Skip to main content

وَاتَّخَذُوْا مِنْ دُوْنِ اللّٰهِ اٰلِهَةً لِّيَكُوْنُوْا لَهُمْ عِزًّا ۙ  ( مريم: ٨١ )

wa-ittakhadhū
وَٱتَّخَذُوا۟
അവര്‍ സ്വീകരിച്ചു, ഉണ്ടാക്കി
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനുപുറമെ
ālihatan
ءَالِهَةً
പല ദൈവങ്ങളെ
liyakūnū
لِّيَكُونُوا۟
അവര്‍ ആയിത്തീരുവാന്‍വേണ്ടി
lahum
لَهُمْ
അവര്‍ക്ക്, ഇവര്‍ക്ക്
ʿizzan
عِزًّا
ശക്തി, സഹായശക്തി

അവര്‍ അല്ലാഹുവെവിട്ട് നിരവധി ദൈവങ്ങളെ സങ്കല്‍പിച്ചുവെച്ചിരിക്കുന്നു. അവ തങ്ങള്‍ക്ക് താങ്ങായിത്തീരുമെന്ന് കരുതിയാണത്.

തഫ്സീര്‍

كَلَّا ۗسَيَكْفُرُوْنَ بِعِبَادَتِهِمْ وَيَكُوْنُوْنَ عَلَيْهِمْ ضِدًّا ࣖ  ( مريم: ٨٢ )

kallā
كَلَّاۚ
അങ്ങിനെയല്ല
sayakfurūna
سَيَكْفُرُونَ
അവര്‍ നിഷേധിക്കും
biʿibādatihim
بِعِبَادَتِهِمْ
അവരുടെ ആരാധനയെ
wayakūnūna
وَيَكُونُونَ
അവര്‍ ആയിത്തീരുകയും ചെയ്യും
ʿalayhim
عَلَيْهِمْ
അവര്‍ക്ക്, ഇവര്‍ക്ക്
ḍiddan
ضِدًّا
എതിര്‍, എതിരില്‍

എന്നാല്‍ അവയെല്ലാം ഇക്കൂട്ടരുടെ ആരാധനയെ തള്ളിപ്പറയും. ആ ആരാധ്യര്‍ ഇവരുടെ വിരോധികളായിത്തീരുകയും ചെയ്യും.

തഫ്സീര്‍

اَلَمْ تَرَ اَنَّآ اَرْسَلْنَا الشَّيٰطِيْنَ عَلَى الْكٰفِرِيْنَ تَؤُزُّهُمْ اَزًّا ۙ  ( مريم: ٨٣ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ, കാണുന്നില്ലേ
annā arsalnā
أَنَّآ أَرْسَلْنَا
നാം അയച്ചിട്ടുണ്ടെന്നു
l-shayāṭīna
ٱلشَّيَٰطِينَ
പിശാചുക്കളെ
ʿalā l-kāfirīna
عَلَى ٱلْكَٰفِرِينَ
അവിശ്വാസികളില്‍
ta-uzzuhum
تَؤُزُّهُمْ
അവരെ ഇളക്കിക്കൊണ്ടു
azzan
أَزًّا
ഒരു ഇളക്കിവിടല്‍

നാം സത്യനിഷേധികളുടെയിടയിലേക്ക് പിശാചുക്കളെ വിട്ടയച്ചത് നീ കണ്ടിട്ടില്ലേ? ആ പിശാചുക്കള്‍ അവരെ വളരെയേറെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു.

തഫ്സീര്‍

فَلَا تَعْجَلْ عَلَيْهِمْۗ اِنَّمَا نَعُدُّ لَهُمْ عَدًّا ۗ  ( مريم: ٨٤ )

falā taʿjal
فَلَا تَعْجَلْ
ആകയാല്‍ നീ ധൃതിപ്പെടരുത്
ʿalayhim
عَلَيْهِمْۖ
അവരെപ്പറ്റി
innamā naʿuddu
إِنَّمَا نَعُدُّ
നാം എണ്ണിക്കൊണ്ടിരിക്കുക മാത്രമാണ്
lahum
لَهُمْ
അവര്‍ക്കു
ʿaddan
عَدًّا
ഒരു എണ്ണല്‍

അതിനാല്‍ അവരുടെ കാര്യത്തില്‍ നീ ധൃതികാണിക്കേണ്ട. നാം അവരുടെ നാളുകളെണ്ണിക്കൊണ്ടിരിക്കുകയാണ്.

തഫ്സീര്‍

يَوْمَ نَحْشُرُ الْمُتَّقِيْنَ اِلَى الرَّحْمٰنِ وَفْدًا   ( مريم: ٨٥ )

yawma naḥshuru
يَوْمَ نَحْشُرُ
നാം ഒരുമിച്ചുകൂട്ടുന്ന ദിവസം
l-mutaqīna
ٱلْمُتَّقِينَ
ഭയഭക്തന്‍മാരെ, സൂക്ഷിക്കുന്നവരെ
ilā l-raḥmāni
إِلَى ٱلرَّحْمَٰنِ
റഹ്മാന്‍റെ (പരമകാരുണികന്‍റെ)അടുക്കലേക്ക്
wafdan
وَفْدًا
അതിഥികളെന്ന നിലയില്‍, നിവേദകസംഘമായി

സൂക്ഷ്മത പാലിച്ചവരെ പരമകാരുണികനായ അല്ലാഹുവിന്റെ അടുത്ത് ഒരുമിച്ചുകൂട്ടുന്ന ദിനം.

തഫ്സീര്‍

وَنَسُوْقُ الْمُجْرِمِيْنَ اِلٰى جَهَنَّمَ وِرْدًا ۘ  ( مريم: ٨٦ )

wanasūqu
وَنَسُوقُ
നാം തെളിക്കുകയും ചെയ്യുന്ന
l-muj'rimīna
ٱلْمُجْرِمِينَ
കുറ്റവാളികളെ
ilā jahannama
إِلَىٰ جَهَنَّمَ
നരകത്തിലേക്കു
wir'dan
وِرْدًا
ദാഹിച്ചവരായി

അന്ന് ദാഹാര്‍ത്തരായ കുറ്റവാളികളെ നരകത്തീയിലേക്ക് നാം തെളിച്ചുകൊണ്ടുപോകും.

തഫ്സീര്‍

لَا يَمْلِكُوْنَ الشَّفَاعَةَ اِلَّا مَنِ اتَّخَذَ عِنْدَ الرَّحْمٰنِ عَهْدًا ۘ  ( مريم: ٨٧ )

lā yamlikūna
لَّا يَمْلِكُونَ
അവര്‍ക്കു അധികാരമുണ്ടാകയില്ല, അധീനപ്പെടുത്തുകയില്ല, കഴിയുകയില്ല
l-shafāʿata
ٱلشَّفَٰعَةَ
ശുപാര്‍ശക്കു
illā mani
إِلَّا مَنِ
ഒരുവനൊഴികെ
ittakhadha
ٱتَّخَذَ
അവന്‍ ഉണ്ടാക്കിവെച്ചു, ഏര്‍പ്പെടുത്തി
ʿinda l-raḥmāni
عِندَ ٱلرَّحْمَٰنِ
റഹ്മാന്‍റെ അടുക്കല്‍
ʿahdan
عَهْدًا
കരാറു, ഉടമ്പടി

അന്ന് ആര്‍ക്കും ശിപാര്‍ശക്കധികാരമില്ല; പരമ കാരുണികനായ അല്ലാഹുവുമായി കരാറുണ്ടാക്കിയവര്‍ക്കൊഴികെ.

തഫ്സീര്‍

وَقَالُوا اتَّخَذَ الرَّحْمٰنُ وَلَدًا ۗ  ( مريم: ٨٨ )

waqālū
وَقَالُوا۟
അവര്‍ പറയുന്നു
ittakhadha
ٱتَّخَذَ
ഉണ്ടാക്കിയിരിക്കുന്നു, സ്വീകരിച്ചിരിക്കുന്നു
l-raḥmānu
ٱلرَّحْمَٰنُ
പരമകാരുണികന്‍
waladan
وَلَدًا
സന്താനം, മക്കള്‍

പരമകാരുണികനായ അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞുണ്ടാക്കിയിരിക്കുന്നു.

തഫ്സീര്‍

لَقَدْ جِئْتُمْ شَيْـًٔا اِدًّا ۙ  ( مريم: ٨٩ )

laqad ji'tum
لَّقَدْ جِئْتُمْ
തീര്‍ച്ചയായും നിങ്ങള്‍ ചെയ്തു, വരുത്തി
shayan
شَيْـًٔا
ഒരു കാര്യം
iddan
إِدًّا
ഘോരമായ, നികൃഷ്ടമായ, വമ്പിച്ച

ഏറെ ഗുരുതരമായ കാര്യമാണ് നിങ്ങളാരോപിച്ചിരിക്കുന്നത്.

തഫ്സീര്‍

تَكَادُ السَّمٰوٰتُ يَتَفَطَّرْنَ مِنْهُ وَتَنْشَقُّ الْاَرْضُ وَتَخِرُّ الْجِبَالُ هَدًّا ۙ  ( مريم: ٩٠ )

takādu
تَكَادُ
ആവാറാകുന്നു
l-samāwātu
ٱلسَّمَٰوَٰتُ
ആകാശങ്ങള്‍
yatafaṭṭarna
يَتَفَطَّرْنَ
പൊട്ടിപ്പിളരുവാന്‍
min'hu
مِنْهُ
അതുനിമിത്തം
watanshaqqu
وَتَنشَقُّ
(വീണ്ടും) പിളരുവനും
l-arḍu
ٱلْأَرْضُ
ഭൂമി
watakhirru
وَتَخِرُّ
വീണു (തകര്‍ന്നു) പോവാനും
l-jibālu
ٱلْجِبَالُ
മലകള്‍
haddan
هَدًّا
തകര്‍ന്നു, ഇടിഞ്ഞു, പൊളിഞ്ഞു

ആകാശങ്ങള്‍ പൊട്ടിപ്പിളരാനും ഭൂമി വിണ്ടുകീറാനും പര്‍വതങ്ങള്‍ തകര്‍ന്നുവീഴാനും പോന്ന കാര്യം.

തഫ്സീര്‍