وَمَا يَأْتِيْهِمْ مِّنْ رَّسُوْلٍ اِلَّا كَانُوْا بِهٖ يَسْتَهْزِءُوْنَ ( الحجر: ١١ )
wamā yatīhim
وَمَا يَأْتِيهِم
അവര്‍ക്ക് ചെന്നിരുന്നില്ല
min rasūlin
مِّن رَّسُولٍ
ഒരു റസൂലും
illā kānū
إِلَّا كَانُوا۟
അവരായിരിക്കാതെ
bihi
بِهِۦ
അദ്ദേഹത്തെപ്പറ്റി
yastahziūna
يَسْتَهْزِءُونَ
പരിഹസിക്കും
അവരുടെ അടുത്ത് ദൈവദൂതന്‍ ചെന്നപ്പോഴെല്ലാം അവരദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.
തഫ്സീര്‍كَذٰلِكَ نَسْلُكُهٗ فِيْ قُلُوْبِ الْمُجْرِمِيْنَۙ ( الحجر: ١٢ )
kadhālika
كَذَٰلِكَ
അപ്രകാരം
naslukuhu
نَسْلُكُهُۥ
നാമതിനെ കടത്തിവിടുന്നു
fī qulūbi
فِى قُلُوبِ
ഹൃദയങ്ങളില്‍
l-muj'rimīna
ٱلْمُجْرِمِينَ
(ഈ) കുറ്റവാളികളുടെ.
അവ്വിധമാണ് നാം കുറ്റവാളികളുടെ മനസ്സുകളില്‍ പരിഹാസം കടത്തിവിടുന്നത്.
തഫ്സീര്‍لَا يُؤْمِنُوْنَ بِهٖ وَقَدْ خَلَتْ سُنَّةُ الْاَوَّلِيْنَ ( الحجر: ١٣ )
lā yu'minūna bihi
لَا يُؤْمِنُونَ بِهِۦۖ
അവര്‍ ഇതില്‍ വിശ്വസിക്കുകയില്ല, വിശ്വസിക്കാതെ
waqad khalat
وَقَدْ خَلَتْ
കഴിഞ്ഞുപോയിട്ടുണ്ട്
sunnatu
سُنَّةُ
നടപടിക്രമം
l-awalīna
ٱلْأَوَّلِينَ
പൂര്‍വ്വീകന്‍മാരുടെ, ആദ്യത്തേവരുടെ.
എന്നിട്ടും അവരതില്‍ വിശ്വസിക്കുന്നില്ല. പൂര്‍വികരും ഇമ്മട്ടില്‍ തന്നെയായിരുന്നു.
തഫ്സീര്‍وَلَوْ فَتَحْنَا عَلَيْهِمْ بَابًا مِّنَ السَّمَاۤءِ فَظَلُّوْا فِيْهِ يَعْرُجُوْنَۙ ( الحجر: ١٤ )
walaw fataḥnā
وَلَوْ فَتَحْنَا
നാം തുറന്നിരുന്നെങ്കില്‍
ʿalayhim
عَلَيْهِم
അവര്‍ക്കു, അവരുടെമേല്‍
bāban
بَابًا
ഒരു വാതില്‍, കവാടം
mina l-samāi
مِّنَ ٱلسَّمَآءِ
ആകാശത്തുനിന്നു
faẓallū fīhi
فَظَلُّوا۟ فِيهِ
എന്നിട്ടു അതിലൂടെ അവരായിത്തീര്‍ന്നു
yaʿrujūna
يَعْرُجُونَ
കയറിപ്പോകും.
നാമവര്‍ക്ക് മാനത്തുനിന്നൊരു വാതില്‍ തുറന്നുകൊടുത്തുവെന്ന് വെക്കുക. അങ്ങനെ അവരതിലൂടെ കയറിപ്പോയിക്കൊണ്ടിരിക്കുന്നുവെന്നും.
തഫ്സീര്‍لَقَالُوْٓا اِنَّمَا سُكِّرَتْ اَبْصَارُنَا بَلْ نَحْنُ قَوْمٌ مَّسْحُوْرُوْنَ ࣖ ( الحجر: ١٥ )
laqālū
لَقَالُوٓا۟
അവര്‍ പറയുക തന്നെ ചെയ്യും
innamā sukkirat
إِنَّمَا سُكِّرَتْ
ലഹരി (മത്തു) ബാധിപ്പിക്കപ്പെട്ടിരിക്കുക മാത്രമാണ്
abṣārunā
أَبْصَٰرُنَا
നമ്മുടെ ദൃഷ്ടികള്‍ക്ക്
bal naḥnu
بَلْ نَحْنُ
എങ്കിലും ഞങ്ങള്‍ (നാം)
masḥūrūna
مَّسْحُورُونَ
മാരണം ചെയ്യപ്പെട്ട, ആഭിചാരം പിടിപെട്ടവരായ.
എന്നാല്‍പ്പോലും അവര്‍ പറയും: ''നമ്മുടെ കണ്ണുകള്‍ക്ക് മയക്കം ബാധിച്ചതാണ്. അല്ല നാം മായാജാലത്തിനിരയായ ജനമത്രെ.''
തഫ്സീര്‍وَلَقَدْ جَعَلْنَا فِى السَّمَاۤءِ بُرُوْجًا وَّزَيَّنّٰهَا لِلنّٰظِرِيْنَۙ ( الحجر: ١٦ )
walaqad jaʿalnā
وَلَقَدْ جَعَلْنَا
തീര്‍ച്ചയായും നാം ആക്കി (ഏര്‍പ്പെടുത്തി) യിരിക്കുന്നു
fī l-samāi
فِى ٱلسَّمَآءِ
ആകാശത്തില്‍
burūjan
بُرُوجًا
രാശികളെ, സഞ്ചാര മണ്ഡലങ്ങളെ
wazayyannāhā
وَزَيَّنَّٰهَا
അവയെ നാം അലങ്കരിക്കുകയും ചെയ്തു
lilnnāẓirīna
لِلنَّٰظِرِينَ
നോക്കുന്നവര്‍ക്ക്.
ആകാശത്തു നാം രാശികളുണ്ടാക്കിയിരിക്കുന്നു. കാണികള്‍ക്ക് അത് അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീര്‍وَحَفِظْنٰهَا مِنْ كُلِّ شَيْطٰنٍ رَّجِيْمٍۙ ( الحجر: ١٧ )
waḥafiẓ'nāhā
وَحَفِظْنَٰهَا
അവയെ നാം കാക്കുകയും ചെയ്തു
min kulli shayṭānin
مِن كُلِّ شَيْطَٰنٍ
എല്ലാ പിശാചില്‍ നിന്നും
rajīmin
رَّجِيمٍ
ആട്ട (ശപിക്ക)പ്പെട്ട.
ശപിക്കപ്പെട്ട സകല പിശാചുക്കളില്‍നിന്നും നാമതിനെ കാത്തുരക്ഷിച്ചിരിക്കുന്നു;
തഫ്സീര്‍اِلَّا مَنِ اسْتَرَقَ السَّمْعَ فَاَتْبَعَهٗ شِهَابٌ مُّبِيْنٌ ( الحجر: ١٨ )
illā mani is'taraqa
إِلَّا مَنِ ٱسْتَرَقَ
കളവ് ശ്രമം നടത്തിയ (മോഷ്ടിക്കാന്‍ വന്ന) വനൊഴികെ
l-samʿa
ٱلسَّمْعَ
കേള്‍വിയെ (കേള്‍ക്കുവാന്‍)
fa-atbaʿahu
فَأَتْبَعَهُۥ
അപ്പോള്‍ അവനെ പിന്തുടരും
shihābun
شِهَابٌ
തീജ്വാല (ഉല്‍ക്ക - ചെങ്കോല്‍)
mubīnun
مُّبِينٌ
പ്രത്യക്ഷമായ.
കട്ടുകേള്‍ക്കുന്നവനില്‍ നിന്നൊഴികെ. അങ്ങനെ ചെയ്യുമ്പോള്‍ തീക്ഷ്ണമായ ജ്വാല അവനെ പിന്തുടരുന്നു.
തഫ്സീര്‍وَالْاَرْضَ مَدَدْنٰهَا وَاَلْقَيْنَا فِيْهَا رَوَاسِيَ وَاَنْۢبَتْنَا فِيْهَا مِنْ كُلِّ شَيْءٍ مَّوْزُوْنٍ ( الحجر: ١٩ )
wal-arḍa
وَٱلْأَرْضَ
ഭൂമിയെ
madadnāhā
مَدَدْنَٰهَا
അതിനെ നാം നീട്ടി (വിശാലപ്പെടുത്തി)
wa-alqaynā
وَأَلْقَيْنَا
നാം ഇടുക (സ്ഥാപിക്കുക)യും ചെയ്തു
rawāsiya
رَوَٰسِىَ
ഉറച്ചു നില്‍ക്കുന്നവയെ (മലകളെ)
wa-anbatnā
وَأَنۢبَتْنَا
നാം മുളപ്പിക്കുക(ഉൽപാദിപ്പിക്കുക)യും ചെയ്തു
min kulli shayin
مِن كُلِّ شَىْءٍ
എല്ലാ വസ്തുവില്‍ നിന്നും
mawzūnin
مَّوْزُونٍ
തൂക്കം (തോതു നിര്‍ണ്ണയം) ചെയ്യപ്പെട്ട.
ഭൂമിയെ നാം വിശാലമാക്കി. അതില്‍ മലകളെ ഉറപ്പിച്ചുനിര്‍ത്തി. അതില്‍ നാം നാനാതരം വസ്തുക്കള്‍ കൃത്യമായ പരിമാണത്തോടെ മുളപ്പിച്ചു.
തഫ്സീര്‍وَجَعَلْنَا لَكُمْ فِيْهَا مَعَايِشَ وَمَنْ لَّسْتُمْ لَهٗ بِرَازِقِيْنَ ( الحجر: ٢٠ )
wajaʿalnā lakum
وَجَعَلْنَا لَكُمْ
നിങ്ങള്‍ക്കു നാം ഏര്‍പ്പെടുത്തുകയും ചെയ്തു
maʿāyisha
مَعَٰيِشَ
പല ജീവിതോപാധികളെ
waman
وَمَن
യാതൊരുവര്‍ക്കും
lastum
لَّسْتُمْ
നിങ്ങളല്ല
birāziqīna
بِرَٰزِقِينَ
ആഹാരം നല്‍കുന്നവര്‍.
നാമതില്‍ നിങ്ങള്‍ക്ക് ജീവനോപാധികള്‍ ഉണ്ടാക്കിവെച്ചിരിക്കുന്നു. നിങ്ങള്‍ ആഹാരം കൊടുക്കാത്തവക്കും.
തഫ്സീര്‍- القرآن الكريم - سورة الحجر١٥
Al-Hijr (Surah 15)