Skip to main content

قَالَ اِنَّهٗ يَقُوْلُ اِنَّهَا بَقَرَةٌ لَّا ذَلُوْلٌ تُثِيْرُ الْاَرْضَ وَلَا تَسْقِى الْحَرْثَۚ مُسَلَّمَةٌ لَّاشِيَةَ فِيْهَا ۗ قَالُوا الْـٰٔنَ جِئْتَ بِالْحَقِّ فَذَبَحُوْهَا وَمَا كَادُوْا يَفْعَلُوْنَ ࣖ  ( البقرة: ٧١ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
innahu yaqūlu
إِنَّهُۥ يَقُولُ
അവന്‍ പറയുന്നു
innahā baqaratun
إِنَّهَا بَقَرَةٌ
അത് ഒരു പശുവാകുന്നു
lā dhalūlun
لَّا ذَلُولٌ
വിധേയമായത് (ശീലിച്ചത്, ഉപയോഗിച്ചത്, പരിചയി പ്പിക്കപ്പെട്ടത്) അല്ല
tuthīru
تُثِيرُ
ഉഴുന്ന, ഉഴുമാറ്
l-arḍa
ٱلْأَرْضَ
ഭൂമിയും
walā tasqī
وَلَا تَسْقِى
നനക്കുകയില്ല
l-ḥartha
ٱلْحَرْثَ
വിളയെ, കൃഷിയെ
musallamatun
مُسَلَّمَةٌ
സുരക്ഷിതമായത്
لَّا
വര്‍ണത്തിന്റെ) യാതൊരു കലര്‍പ്പുമില്ലാത്ത
shiyata
شِيَةَ
(വര്‍ണത്തിന്റെ) യാതൊരു കലര്‍പ്പുമില്ലാത്ത
fīhā
فِيهَاۚ
അതില്‍
qālū
قَالُوا۟
അവര്‍ പറഞ്ഞു
l-āna
ٱلْـَٰٔنَ
ഇപ്പോള്‍
ji'ta
جِئْتَ
താങ്കള്‍ വന്നു
bil-ḥaqi
بِٱلْحَقِّۚ
യഥാര്‍ത്ഥവും കൊണ്ട്
fadhabaḥūhā
فَذَبَحُوهَا
അങ്ങിനെ അവര്‍ അതിനെ അറുത്തു
wamā kādū
وَمَا كَادُوا۟
അവര്‍ ആകുമായിരുന്നില്ല
yafʿalūna
يَفْعَلُونَ
അവര്‍ ചെയ്യും

മൂസ പറഞ്ഞു: ''അല്ലാഹു അറിയിക്കുന്നു: 'നിലം ഉഴുതാനോ വിള നനയ്ക്കാനോ ഉപയോഗിക്കാത്തതും കലകളില്ലാത്തതും കുറ്റമറ്റതുമായ പശുവായിരിക്കണം അത്.'' അവര്‍ പറഞ്ഞു: ''ശരി, ഇപ്പോഴാണ് നീ ശരിയായ വിവരം തന്നത്.'' അങ്ങനെ അവരതിനെ അറുത്തു. അവരത് ചെയ്യാന്‍ തയ്യാറാകുമായിരുന്നില്ല.

തഫ്സീര്‍

وَاِذْ قَتَلْتُمْ نَفْسًا فَادّٰرَءْتُمْ فِيْهَا ۗ وَاللّٰهُ مُخْرِجٌ مَّا كُنْتُمْ تَكْتُمُوْنَ ۚ  ( البقرة: ٧٢ )

wa-idh qataltum
وَإِذْ قَتَلْتُمْ
നിങ്ങള്‍ കൊലപ്പെടുത്തിയ സന്ദര്‍ഭം
nafsan
نَفْسًا
ഒരു ദേഹത്തെ, ആളെ
fa-iddāratum
فَٱدَّٰرَْٰٔتُمْ
എന്നിട്ട് നിങ്ങള്‍ പരസ്പരം ഒഴിഞ്ഞുമാറി, അന്യോന്യം ആരോപണം നടത്തി
fīhā
فِيهَاۖ
അതില്‍
wal-lahu
وَٱللَّهُ
അല്ലാഹു
mukh'rijun
مُخْرِجٌ
പുറത്ത് വരുത്തുന്നവനാണ്
mā kuntum
مَّا كُنتُمْ
നിങ്ങള്‍ ആയിരുന്നതിനെ
taktumūna
تَكْتُمُونَ
നിങ്ങള്‍ ഒളിച്ചു (മറച്ചു)വെക്കും

ഓര്‍ക്കുക: നിങ്ങള്‍ ഒരാളെ കൊന്നു. എന്നിട്ട് കുറ്റത്തില്‍നിന്ന് ഒഴിഞ്ഞുമാറി. എന്നാല്‍ അല്ലാഹു നിങ്ങള്‍ മറച്ചുവെക്കുന്നതിനെ വെളിക്കു കൊണ്ടുവരുന്നവനത്രെ.

തഫ്സീര്‍

فَقُلْنَا اضْرِبُوْهُ بِبَعْضِهَاۗ كَذٰلِكَ يُحْيِ اللّٰهُ الْمَوْتٰى وَيُرِيْكُمْ اٰيٰتِهٖ لَعَلَّكُمْ تَعْقِلُوْنَ  ( البقرة: ٧٣ )

faqul'nā
فَقُلْنَا
അപ്പോള്‍ നാം പറഞ്ഞു
iḍ'ribūhu
ٱضْرِبُوهُ
അവനെ നിങ്ങള്‍ അടിക്കുവിന്‍
bibaʿḍihā
بِبَعْضِهَاۚ
അതിന്റെ ചില ഭാഗംകൊണ്ട്
kadhālika
كَذَٰلِكَ
അപ്രകാരം
yuḥ'yī
يُحْىِ
ജീവിപ്പിക്കും
l-lahu
ٱللَّهُ
അല്ലാഹു
l-mawtā
ٱلْمَوْتَىٰ
മരണപ്പെട്ടവരെ
wayurīkum
وَيُرِيكُمْ
നിങ്ങള്‍ക്കവന്‍ കാണിച്ചുതരുകയും ചെയ്യുന്നു
āyātihi
ءَايَٰتِهِۦ
അവന്റെ ദൃഷ്ടാന്തങ്ങളെ
laʿallakum
لَعَلَّكُمْ
നിങ്ങള്‍ ആകുവാന്‍വേണ്ടി, ആയേക്കാം
taʿqilūna
تَعْقِلُونَ
നിങ്ങള്‍ ബുദ്ധി കൊടുക്കും, ഗ്രഹിക്കും

അപ്പോള്‍ നാം പറഞ്ഞു: ''നിങ്ങള്‍ അതിന്റെ ഒരു ഭാഗംകൊണ്ട് ആ ശവശരീരത്തെ അടിക്കുക.'' അവ്വിധം അല്ലാഹു മരിച്ചവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കാനായി അവന്‍ തന്റെ തെളിവുകള്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നു.

തഫ്സീര്‍

ثُمَّ قَسَتْ قُلُوْبُكُمْ مِّنْۢ بَعْدِ ذٰلِكَ فَهِيَ كَالْحِجَارَةِ اَوْ اَشَدُّ قَسْوَةً ۗ وَاِنَّ مِنَ الْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ الْاَنْهٰرُ ۗ وَاِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ الْمَاۤءُ ۗوَاِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللّٰهِ ۗوَمَا اللّٰهُ بِغَافِلٍ عَمَّا تَعْمَلُوْنَ  ( البقرة: ٧٤ )

thumma
ثُمَّ
പിന്നെ, എന്നിട്ട്
qasat
قَسَتْ
കടുത്തു, കടുപ്പം കൂടി
qulūbukum
قُلُوبُكُم
നിങ്ങളുടെ ഹൃദയങ്ങള്‍
min baʿdi
مِّنۢ بَعْدِ
ശേഷം
dhālika
ذَٰلِكَ
അതിന്
fahiya
فَهِىَ
അങ്ങനെ അവ
kal-ḥijārati
كَٱلْحِجَارَةِ
കല്ല് (പാറക്കല്ല്) പോലെയാണ്
aw ashaddu
أَوْ أَشَدُّ
അല്ലെങ്കില്‍ കൂടുതല്‍ കഠിനമായതാണ്
qaswatan
قَسْوَةًۚ
കടുപ്പം, കടുപ്പത്തില്‍
wa-inna mina l-ḥijārati
وَإِنَّ مِنَ ٱلْحِجَارَةِ
നിശ്ചയമായും കല്ലുകളില്‍ (തന്നെ) ഉണ്ട്
lamā
لَمَا
യാതൊന്നും
yatafajjaru
يَتَفَجَّرُ
പൊട്ടി ഒഴുകും
min'hu
مِنْهُ
അതില്‍ നിന്ന്
l-anhāru
ٱلْأَنْهَٰرُۚ
അരുവി(നദി)കള്‍
wa-inna min'hā
وَإِنَّ مِنْهَا
അവയില്‍ തന്നെയുണ്ട്
lamā yashaqqaqu
لَمَا يَشَّقَّقُ
പൊട്ടിപ്പിളരുന്നത്
fayakhruju
فَيَخْرُجُ
എന്നിട്ട് പുറത്ത് വരും
min'hu
مِنْهُ
അതില്‍ നിന്ന്, അതിലൂടെ
l-māu
ٱلْمَآءُۚ
വെള്ളം
wa-inna min'hā
وَإِنَّ مِنْهَا
അവയില്‍ തന്നെയുണ്ട്
lamā yahbiṭu
لَمَا يَهْبِطُ
വീഴുന്നത്
min khashyati
مِنْ خَشْيَةِ
ഭയം നിമിത്തം
l-lahi
ٱللَّهِۗ
അല്ലാഹുവിനെ, അല്ലാഹുവിന്റെ
wamā l-lahu
وَمَا ٱللَّهُ
അല്ലാഹു അല്ല താനും
bighāfilin
بِغَٰفِلٍ
അശ്രദ്ധനൊന്നും
ʿammā taʿmalūna
عَمَّا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

അതിനുശേഷം പിന്നെയും നിങ്ങളുടെ മനസ്സ് കടുത്തു. അത് പാറപോലെ കഠിനമായി. അല്ല; അതിലും കൂടുതല്‍ കടുത്തു. ചില പാറകളില്‍നിന്ന് നദികള്‍ പൊട്ടിയൊഴുകാറുണ്ട്. ചിലത് പൊട്ടിപ്പിളര്‍ന്ന് വെള്ളം പുറത്തുവരാറുമുണ്ട്. ദൈവഭയത്താല്‍ താഴെ വീഴുന്നവയുമുണ്ട്. നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചൊന്നും അല്ലാഹു അശ്രദ്ധനല്ല.

തഫ്സീര്‍

۞ اَفَتَطْمَعُوْنَ اَنْ يُّؤْمِنُوْا لَكُمْ وَقَدْ كَانَ فَرِيْقٌ مِّنْهُمْ يَسْمَعُوْنَ كَلَامَ اللّٰهِ ثُمَّ يُحَرِّفُوْنَهٗ مِنْۢ بَعْدِ مَا عَقَلُوْهُ وَهُمْ يَعْلَمُوْنَ   ( البقرة: ٧٥ )

afataṭmaʿūna
أَفَتَطْمَعُونَ
അപ്പോള്‍ (എന്നിരിക്കെ) നിങ്ങള്‍ ആഗ്രഹിക്കുന്നുവോ
an yu'minū
أَن يُؤْمِنُوا۟
അവര്‍ വിശ്വസിക്കുമെന്ന്
lakum
لَكُمْ
നിങ്ങളെ
waqad kāna
وَقَدْ كَانَ
ആയിരുന്നുവെന്നിരിക്കെ
farīqun
فَرِيقٌ
ഒരു കൂട്ടര്‍, വിഭാഗം
min'hum
مِّنْهُمْ
അവരില്‍ നിന്ന്
yasmaʿūna
يَسْمَعُونَ
അവര്‍ കേള്‍ക്കും
kalāma l-lahi
كَلَٰمَ ٱللَّهِ
അല്ലാഹുവിന്റെ വചനം
thumma
ثُمَّ
പിന്നെ
yuḥarrifūnahu
يُحَرِّفُونَهُۥ
അതിനെ അവര്‍ മാറ്റി മറിക്കും
min baʿdi
مِنۢ بَعْدِ
ശേഷമായി
mā ʿaqalūhu
مَا عَقَلُوهُ
അതിനെ അവര്‍ ഗ്രഹിച്ചതിന്
wahum
وَهُمْ
അവരാകട്ടെ
yaʿlamūna
يَعْلَمُونَ
അറിയുന്നു (താനും)

നിങ്ങള്‍ക്കുവേണ്ടി ഈ ജനം വിശ്വസിക്കുമെന്ന് നിങ്ങളിനിയും പ്രതീക്ഷിക്കുന്നുവോ? അവരിലൊരു വിഭാഗം ദൈവവചനം കേള്‍ക്കുന്നു. നന്നായി മനസ്സിലാക്കുന്നു. എന്നിട്ടും ബോധപൂര്‍വം അവരത് മാറ്റിപ്പറയുന്നു.

തഫ്സീര്‍

وَاِذَا لَقُوا الَّذِيْنَ اٰمَنُوْا قَالُوْٓا اٰمَنَّاۚ وَاِذَا خَلَا بَعْضُهُمْ اِلٰى بَعْضٍ قَالُوْٓا اَتُحَدِّثُوْنَهُمْ بِمَا فَتَحَ اللّٰهُ عَلَيْكُمْ لِيُحَاۤجُّوْكُمْ بِهٖ عِنْدَ رَبِّكُمْ ۗ اَفَلَا تَعْقِلُوْنَ  ( البقرة: ٧٦ )

wa-idhā laqū
وَإِذَا لَقُوا۟
അവര്‍ കണ്ടുമുട്ടിയാല്‍
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെ
qālū
قَالُوٓا۟
അവര്‍ പറയു കയായി
āmannā
ءَامَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
wa-idhā khalā
وَإِذَا خَلَا
ഒഴിവായാല്‍, തനിച്ചായാലാകട്ടെ
baʿḍuhum
بَعْضُهُمْ
അവരില്‍ ചിലര്‍
ilā baʿḍin
إِلَىٰ بَعْضٍ
ചിലരിലേക്ക് (ചിലരുടെ അടുക്കല്‍)
qālū
قَالُوٓا۟
പറയുകയായി
atuḥaddithūnahum
أَتُحَدِّثُونَهُم
നിങ്ങളവര്‍ക്ക് പറഞ്ഞു കൊടുക്കുകയാണോ
bimā fataḥa
بِمَا فَتَحَ
തുറന്ന് (വെളിവാക്കി) തന്നതിനെപ്പറ്റി
l-lahu
ٱللَّهُ
അല്ലാഹു
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്ക്
liyuḥājjūkum
لِيُحَآجُّوكُم
അവര്‍ നിങ്ങളോട് ന്യായവാദം ചെയ്‌വാന്‍ വേണ്ടി
bihi
بِهِۦ
അതിനെപ്പറ്റി, അതുനിമിത്തം
ʿinda rabbikum
عِندَ رَبِّكُمْۚ
നിങ്ങളുടെ റബ്ബിന്റെ അടുക്കല്‍
afalā taʿqilūna
أَفَلَا تَعْقِلُونَ
അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോള്‍ അവര്‍ പറയും: ''ഞങ്ങളും വിശ്വസിച്ചിരിക്കുന്നു.'' അവര്‍ തനിച്ചാകുമ്പോള്‍ പരസ്പരം പറയും: ''അല്ലാഹു നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തന്ന കാര്യങ്ങള്‍ നിങ്ങള്‍ ഇക്കൂട്ടര്‍ക്ക് പറഞ്ഞുകൊടുക്കുകയോ? അതുവഴി നിങ്ങളുടെ നാഥങ്കല്‍ അവര്‍ നിങ്ങള്‍ക്കെതിരെ ന്യായവാദം നടത്താന്‍. നിങ്ങള്‍ തീരെ ആലോചിക്കുന്നില്ലേ?''

തഫ്സീര്‍

اَوَلَا يَعْلَمُوْنَ اَنَّ اللّٰهَ يَعْلَمُ مَا يُسِرُّوْنَ وَمَا يُعْلِنُوْنَ  ( البقرة: ٧٧ )

awalā yaʿlamūna
أَوَلَا يَعْلَمُونَ
അവര്‍ അറിയുന്നില്ലേ, അവര്‍ക്കറിഞ്ഞുകൂടേ
anna l-laha
أَنَّ ٱللَّهَ
അല്ലാഹുവാണെന്ന്
yaʿlamu
يَعْلَمُ
അറിയുന്നു
mā yusirrūna
مَا يُسِرُّونَ
അവര്‍ രഹസ്യമാക്കുന്നതിനെ
wamā yuʿ'linūna
وَمَا يُعْلِنُونَ
അവര്‍ പരസ്യമാ ക്കുന്നതിനെയും

അവരറിയുന്നില്ലേ: അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹുവിനറിയാമെന്ന്.

തഫ്സീര്‍

وَمِنْهُمْ اُمِّيُّوْنَ لَا يَعْلَمُوْنَ الْكِتٰبَ اِلَّآ اَمَانِيَّ وَاِنْ هُمْ اِلَّا يَظُنُّوْنَ  ( البقرة: ٧٨ )

wamin'hum
وَمِنْهُمْ
അവരിലുണ്ട് താനും, അവരില്‍പെട്ടതുമാണ്
ummiyyūna
أُمِّيُّونَ
(ചില) അക്ഷരജ്ഞാനമില്ലാത്തവര്‍
lā yaʿlamūna
لَا يَعْلَمُونَ
അവര്‍ അറിയുകയില്ല
l-kitāba
ٱلْكِتَٰبَ
(വേദ)ഗ്രന്ഥം
illā
إِلَّآ
ചില) വ്യാമോഹങ്ങളല്ലാതെ
amāniyya
أَمَانِىَّ
(ചില) വ്യാമോഹങ്ങളല്ലാതെ
wa-in hum
وَإِنْ هُمْ
അവരല്ല
illā yaẓunnūna
إِلَّا يَظُنُّونَ
അവര്‍ ഊഹിക്കുകയല്ലാതെ

അവരില്‍ ചിലര്‍ നിരക്ഷരരാണ്. വേദഗ്രന്ഥമൊന്നും അവര്‍ക്കറിയില്ല; ചില വ്യാമോഹങ്ങള്‍ വെച്ചുപുലര്‍ത്തുന്നതല്ലാതെ. ഊഹിച്ചെടുക്കുക മാത്രമാണവര്‍ ചെയ്യുന്നത്.

തഫ്സീര്‍

فَوَيْلٌ لِّلَّذِيْنَ يَكْتُبُوْنَ الْكِتٰبَ بِاَيْدِيْهِمْ ثُمَّ يَقُوْلُوْنَ هٰذَا مِنْ عِنْدِ اللّٰهِ لِيَشْتَرُوْا بِهٖ ثَمَنًا قَلِيْلًا ۗفَوَيْلٌ لَّهُمْ مِّمَّا كَتَبَتْ اَيْدِيْهِمْ وَوَيْلٌ لَّهُمْ مِّمَّا يَكْسِبُوْنَ   ( البقرة: ٧٩ )

fawaylun
فَوَيْلٌ
അപ്പോള്‍ കഷ്ടം, നാശം
lilladhīna
لِّلَّذِينَ
യാതൊരുകൂട്ടര്‍ക്കാണ്
yaktubūna
يَكْتُبُونَ
അവര്‍ എഴുതും
l-kitāba
ٱلْكِتَٰبَ
ഗ്രന്ഥം
bi-aydīhim
بِأَيْدِيهِمْ
അവരുടെ കൈകള്‍കൊണ്ട്
thumma yaqūlūna
ثُمَّ يَقُولُونَ
പിന്നെ അവര്‍ പറയും
hādhā
هَٰذَا
ഇത്
min ʿindi l-lahi
مِنْ عِندِ ٱللَّهِ
അല്ലാഹുവിന്റെ പക്കല്‍ നിന്നാണ്
liyashtarū
لِيَشْتَرُوا۟
അവര്‍ വാങ്ങുവാന്‍
bihi
بِهِۦ
അതിന്, അത്മൂലം
thamanan
ثَمَنًا
വില
qalīlan
قَلِيلًاۖ
തുച്ഛമായ
fawaylun
فَوَيْلٌ
അപ്പോള്‍ (ആകയാല്‍) കഷ്ടം, നാശം
lahum
لَّهُم
അവര്‍ക്ക്
mimmā katabat
مِّمَّا كَتَبَتْ
എഴുതിയതിനാല്‍
aydīhim
أَيْدِيهِمْ
അവരുടെ കൈകള്‍
wawaylun
وَوَيْلٌ
കഷ്ടവും
lahum
لَّهُم
അവര്‍ക്കുണ്ട്
mimmā yaksibūna
مِّمَّا يَكْسِبُونَ
അവര്‍ സമ്പാദിക്കുന്നതിനാല്‍

അതിനാല്‍ സ്വന്തം കൈകൊണ്ട് പുസ്തകമെഴുതി അത് അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അവകാശപ്പെടുന്നവര്‍ക്കു നാശം! തുച്ഛമായ വില വാങ്ങാനാണ് അവരതു ചെയ്യുന്നത്. തങ്ങളുടെ കൈകൊണ്ട് എഴുതിയുണ്ടാക്കിയതിനാല്‍ അവര്‍ക്കു കൊടിയ ശിക്ഷയുണ്ട്! അവര്‍ സമ്പാദിച്ചതു കാരണവും അവര്‍ക്കു നാശം!

തഫ്സീര്‍

وَقَالُوْا لَنْ تَمَسَّنَا النَّارُ اِلَّآ اَيَّامًا مَّعْدُوْدَةً ۗ قُلْ اَتَّخَذْتُمْ عِنْدَ اللّٰهِ عَهْدًا فَلَنْ يُّخْلِفَ اللّٰهُ عَهْدَهٗٓ اَمْ تَقُوْلُوْنَ عَلَى اللّٰهِ مَا لَا تَعْلَمُوْنَ   ( البقرة: ٨٠ )

waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്തു (ചെയ്യുന്നു)
lan tamassanā
لَن تَمَسَّنَا
ഞങ്ങളെ സ്പര്‍ശിക്കുകയേ ഇല്ല
l-nāru
ٱلنَّارُ
നരകം
illā ayyāman
إِلَّآ أَيَّامًا
ചില ദിവസങ്ങളല്ലാതെ
maʿdūdatan
مَّعْدُودَةًۚ
എണ്ണം കണക്കാക്കപ്പെട്ട
qul
قُلْ
നി പറയുക
attakhadhtum
أَتَّخَذْتُمْ
നിങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നുവോ
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിന്റെ അടുക്കല്‍
ʿahdan
عَهْدًا
വല്ല കരാറും
falan yukh'lifa
فَلَن يُخْلِفَ
എന്നാല്‍ ലംഘിക്കുകയില്ല തന്നെ
l-lahu
ٱللَّهُ
അല്ലാഹു
ʿahdahu
عَهْدَهُۥٓۖ
അവന്റെ കരാര്‍
am
أَمْ
അതല്ല, അതോ
taqūlūna
تَقُولُونَ
നിങ്ങള്‍ പറയുന്നു(വോ)
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെ മേല്‍
mā lā taʿlamūna
مَا لَا تَعْلَمُونَ
നിങ്ങള്‍ക്കറിഞ്ഞു കൂടാത്തത്

അവരവകാശപ്പെടുന്നു: ''എണ്ണപ്പെട്ട ഏതാനും നാളുകളല്ലാതെ നരകം ഞങ്ങളെ സ്പര്‍ശിക്കുകയില്ല.'' ചോദിക്കുക: ''നിങ്ങള്‍ അല്ലാഹുവുമായി വല്ല കരാറും ഉണ്ടാക്കിയിട്ടുണ്ടോ? എങ്കില്‍ അല്ലാഹു തന്റെ കരാര്‍ ലംഘിക്കുകയില്ല; തീര്‍ച്ച. അതോ, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിയാത്തത് പറഞ്ഞുണ്ടാക്കുകയാണോ?''

തഫ്സീര്‍