اِقْتَرَبَتِ السَّاعَةُ وَانْشَقَّ الْقَمَرُ ( القمر: ١ )
iq'tarabati
ٱقْتَرَبَتِ
സമീപിച്ചുവന്നു, അടുത്തുകൂടി
l-sāʿatu
ٱلسَّاعَةُ
(അന്ത്യ) സമയം
wa-inshaqqa
وَٱنشَقَّ
പിളരുകയും ചെയ്തു
l-qamaru
ٱلْقَمَرُ
ചന്ദ്രന്
അന്ത്യനാള്‍ ആസന്നമായി. ചന്ദ്രന് പിളര്‍ന്നു.
തഫ്സീര്‍ وَاِنْ يَّرَوْا اٰيَةً يُّعْرِضُوْا وَيَقُوْلُوْا سِحْرٌ مُّسْتَمِرٌّ ( القمر: ٢ )
wa-in yaraw
وَإِن يَرَوْا۟
അവര്‍ കാണുന്നതായാല്‍, കണ്ടാലും
āyatan
ءَايَةً
വല്ല ദൃഷ്ടാന്തവും, ഒരു ദൃഷ്ടാന്തം
yuʿ'riḍū
يُعْرِضُوا۟
അവര്‍ തിരിഞ്ഞു (അവഗണിച്ചു) കളയും
wayaqūlū
وَيَقُولُوا۟
പറയുകയും ചെയ്യും
siḥ'run
سِحْرٌ
ജാലവിദ്യ (ആഭിചാരം, മായം) ആകുന്നു എന്നു
mus'tamirrun
مُّسْتَمِرٌّ
നിലനില്‍ക്കുന്ന, നടമാടികൊണ്ടിരിക്കുന്ന
എന്നാല്‍ ഏതു ദൃഷ്ടാന്തം കണ്ടാലും അവരതിനെ അവഗണിക്കുന്നു. തുടര്‍ന്നുപോരുന്ന മായാജാലമെന്ന് പറയുകയും ചെയ്യുന്നു.
തഫ്സീര്‍ وَكَذَّبُوْا وَاتَّبَعُوْٓا اَهْوَاۤءَهُمْ وَكُلُّ اَمْرٍ مُّسْتَقِرٌّ ( القمر: ٣ )
wakadhabū
وَكَذَّبُوا۟
അവര്‍ വ്യാജമാക്കുകയും ചെയ്തു
wa-ittabaʿū
وَٱتَّبَعُوٓا۟
അവര്‍ പിന്‍പറ്റുകയും ചെയ്തു
ahwāahum
أَهْوَآءَهُمْۚ
അവരുടെ ഇച്ഛകളെ, മോഹങ്ങളെ
wakullu amrin
وَكُلُّ أَمْرٍ
എല്ലാ കാര്യവും
mus'taqirrun
مُّسْتَقِرٌّ
സ്ഥിരപ്പെട്ടതാണ്, ഉറച്ചതാണ്
അവരതിനെ തള്ളിപ്പറഞ്ഞു. സ്വേച്ഛകളെ പിന്‍പറ്റി. എന്നാല്‍ എല്ലാ കാര്യങ്ങളും ഒരു പര്യവസാനത്തിലെത്തുക തന്നെ ചെയ്യും.
തഫ്സീര്‍ وَلَقَدْ جَاۤءَهُمْ مِّنَ الْاَنْبَاۤءِ مَا فِيْهِ مُزْدَجَرٌۙ ( القمر: ٤ )
walaqad jāahum
وَلَقَدْ جَآءَهُم
തീര്‍ച്ചയായും അവര്‍ക്കുവന്നിട്ടുണ്ട്
mina l-anbāi
مِّنَ ٱلْأَنۢبَآءِ
വൃത്താന്തങ്ങളില്‍ നിന്നു
fīhi
فِيهِ
അതിലുണ്ട് (ഉണ്ടാവത്തക്ക)
muz'dajarun
مُزْدَجَرٌ
വിലക്കി നില്ക്കല്, വിരമിക്കാവുന്നതു, വിട്ടുമാറല്‍
തീര്‍ച്ചയായും അവര്‍ക്കു നേരത്തെ ചില വിവരങ്ങള്‍ വന്നെത്തിയിട്ടുണ്ട്. ദുര്‍മാര്‍ഗത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തുന്ന താക്കീതുകള്‍ അതിലുണ്ട്;
തഫ്സീര്‍ حِكْمَةٌ ۢ بَالِغَةٌ فَمَا تُغْنِ النُّذُرُۙ ( القمر: ٥ )
ḥik'matun
حِكْمَةٌۢ
വിജ്ഞാനം, തത്വം
bālighatun
بَٰلِغَةٌۖ
തികഞ്ഞ (പൂര്‍ണ്ണമായ)
famā tugh'ni
فَمَا تُغْنِ
എന്നിട്ടു പര്യാപ്തമാകുന്നില്ല (ഫലപ്പെടുന്നില്ല)
l-nudhuru
ٱلنُّذُرُ
താക്കീതുകള്‍, താക്കീതുകാര്‍
തികവാര്‍ന്ന തത്വങ്ങളും. എന്നിട്ടും താക്കീതുകള്‍ അവര്‍ക്കുപകരിക്കുന്നില്ല.
തഫ്സീര്‍ فَتَوَلَّ عَنْهُمْ ۘ يَوْمَ يَدْعُ الدَّاعِ اِلٰى شَيْءٍ نُّكُرٍۙ ( القمر: ٦ )
fatawalla
فَتَوَلَّ
അതിനാല്‍ വിട്ടു(മാറി, തിരിഞ്ഞു) പോകുക
ʿanhum
عَنْهُمْۘ
അവരില്‍നിന്നു, അവരെ വിട്ടു
yawma yadʿu
يَوْمَ يَدْعُ
വിളിക്കുന്ന ദിവസം
l-dāʿi
ٱلدَّاعِ
വിളിക്കുന്ന (ക്ഷണിക്കുന്ന)വന്‍
ilā shayin
إِلَىٰ شَىْءٍ
ഒരു വസ്തുവി (കാര്യത്തി)ലേക്കു
nukurin
نُّكُرٍ
അനിഷ്ടകരമായ, അനാശാസ്യമായ, വെറുപ്പായ (കടുത്ത)
അതിനാല്‍ അവരെ വിട്ടകലുക. അതിഭീകരമായ ഒരു കാര്യത്തിലേക്ക് അവരെ വിളിക്കുന്ന ദിനം.
തഫ്സീര്‍ خُشَّعًا اَبْصَارُهُمْ يَخْرُجُوْنَ مِنَ الْاَجْدَاثِ كَاَنَّهُمْ جَرَادٌ مُّنْتَشِرٌۙ ( القمر: ٧ )
khushaʿan
خُشَّعًا
വിനയപ്പെട്ടുകൊണ്ടു, ഭക്തിപ്പെട്ടുകൊണ്ടു
abṣāruhum
أَبْصَٰرُهُمْ
അവരുടെ ദൃഷ്ടികള്‍
yakhrujūna
يَخْرُجُونَ
അവര്‍ പുറത്തുവരും
mina l-ajdāthi
مِنَ ٱلْأَجْدَاثِ
ഖബ്റു (ശവക്കുഴി) കളില്‍നിന്നു
ka-annahum jarādun
كَأَنَّهُمْ جَرَادٌ
അവര്‍ ജറാദു (വെട്ടുകിളി)കളെന്നപോലെ
muntashirun
مُّنتَشِرٌ
ചിന്നിപ്പരന്ന, നിരന്ന
പേടിച്ചരണ്ട കണ്ണുകളോടെ അവര്‍ തങ്ങളുടെ ഖബറുകളില്‍നിന്ന് പുറത്തുവരും. പരന്നു പറക്കുന്ന വെട്ടുകിളികളെപ്പോലെ.
തഫ്സീര്‍ مُّهْطِعِيْنَ اِلَى الدَّاعِۗ يَقُوْلُ الْكٰفِرُوْنَ هٰذَا يَوْمٌ عَسِرٌ ( القمر: ٨ )
muh'ṭiʿīna
مُّهْطِعِينَ
(കഴുത്തുനീട്ടി) ധൃതിപ്പെട്ടവരായിട്ടു
ilā l-dāʿi
إِلَى ٱلدَّاعِۖ
വിളിക്കുന്നവനിലേക്കു
yaqūlu l-kāfirūna
يَقُولُ ٱلْكَٰفِرُونَ
അവിശ്വാസികള്‍ പറയും
hādhā yawmun
هَٰذَا يَوْمٌ
ഇതൊരു ദിവസമാണ്
ʿasirun
عَسِرٌ
ഞെരുക്കപ്പെട്ട, പ്രയാസകരമായ, അസഹ്യമായ
വിളിയാളന്റെ അടുത്തേക്ക് അവര്‍ പാഞ്ഞെത്തും. അന്ന് സത്യനിഷേധികള്‍ വിലപിക്കും: 'ഇതൊരു ദുര്‍ദിനം തന്നെ.'
തഫ്സീര്‍ ۞ كَذَّبَتْ قَبْلَهُمْ قَوْمُ نُوْحٍ فَكَذَّبُوْا عَبْدَنَا وَقَالُوْا مَجْنُوْنٌ وَّازْدُجِرَ ( القمر: ٩ )
kadhabat qablahum
كَذَّبَتْ قَبْلَهُمْ
അവരുടെ മുമ്പു വ്യാജമാക്കി
qawmu nūḥin
قَوْمُ نُوحٍ
നൂഹിന്റെ ജനത
fakadhabū
فَكَذَّبُوا۟
എന്നിട്ടവര്‍ വ്യാജമാക്കി
ʿabdanā
عَبْدَنَا
നമ്മുടെ അടിയാനെ
waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്തു
majnūnun
مَجْنُونٌ
ഭ്രാന്തന് എന്നു
wa-uz'dujira
وَٱزْدُجِرَ
അദ്ദേഹം വിലക്ക (ആക്ഷേപിക്ക, മുടക്ക)പ്പെടുകയും ചെയ്തു, ആട്ടപ്പെട്ടു
ഇവര്‍ക്കുമുമ്പ് നൂഹിന്റെ ജനതയും ഇവ്വിധം സത്യത്തെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ അവര്‍ നമ്മുടെ ദാസനെ തള്ളിപ്പറഞ്ഞു. ഭ്രാന്തനെന്ന് വിളിച്ചു. വിരട്ടിയോടിക്കുകയും ചെയ്തു.
തഫ്സീര്‍ فَدَعَا رَبَّهٗٓ اَنِّيْ مَغْلُوْبٌ فَانْتَصِرْ ( القمر: ١٠ )
fadaʿā
فَدَعَا
അപ്പോഴദ്ദേഹം വിളിച്ചു
rabbahu
رَبَّهُۥٓ
തന്റെ റബ്ബിനെ
annī maghlūbun
أَنِّى مَغْلُوبٌ
ഞാന്‍ പരാജിതനാണ് (ജയിക്കപ്പെട്ടവനാണ്) എന്നു
fa-intaṣir
فَٱنتَصِرْ
ആകയാല്‍ നീ രക്ഷാ (പ്രതികാര) നടപടി എടുക്കണേ
അപ്പോഴദ്ദേഹം തന്റെ നാഥനെ വിളിച്ചു പ്രാര്‍ഥിച്ചു: ''ഞാന്‍ തോറ്റിരിക്കുന്നു. അതിനാല്‍ നീയെന്നെ സഹായിക്കേണമേ.''
തഫ്സീര്‍
القرآن الكريم - سورة القمر٥٤ Al-Qamar (Surah 54 )
വിശുദ്ധ ഖുർആൻ വിവരങ്ങൾ :അല്‍ഖമര്‍ القرآن الكريم: القمر Ayah Sajadat (سجدة ): - സൂറത്തുല്‍ (latin): Al-Qamar സൂറത്തുല്‍: 54 ആയത്ത് എണ്ണം: 55 ആകെ വാക്കുകൾ: 342 ആകെ പ്രതീകങ്ങൾ: 1423 Number of Rukūʿs: 3 Revelation Location: മക്കാൻ Revelation Order: 37 ആരംഭിക്കുന്നത്: 4846