനെ)
wal-abraṣa
وَٱلْأَبْرَصَ
വെള്ളപ്പാ ണ്ഡുകാരനെയും
wa-uḥ'yī
وَأُحْىِ
ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും
l-mawtā
ٱلْمَوْتَىٰ
മരണപ്പെട്ടവരെ
bi-idh'ni l-lahi
بِإِذْنِ ٱللَّهِۖ
അല്ലാഹുവിന്‍റെ അനുവാദംകൊണ്ട്, ഉത്തരവു പ്രകാരം
wa-unabbi-ukum
وَأُنَبِّئُكُم
ഞാന്‍ നിങ്ങള്‍ക്ക് വൃത്താന്തമറിയിക്കുകയും ചെയ്യും
bimā takulūna
بِمَا تَأْكُلُونَ
നിങ്ങള്‍ തിന്നുന്നതിനെപ്പറ്റി
wamā taddakhirūna
وَمَا تَدَّخِرُونَ
നിങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതിനെപ്പറ്റിയും
fī buyūtikum
فِى بُيُوتِكُمْۚ
നിങ്ങളുടെ വീടുകളില്‍
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyatan lakum
لَءَايَةً لَّكُمْ
നിങ്ങള്‍ക്കു ഒരു ദൃഷ്ടാന്തം
in kuntum
إِن كُنتُم
നിങ്ങളാണെങ്കില്‍
mu'minīna
مُّؤْمِنِينَ
വിശ്വാസികള്‍

ഇസ്രയേല്‍ മക്കളിലേക്കു ദൂതനായി നിയോഗിക്കും. അവന്‍ പറയും: ''ഞാന്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് നിങ്ങളുടെ അടുത്തു വന്നിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്കായി കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കും. പിന്നെ ഞാനതിലൂതിയാല്‍ അല്ലാഹുവിന്റെ അനുമതിയോടെ അതൊരു പക്ഷിയായിത്തീരും. ജന്മനാ കണ്ണില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തും. ദൈവഹിതമനുസരിച്ച് മരിച്ചവരെ ജീവിപ്പിക്കും. നിങ്ങള്‍ തിന്നുന്നതെന്തെന്നും വീടുകളില്‍ സൂക്ഷിച്ചുവെച്ചത് ഏതൊക്കെയെന്നും ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരും. തീര്‍ച്ചയായും അതിലെല്ലാം നിങ്ങള്‍ക്ക് അടയാളങ്ങളുണ്ട്; നിങ്ങള്‍ വിശ്വാസികളെങ്കില്‍!

തഫ്സീര്‍

وَمُصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرٰىةِ وَلِاُحِلَّ لَكُمْ بَعْضَ الَّذِيْ حُرِّمَ عَلَيْكُمْ وَجِئْتُكُمْ بِاٰيَةٍ مِّنْ رَّبِّكُمْۗ فَاتَّقُوا اللّٰهَ وَاَطِيْعُوْنِ   ( آل عمران: ٥٠ )

wamuṣaddiqan
وَمُصَدِّقًا
സത്യപ്പെടുത്തുന്നവനായും
limā bayna yadayya
لِّمَا بَيْنَ يَدَىَّ
എന്‍റെ മുമ്പിലുള്ളതിനെ
mina l-tawrāti
مِنَ ٱلتَّوْرَىٰةِ
തൗറാത്താകുന്ന, തൗറാത്തില്‍ നിന്ന്
wali-uḥilla lakum
وَلِأُحِلَّ لَكُم
നിങ്ങള്‍ക്ക് ഞാന്‍ അനുവദനീയമാക്കുവാനും
baʿḍa alladhī
بَعْضَ ٱلَّذِى
യാതൊന്നില്‍ ചിലത്
ḥurrima ʿalaykum
حُرِّمَ عَلَيْكُمْۚ
നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട
waji'tukum
وَجِئْتُكُم
ഞാന്‍ നിങ്ങള്‍ക്ക് വരുകയും ചെയ്തിരിക്കുന്നു
biāyatin
بِـَٔايَةٍ
ദൃഷ്ടാന്തവുമായി
min rabbikum
مِّن رَّبِّكُمْ
നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന്
fa-ittaqū
فَٱتَّقُوا۟
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുവിന്‍
l-laha
ٱللَّهَ
അല്ലാഹുവിനെ
wa-aṭīʿūni
وَأَطِيعُونِ
എന്നെ അനുസരിക്കുകയും ചെയ്യുവിന്‍

''എനിക്ക് മുമ്പ് അവതീര്‍ണമായ തൗറാത്തിനെ ശരിവെക്കുന്നവനായാണ് എന്നെ അയച്ചത്; നിങ്ങള്‍ക്ക് നിഷിദ്ധമായിരുന്ന ചിലത് അനുവദിച്ചുതരാനും. നിങ്ങളുടെ നാഥനില്‍ നിന്നുള്ള തെളിവുമായാണ് ഞാന്‍ നിങ്ങളിലേക്ക് വന്നത്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എന്നെ അനുസരിക്കുക.

തഫ്സീര്‍