Skip to main content

وَاِذْ قُلْتُمْ يٰمُوْسٰى لَنْ نَّصْبِرَ عَلٰى طَعَامٍ وَّاحِدٍ فَادْعُ لَنَا رَبَّكَ يُخْرِجْ لَنَا مِمَّا تُنْۢبِتُ الْاَرْضُ مِنْۢ بَقْلِهَا وَقِثَّاۤىِٕهَا وَفُوْمِهَا وَعَدَسِهَا وَبَصَلِهَا ۗ قَالَ اَتَسْتَبْدِلُوْنَ الَّذِيْ هُوَ اَدْنٰى بِالَّذِيْ هُوَ خَيْرٌ ۗ اِهْبِطُوْا مِصْرًا فَاِنَّ لَكُمْ مَّا سَاَلْتُمْ ۗ وَضُرِبَتْ عَلَيْهِمُ الذِّلَّةُ وَالْمَسْكَنَةُ وَبَاۤءُوْ بِغَضَبٍ مِّنَ اللّٰهِ ۗ ذٰلِكَ بِاَنَّهُمْ كَانُوْا يَكْفُرُوْنَ بِاٰيٰتِ اللّٰهِ وَيَقْتُلُوْنَ النَّبِيّٖنَ بِغَيْرِ الْحَقِّ ۗ ذٰلِكَ بِمَا عَصَوْا وَّكَانُوْا يَعْتَدُوْنَ ࣖ  ( البقرة: ٦١ )

wa-idh qul'tum
وَإِذْ قُلْتُمْ
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
yāmūsā
يَٰمُوسَىٰ
മൂസാ
lan naṣbira
لَن نَّصْبِرَ
ഞങ്ങള്‍ സഹിക്കുകയില്ല തന്നെ
ʿalā ṭaʿāmin
عَلَىٰ طَعَامٍ
ഭക്ഷണത്തിന്‍ മേല്‍
wāḥidin
وَٰحِدٍ
ഒരേ
fa-ud'ʿu
فَٱدْعُ
അതിനാല്‍ താങ്കള്‍ (നീ) പ്രാര്‍ത്ഥിക്കുക
lanā
لَنَا
ഞങ്ങള്‍ക്ക് വേണ്ടി
rabbaka
رَبَّكَ
താങ്കളുടെ റബ്ബിനോട്
yukh'rij lanā
يُخْرِجْ لَنَا
അവന്‍ ഞങ്ങള്‍ക്ക് പുറപ്പെടുവിച്ച് (ഉല്‍പാദിപ്പിച്ച്) തരട്ടെ
mimmā tunbitu
مِمَّا تُنۢبِتُ
മുളപ്പിക്കുന്നതില്‍ നിന്ന്
l-arḍu
ٱلْأَرْضُ
ഭൂമി
min baqlihā
مِنۢ بَقْلِهَا
അതിലെ ചീരയില്‍ നിന്നും, ഇലക്കറിയായും
waqithāihā
وَقِثَّآئِهَا
അതിലെ വെള്ളരിയും, വെള്ളരി (കക്കിരി)യായും
wafūmihā
وَفُومِهَا
അതിലെ ഗോതമ്പും
waʿadasihā
وَعَدَسِهَا
അതിലെ പയറും
wabaṣalihā
وَبَصَلِهَاۖ
അതിലെ ഉള്ളിയും
qāla
قَالَ
അദ്ദേഹം പറഞ്ഞു
atastabdilūna
أَتَسْتَبْدِلُونَ
നിങ്ങള്‍ പകരം ആവശ്യപ്പെടുകയോ?
alladhī
ٱلَّذِى
യാതൊന്നിനെ
huwa adnā
هُوَ أَدْنَىٰ
അത് കൂടുതല്‍ താണതാണ്
bi-alladhī
بِٱلَّذِى
യാതൊന്നിന് (പകരം)
huwa khayrun
هُوَ خَيْرٌۚ
അത് ഉന്നതമാണ്, കൂടുതല്‍ നല്ലതാണ്
ih'biṭū
ٱهْبِطُوا۟
നിങ്ങള്‍ ഇറങ്ങുവിന്‍ (ചെല്ലുവിന്‍)
miṣ'ran
مِصْرًا
ഒരു പട്ടണത്തില്‍, വല്ല നഗരത്തിലും
fa-inna lakum
فَإِنَّ لَكُم
എന്നാല്‍ നിശ്ചയമായും നിങ്ങള്‍ക്കുണ്ടായിരിക്കും
mā sa-altum
مَّا سَأَلْتُمْۗ
നിങ്ങള്‍ ചോദിച്ചത്
waḍuribat
وَضُرِبَتْ
അടിക്കപ്പെടുകയും ചെയ്തു
ʿalayhimu
عَلَيْهِمُ
അവരുടെ മേല്‍, അവരില്‍
l-dhilatu
ٱلذِّلَّةُ
നിന്ദ്യത, എളിമ
wal-maskanatu
وَٱلْمَسْكَنَةُ
നിര്‍ഗതിയും, പതിതത്വവും
wabāū
وَبَآءُو
അവര്‍ മടങ്ങുകയും ചെയ്തു
bighaḍabin
بِغَضَبٍ
കോപം കൊണ്ട്
mina l-lahi
مِّنَ ٱللَّهِۗ
അല്ലാഹുവിങ്കല്‍ നിന്നുള്ള
dhālika
ذَٰلِكَ
അത്
bi-annahum kānū
بِأَنَّهُمْ كَانُوا۟
അവര്‍ ആയിരുന്നത് കൊണ്ടാണ്
yakfurūna
يَكْفُرُونَ
അവര്‍ അവിശ്വസിക്കും
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍
wayaqtulūna
وَيَقْتُلُونَ
അവര്‍ കൊല്ലുകയും ചെയ്യും
l-nabiyīna
ٱلنَّبِيِّۦنَ
പ്രവാചകന്മാരെ
bighayri l-ḥaqi
بِغَيْرِ ٱلْحَقِّۗ
ന്യായം (അവകാശം, കാര്യം)കൂടാതെ
dhālika
ذَٰلِكَ
അത്
bimā ʿaṣaw
بِمَا عَصَوا۟
അവര്‍ അനുസരണക്കേട് ചെയ്തത് കൊണ്ടാണ്
wakānū
وَّكَانُوا۟
അവര്‍ ആയിരുന്നതും
yaʿtadūna
يَعْتَدُونَ
അവര്‍ അതിര്‍ കവിയും

നിങ്ങള്‍ പറഞ്ഞതോര്‍ക്കുക: ''ഓ മൂസാ, ഒരേതരം അന്നംതന്നെ തിന്നു സഹിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അതിനാല്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ഥിക്കുക: അവന്‍ ഞങ്ങള്‍ക്ക് ഭൂമി വിളയിക്കുന്ന ചീര, കക്കിരി, ഗോതമ്പ്, പയര്‍, ഉള്ളി മുതലായവ ഉത്പാദിപ്പിച്ചുതരട്ടെ.'' മൂസ ചോദിച്ചു: ''വിശിഷ്ട വിഭവങ്ങള്‍ക്കുപകരം താണതരം സാധനങ്ങളാണോ നിങ്ങള്‍ തേടുന്നത്? എങ്കില്‍ നിങ്ങള്‍ ഏതെങ്കിലും പട്ടണത്തില്‍ പോവുക. നിങ്ങള്‍ തേടുന്നതൊക്കെ നിങ്ങള്‍ക്കവിടെ കിട്ടും.'' അങ്ങനെ അവര്‍ നിന്ദ്യതയിലും ദൈന്യതയിലും അകപ്പെട്ടു. ദൈവകോപത്തിനിരയായി. അവര്‍ അല്ലാഹുവിന്റെ തെളിവുകളെ തള്ളിപ്പറഞ്ഞതിനാലും പ്രവാചകന്മാരെ അന്യായമായി കൊന്നതിനാലുമാണത്. ധിക്കാരം കാട്ടിയതിനാലും. അവര്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുകയുമായിരുന്നു.

തഫ്സീര്‍

اِنَّ الَّذِيْنَ اٰمَنُوْا وَالَّذِيْنَ هَادُوْا وَالنَّصٰرٰى وَالصَّابِــِٕيْنَ مَنْ اٰمَنَ بِاللّٰهِ وَالْيَوْمِ الْاٰخِرِ وَعَمِلَ صَالِحًا فَلَهُمْ اَجْرُهُمْ عِنْدَ رَبِّهِمْۚ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُوْنَ  ( البقرة: ٦٢ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരു കൂട്ടര്‍
āmanū
ءَامَنُوا۟
അവര്‍ വിശ്വസിച്ചു
wa-alladhīna
وَٱلَّذِينَ
യാതൊരു കൂട്ടരും
hādū
هَادُوا۟
അവര്‍ യഹൂദികളായി
wal-naṣārā
وَٱلنَّصَٰرَىٰ
ക്രിസ്ത്യാനികളും
wal-ṣābiīna
وَٱلصَّٰبِـِٔينَ
സ്വാബീകളും
man āmana
مَنْ ءَامَنَ
ആര്‍ വിശ്വസിച്ചു
bil-lahi
بِٱللَّهِ
അല്ലാഹുവിലും
wal-yawmi l-ākhiri
وَٱلْيَوْمِ ٱلْءَاخِرِ
അന്ത്യദിനത്തിലും
waʿamila
وَعَمِلَ
പ്രവര്‍ത്തിക്കുകയും ചെയ്തു
ṣāliḥan
صَٰلِحًا
സല്‍ക്കര്‍മം
falahum
فَلَهُمْ
എന്നാല്‍ അവര്‍ക്കുണ്ട്
ajruhum
أَجْرُهُمْ
അവരുടെ പ്രതിഫലം
ʿinda rabbihim
عِندَ رَبِّهِمْ
അവരുടെ റബ്ബിന്റെ അടുക്കല്‍
walā khawfun
وَلَا خَوْفٌ
ഒരു ഭയവുമില്ല
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍
walā hum
وَلَا هُمْ
അവര്‍ ഇല്ലതാനും
yaḥzanūna
يَحْزَنُونَ
അവര്‍ വ്യസനിക്കും

സത്യവിശ്വാസം സ്വീകരിച്ചവരോ യഹൂദരോ ക്രൈസ്തവരോ സാബിഉകളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ നാഥന്റെ അടുക്കല്‍ അര്‍ഹമായ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടതുമില്ല.

തഫ്സീര്‍

وَاِذْ اَخَذْنَا مِيْثَاقَكُمْ وَرَفَعْنَا فَوْقَكُمُ الطُّوْرَۗ خُذُوْا مَآ اٰتَيْنٰكُمْ بِقُوَّةٍ وَّاذْكُرُوْا مَا فِيْهِ لَعَلَّكُمْ تَتَّقُوْنَ  ( البقرة: ٦٣ )

wa-idh akhadhnā
وَإِذْ أَخَذْنَا
നാം വാങ്ങിയ സന്ദര്‍ഭം
mīthāqakum
مِيثَٰقَكُمْ
നിങ്ങളുടെ ഉറപ്പ്, കരാര്‍
warafaʿnā
وَرَفَعْنَا
നാം ഉയര്‍ത്തുകയും ചെയ്തു, ഉയര്‍ത്തിയിരിക്കെ
fawqakumu
فَوْقَكُمُ
നിങ്ങളുടെ മീതെ
l-ṭūra
ٱلطُّورَ
ത്വൂറിനെ, പര്‍വ്വതത്തെ
khudhū
خُذُوا۟
നിങ്ങള്‍ പിടിക്കുവിന്‍, സ്വീകരിക്കുവിന്‍
mā ātaynākum
مَآ ءَاتَيْنَٰكُم
നിങ്ങള്‍ക്ക് നാം നല്‍കിയതിനെ
biquwwatin
بِقُوَّةٍ
ശക്തിയോടെ, ബലമായി
wa-udh'kurū
وَٱذْكُرُوا۟
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍
mā fīhi
مَا فِيهِ
അതിലുള്ളതിനെ
laʿallakum
لَعَلَّكُمْ
നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി
tattaqūna
تَتَّقُونَ
നിങ്ങള്‍ സൂക്ഷിക്കും

ഓര്‍ക്കുക: നിങ്ങളോടു നാം കരാര്‍ വാങ്ങി. നിങ്ങള്‍ക്കുമീതെ ത്വൂര്‍ മലയെ ഉയര്‍ത്തുകയും ചെയ്തു. നാം നിങ്ങള്‍ക്കു നല്‍കിയ വേദത്തെ ബലമായി മുറുകെപ്പിടിക്കാന്‍ നിര്‍ദേശിച്ചു. അതിലെ നിര്‍ദേശങ്ങള്‍ ഓര്‍ക്കാനും. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍.

തഫ്സീര്‍

ثُمَّ تَوَلَّيْتُمْ مِّنْۢ بَعْدِ ذٰلِكَ فَلَوْلَا فَضْلُ اللّٰهِ عَلَيْكُمْ وَرَحْمَتُهٗ لَكُنْتُمْ مِّنَ الْخٰسِرِيْنَ  ( البقرة: ٦٤ )

thumma tawallaytum
ثُمَّ تَوَلَّيْتُم
പിന്നെ നിങ്ങള്‍ തിരിഞ്ഞു കളഞ്ഞു
min baʿdi dhālika
مِّنۢ بَعْدِ ذَٰلِكَۖ
അതിന് ശേഷം
falawlā
فَلَوْلَا
എന്നാല്‍ ഇല്ലായിരുന്നെങ്കില്‍
faḍlu l-lahi
فَضْلُ ٱللَّهِ
അല്ലാഹുവിന്റെ ദയ അനുഗ്രഹം
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍
waraḥmatuhu
وَرَحْمَتُهُۥ
അവന്റെ കാരുണ്യവും
lakuntum
لَكُنتُم
നിങ്ങള്‍ ആയിരിക്കുക തന്നെ ചെയ്യുമായിരുന്നു
mina l-khāsirīna
مِّنَ ٱلْخَٰسِرِينَ
നഷ്ടപ്പെട്ടവരില്‍

എന്നാല്‍ പിന്നെയും നിങ്ങള്‍ പുറംതിരിഞ്ഞു. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ നഷ്ടം പറ്റിയവരാകുമായിരുന്നു.

തഫ്സീര്‍

وَلَقَدْ عَلِمْتُمُ الَّذِيْنَ اعْتَدَوْا مِنْكُمْ فِى السَّبْتِ فَقُلْنَا لَهُمْ كُوْنُوْا قِرَدَةً خَاسِـِٕيْنَ  ( البقرة: ٦٥ )

walaqad
وَلَقَدْ
തീര്‍ച്ചയായും ഉണ്ട്
ʿalim'tumu
عَلِمْتُمُ
നിങ്ങള്‍ അറിഞ്ഞു
alladhīna
ٱلَّذِينَ
യാതൊരു കൂട്ടരെ
iʿ'tadaw
ٱعْتَدَوْا۟
അവര്‍ അതിക്രമിച്ചു
minkum
مِنكُمْ
നിങ്ങളില്‍ നിന്ന്
fī l-sabti
فِى ٱلسَّبْتِ
ശബ്ബത്തില്‍, ശനിയാഴ്ചയില്‍
faqul'nā
فَقُلْنَا
അപ്പോള്‍ നാം പറഞ്ഞു
lahum
لَهُمْ
അവരോട്
kūnū
كُونُوا۟
നിങ്ങള്‍ ആകുവിന്‍
qiradatan
قِرَدَةً
കുരങ്ങുകള്‍
khāsiīna
خَٰسِـِٔينَ
ഹീനന്‍മാരായ, നിന്ദ്യന്‍മാരായിക്കൊണ്ട്

സാബത്ത്‌നാളില്‍ നിങ്ങളിലെ അതിക്രമം കാണിച്ചവരെ നിങ്ങള്‍ക്ക് നന്നായറിയാമല്ലോ. അവര്‍ക്ക് നാം വിധിച്ചു: ''നിങ്ങള്‍ നിന്ദ്യരായ കുരങ്ങുകളാവുക.''

തഫ്സീര്‍

فَجَعَلْنٰهَا نَكَالًا لِّمَا بَيْنَ يَدَيْهَا وَمَا خَلْفَهَا وَمَوْعِظَةً لِّلْمُتَّقِيْنَ  ( البقرة: ٦٦ )

fajaʿalnāhā
فَجَعَلْنَٰهَا
അങ്ങനെ അതിനെ നാം ആക്കി
nakālan
نَكَٰلًا
ഒരു ശിക്ഷ, താക്കീത്, തടവ്, ശിക്ഷാ പാഠം
limā bayna yadayhā
لِّمَا بَيْنَ يَدَيْهَا
അതിന്റെ മുമ്പിലുള്ളതിന് (മുമ്പിലുള്ളവര്‍ക്ക്)
wamā khalfahā
وَمَا خَلْفَهَا
അതിന്റെ പിമ്പില്‍ ഉള്ളതിനും (പിന്നിലുള്ളവര്‍ക്കും)
wamawʿiẓatan
وَمَوْعِظَةً
ഒരു സദുപദേശവും
lil'muttaqīna
لِّلْمُتَّقِينَ
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌

അങ്ങനെ ആ സംഭവത്തെ നാം അക്കാലക്കാര്‍ക്കും പില്‍ക്കാലക്കാര്‍ക്കും ഗുണപാഠമാക്കി. സൂക്ഷ്മതയുള്ളവര്‍ക്ക് സദുപദേശവും.

തഫ്സീര്‍

وَاِذْ قَالَ مُوْسٰى لِقَوْمِهٖٓ اِنَّ اللّٰهَ يَأْمُرُكُمْ اَنْ تَذْبَحُوْا بَقَرَةً ۗ قَالُوْٓا اَتَتَّخِذُنَا هُزُوًا ۗ قَالَ اَعُوْذُ بِاللّٰهِ اَنْ اَكُوْنَ مِنَ الْجٰهِلِيْنَ   ( البقرة: ٦٧ )

wa-idh qāla
وَإِذْ قَالَ
പറഞ്ഞ സന്ദര്‍ഭം
mūsā
مُوسَىٰ
മൂസാ
liqawmihi
لِقَوْمِهِۦٓ
തന്റെ ജനതയോട്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yamurukum
يَأْمُرُكُمْ
നിങ്ങളോട് കല്‍പിക്കുന്നു
an tadhbaḥū
أَن تَذْبَحُوا۟
നിങ്ങള്‍ അറുക്കുവാന്‍
baqaratan
بَقَرَةًۖ
ഒരു പശുവെ
qālū
قَالُوٓا۟
അവര്‍ പറഞ്ഞു
atattakhidhunā
أَتَتَّخِذُنَا
താങ്കള്‍ ഞങ്ങളെ ആക്കുകയാണോ
huzuwan
هُزُوًاۖ
പരിഹാസം, പരിഹാസ്യം
qāla
قَالَ
അദ്ദേഹം പറഞ്ഞു
aʿūdhu
أَعُوذُ
ഞാന്‍ ശരണം തേടുന്നു
bil-lahi
بِٱللَّهِ
അല്ലാഹുവിനോട്
an akūna
أَنْ أَكُونَ
ഞാന്‍ ആകുന്നതിനെക്കുറിച്ച്
mina l-jāhilīna
مِنَ ٱلْجَٰهِلِينَ
വിവരമില്ലാത്തവരില്‍, വിഡ്ഢികളുടെ (വിവേകമില്ലാത്തവരുടെ) കൂട്ടത്തില്‍

ഓര്‍ക്കുക: മൂസ തന്റെ ജനത്തോടു പറഞ്ഞു: ''അല്ലാഹു നിങ്ങളോട് ഒരു പശുവെ അറുക്കാന്‍ കല്‍പിച്ചിരിക്കുന്നു.'' അവര്‍ ചോദിച്ചു: ''നീ ഞങ്ങളെ പരിഹസിക്കുകയാണോ?'' മൂസ പറഞ്ഞു: ''അവിവേകികളില്‍ പെടാതിരിക്കാന്‍ ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു.''

തഫ്സീര്‍

قَالُوا ادْعُ لَنَا رَبَّكَ يُبَيِّنْ لَّنَا مَا هِيَ ۗ قَالَ اِنَّهٗ يَقُوْلُ اِنَّهَا بَقَرَةٌ لَّا فَارِضٌ وَّلَا بِكْرٌۗ عَوَانٌۢ بَيْنَ ذٰلِكَ ۗ فَافْعَلُوْا مَا تُؤْمَرُوْنَ   ( البقرة: ٦٨ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
ud'ʿu lanā
ٱدْعُ لَنَا
ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ പ്രാര്‍ത്ഥിക്കുക
rabbaka
رَبَّكَ
താങ്കളുടെ റബ്ബിനോട്
yubayyin
يُبَيِّن
അവന്‍ വിവരിച്ചു തരട്ടെ
lanā
لَّنَا
ഞങ്ങള്‍ക്ക്
mā hiya
مَا هِىَۚ
അത് എന്താണെന്ന്
qāla
قَالَ
അദ്ദേഹം പറഞ്ഞു
innahu yaqūlu
إِنَّهُۥ يَقُولُ
നിശ്ചയമായും അവന്‍ പറയുന്നു
innahā
إِنَّهَا
നിശ്ചയമായും അത്
baqaratun
بَقَرَةٌ
ഒരു പശുവാകുന്നു
لَّا
വളരെ) പ്രായം ചെന്നത് (കിഴവി, ചാവാറായത്) അല്ല
fāriḍun
فَارِضٌ
(വളരെ) പ്രായം ചെന്നത് (കിഴവി, ചാവാറായത്) അല്ല
walā bik'run
وَلَا بِكْرٌ
പ്രായം കുറഞ്ഞതും (കന്യകയും) അല്ല
ʿawānun
عَوَانٌۢ
മദ്ധ്യതരം, ഇടത്തരം
bayna dhālika
بَيْنَ ذَٰلِكَۖ
അതിനിടയില്‍
fa-if'ʿalū
فَٱفْعَلُوا۟
എനി നിങ്ങള്‍ ചെയ്യുവിന്‍
mā tu'marūna
مَا تُؤْمَرُونَ
നിങ്ങളോട് കൽപിക്കപ്പെടുന്നത്

അവര്‍ പറഞ്ഞു: ''അത് ഏതാണെന്ന് ഞങ്ങള്‍ക്കു വിവരിച്ചുതരാന്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ഥിക്കുക.'' മൂസ പറഞ്ഞു: ''അല്ലാഹു അറിയിക്കുന്നു: 'ആ പശു പ്രായം കുറഞ്ഞതോ കൂടിയതോ ആവരുത്. വയസ്സൊത്തതായിരിക്കണം.' അതിനാല്‍ കല്‍പന പാലിക്കുക.''

തഫ്സീര്‍

قَالُوا ادْعُ لَنَا رَبَّكَ يُبَيِّنْ لَّنَا مَا لَوْنُهَا ۗ قَالَ اِنَّهٗ يَقُوْلُ اِنَّهَا بَقَرَةٌ صَفْرَاۤءُ فَاقِعٌ لَّوْنُهَا تَسُرُّ النّٰظِرِيْنَ  ( البقرة: ٦٩ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
ud'ʿu lanā
ٱدْعُ لَنَا
ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ പ്രാര്‍ത്ഥിക്കുക
rabbaka
رَبَّكَ
താങ്കളുടെ റബ്ബിനോട്
yubayyin lanā
يُبَيِّن لَّنَا
അവന്‍ ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ
mā lawnuhā
مَا لَوْنُهَاۚ
അതിന്റെ നിറം എന്തെന്ന്
qāla
قَالَ
അദ്ദേഹം പറഞ്ഞു
innahu yaqūlu
إِنَّهُۥ يَقُولُ
അവന്‍ പറയുന്നു
innahā baqaratun
إِنَّهَا بَقَرَةٌ
അത് ഒരു പശുവാകുന്നു
ṣafrāu
صَفْرَآءُ
മഞ്ഞ വര്‍ണമുള്ളത്
fāqiʿun
فَاقِعٌ
തനി (ശുദ്ധ)
lawnuhā
لَّوْنُهَا
അതിന്റെ നിറം
tasurru
تَسُرُّ
അത് സന്തോഷിപ്പിക്കും
l-nāẓirīna
ٱلنَّٰظِرِينَ
നോക്കുന്ന (കാണുന്ന) വരെ

അവര്‍ പറഞ്ഞു: ''താങ്കള്‍ താങ്കളുടെ നാഥനോട് ഞങ്ങള്‍ക്കുവേണ്ടി അന്വേഷിക്കുക, അതിന്റെ നിറം ഏതായിരിക്കണമെന്ന്.'' മൂസ പറഞ്ഞു: ''കാണികളില്‍ കൗതുകമുണര്‍ത്തുന്ന തെളിഞ്ഞ മഞ്ഞനിറമുള്ള പശുവായിരിക്കണമെന്ന് അല്ലാഹു നിര്‍ദേശിച്ചിരിക്കുന്നു.''

തഫ്സീര്‍

قَالُوا ادْعُ لَنَا رَبَّكَ يُبَيِّنْ لَّنَا مَا هِيَۙ اِنَّ الْبَقَرَ تَشٰبَهَ عَلَيْنَاۗ وَاِنَّآ اِنْ شَاۤءَ اللّٰهُ لَمُهْتَدُوْنَ  ( البقرة: ٧٠ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
ud'ʿu lanā
ٱدْعُ لَنَا
ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക
rabbaka
رَبَّكَ
താങ്കളുടെ റബ്ബിനോട്
yubayyin lanā
يُبَيِّن لَّنَا
അവന്‍ ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ
mā hiya
مَا هِىَ
അത് എന്താണെന്ന്
inna l-baqara
إِنَّ ٱلْبَقَرَ
നിശ്ചയമായും പശു
tashābaha
تَشَٰبَهَ
പരസ്പരം സാദൃശ്യമായി (തിരിച്ചറിയാതായി)രിക്കുന്നു
ʿalaynā
عَلَيْنَا
ഞങ്ങള്‍ക്ക്
wa-innā
وَإِنَّآ
നിശ്ചയമായും ഞങ്ങള്‍
in shāa l-lahu
إِن شَآءَ ٱللَّهُ
അല്ലാഹു ഉദ്ദേശിച്ചാല്‍
lamuh'tadūna
لَمُهْتَدُونَ
നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍ തന്നെ

അവര്‍ പറഞ്ഞു: ''അത് ഏതു തരത്തില്‍ പെട്ടതാണെന്ന് ഞങ്ങള്‍ക്കു വിശദീകരിച്ചുതരാന്‍ നീ നിന്റെ നാഥനോടപേക്ഷിക്കുക. പശു ഇപ്പോഴും ഞങ്ങള്‍ക്ക് ദുരൂഹമായി തുടരുകയാണ്. ദൈവമിച്ഛിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ശരിയായ മാര്‍ഗം കണ്ടെത്തുക തന്നെ ചെയ്യും.''

തഫ്സീര്‍