Skip to main content

وَنَجَّيْنٰهُ وَلُوْطًا اِلَى الْاَرْضِ الَّتِيْ بٰرَكْناَ فِيْهَا لِلْعٰلَمِيْنَ   ( الأنبياء: ٧١ )

wanajjaynāhu
وَنَجَّيْنَٰهُ
നാം അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു
walūṭan
وَلُوطًا
ലൂത്തിനെയും
ilā l-arḍi
إِلَى ٱلْأَرْضِ
ഭൂമിയിലേക്കു
allatī bāraknā
ٱلَّتِى بَٰرَكْنَا
നാം ഗുണാഭിവൃദ്ധിയുണ്ടാക്കിയ, ആശീര്‍വാദം നല്‍കിയ
fīhā
فِيهَا
അതില്‍
lil'ʿālamīna
لِلْعَٰلَمِينَ
ലോകര്‍ക്കു, ലോകര്‍ക്കുവേണ്ടി

മുഴുലോകര്‍ക്കും നാം അനുഗ്രഹങ്ങള്‍ ഒരുക്കിവെച്ച നാട്ടിലേക്ക് അദ്ദേഹത്തെയും ലൂത്വിനെയും രക്ഷപ്പെടുത്തി.

തഫ്സീര്‍

وَوَهَبْنَا لَهٗٓ اِسْحٰقَ وَيَعْقُوْبَ نَافِلَةً ۗوَكُلًّا جَعَلْنَا صٰلِحِيْنَ   ( الأنبياء: ٧٢ )

wawahabnā
وَوَهَبْنَا
നാം ദാനം ചെയ്കയും ചെയ്തു
lahu
لَهُۥٓ
അദ്ദേഹത്തിനു
is'ḥāqa
إِسْحَٰقَ
ഇസ്ഹാഖിനെ
wayaʿqūba
وَيَعْقُوبَ
യഅ്ഖൂബിനെയും
nāfilatan
نَافِلَةًۖ
കൂടുതലായി, വര്‍ദ്ധനവായി, അധികമായി
wakullan
وَكُلًّا
എല്ലാവരെയും
jaʿalnā
جَعَلْنَا
നാം ആക്കി
ṣāliḥīna
صَٰلِحِينَ
സദ്‌വൃത്തന്‍മാര്‍, നല്ല ആളുകള്‍

അദ്ദേഹത്തിനു നാം ഇസ്ഹാഖിനെ സമ്മാനിച്ചു. അതിനു പുറമെ യഅ്ഖൂബിനെയും. അവരെയൊക്കെ നാം സച്ചരിതരാക്കുകയും ചെയ്തു.

തഫ്സീര്‍

وَجَعَلْنٰهُمْ اَىِٕمَّةً يَّهْدُوْنَ بِاَمْرِنَا وَاَوْحَيْنَآ اِلَيْهِمْ فِعْلَ الْخَيْرٰتِ وَاِقَامَ الصَّلٰوةِ وَاِيْتَاۤءَ الزَّكٰوةِۚ وَكَانُوْا لَنَا عٰبِدِيْنَ ۙ  ( الأنبياء: ٧٣ )

wajaʿalnāhum
وَجَعَلْنَٰهُمْ
നാം അവരെ ആക്കുകയും ചെയ്തു
a-immatan
أَئِمَّةً
നേതാക്കള്‍, മുമ്പന്‍മാര്‍
yahdūna
يَهْدُونَ
മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന
bi-amrinā
بِأَمْرِنَا
നമ്മുടെ കല്‍പന പ്രകാരം
wa-awḥaynā
وَأَوْحَيْنَآ
നാം വഹ്-യു (ബോധനം) നല്‍കുകയും ചെയ്തു
ilayhim
إِلَيْهِمْ
അവര്‍ക്കു
fiʿ'la l-khayrāti
فِعْلَ ٱلْخَيْرَٰتِ
നല്ല കാര്യങ്ങള്‍ ചെയ്‌വാന്‍
wa-iqāma l-ṣalati
وَإِقَامَ ٱلصَّلَوٰةِ
നമസ്കാരം നിലനിറുത്തുവാനും
waītāa l-zakati
وَإِيتَآءَ ٱلزَّكَوٰةِۖ
സക്കാത്തു കൊടുക്കുവാനും
wakānū
وَكَانُوا۟
അവര്‍ ആയിരുന്നുതാനും
lanā
لَنَا
നമുക്കു നമ്മെ
ʿābidīna
عَٰبِدِينَ
ആരാധന ചെയ്യുന്നവര്‍

അവരെ നാം നമ്മുടെ നിര്‍ദേശാനുസരണം നേര്‍വഴി കാണിച്ചുകൊടുക്കുന്ന നേതാക്കന്മാരാക്കി. നാമവര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാനും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനും സകാത്ത് നല്‍കാനും നിര്‍ദേശം നല്‍കി. അവരൊക്കെ നമുക്ക് വഴിപ്പെട്ട് ജീവിക്കുന്നവരായിരുന്നു.

തഫ്സീര്‍

وَلُوْطًا اٰتَيْنٰهُ حُكْمًا وَّعِلْمًا وَّنَجَّيْنٰهُ مِنَ الْقَرْيَةِ الَّتِيْ كَانَتْ تَّعْمَلُ الْخَبٰۤىِٕثَ ۗاِنَّهُمْ كَانُوْا قَوْمَ سَوْءٍ فٰسِقِيْنَۙ  ( الأنبياء: ٧٤ )

walūṭan
وَلُوطًا
ലൂത്ത്വിനാകട്ടെ, ലൂത്ത്വിനും തന്നെ
ātaynāhu
ءَاتَيْنَٰهُ
അദ്ദേഹത്തിനു നാം നല്‍കി
ḥuk'man
حُكْمًا
ന്യായവിധി, വിധി
waʿil'man
وَعِلْمًا
അറിവും, ജ്ഞാനവും
wanajjaynāhu
وَنَجَّيْنَٰهُ
അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു
mina l-qaryati
مِنَ ٱلْقَرْيَةِ
നാട്ടില്‍നിന്നു, രാജ്യത്തില്‍ നിന്നു
allatī kānat
ٱلَّتِى كَانَت
ആയിരുന്നതായ
taʿmalu l-khabāitha
تَّعْمَلُ ٱلْخَبَٰٓئِثَۗ
ദുര്‍വൃത്തികള്‍ (നീചവൃത്തികള്‍) പ്രവര്‍ത്തിച്ചിരുന്ന
innahum kānū
إِنَّهُمْ كَانُوا۟
നിശ്ചയമായും അവരായിരുന്നു
qawma sawin
قَوْمَ سَوْءٍ
ഒരു ചീത്ത ജനത
fāsiqīna
فَٰسِقِينَ
ദുര്‍ന്നടപ്പുകാരായ

ലൂത്വിനു നാം വിധികര്‍തൃത്വവും വിജ്ഞാനവും നല്‍കി. നീചവൃത്തികള്‍ നടന്നിരുന്ന നാട്ടില്‍ നിന്ന് നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി. അന്നാട്ടുകാര്‍ ദുഷിച്ച തെമ്മാടികളായ ജനമായിരുന്നു.

തഫ്സീര്‍

وَاَدْخَلْنٰهُ فِيْ رَحْمَتِنَاۗ اِنَّهٗ مِنَ الصّٰلِحِيْنَ ࣖ   ( الأنبياء: ٧٥ )

wa-adkhalnāhu
وَأَدْخَلْنَٰهُ
അദ്ദേഹത്തെ നാം പ്രവേശിപ്പിക്കയും ചെയ്തു
fī raḥmatinā
فِى رَحْمَتِنَآۖ
നമ്മുടെ കാരുണ്യത്തില്‍, അനുഗ്രഹത്താല്‍
innahu
إِنَّهُۥ
നിശ്ചയമായും അദ്ദേഹം
mina l-ṣāliḥīna
مِنَ ٱلصَّٰلِحِينَ
സദ്‌വൃത്തന്‍മാരില്‍പെട്ടവനാണ്

ലൂത്വിനെ നാം നമ്മുടെ കാരുണ്യവലയത്തിലുള്‍പ്പെടുത്തി. തീര്‍ച്ച; അദ്ദേഹം സച്ചരിതനായിരുന്നു.

തഫ്സീര്‍

وَنُوْحًا اِذْ نَادٰى مِنْ قَبْلُ فَاسْتَجَبْنَا لَهٗ فَنَجَّيْنٰهُ وَاَهْلَهٗ مِنَ الْكَرْبِ الْعَظِيْمِ ۚ  ( الأنبياء: ٧٦ )

wanūḥan
وَنُوحًا
നൂഹിനെയും (ഓര്ക്കുക)
idh nādā
إِذْ نَادَىٰ
അദ്ദേഹം വിളിച്ചപ്പോള് (പ്രാര്ത്ഥിച്ചപ്പോള്)
min qablu
مِن قَبْلُ
മുമ്പ്
fa-is'tajabnā
فَٱسْتَجَبْنَا
അപ്പോള് നാം ഉത്തരം നല്കി
lahu
لَهُۥ
അദ്ദേഹത്തിനു
fanajjaynāhu
فَنَجَّيْنَٰهُ
അങ്ങനെ അദ്ദേഹത്തെ രക്ഷപ്പെടുത്തി
wa-ahlahu
وَأَهْلَهُۥ
അദ്ദേഹത്തിന്റെ ആള്ക്കാരെയും
mina l-karbi
مِنَ ٱلْكَرْبِ
ദുഃഖത്തില്നിന്നും, ആപത്തില്നിന്നു
l-ʿaẓīmi
ٱلْعَظِيمِ
വമ്പിച്ച

നൂഹിന്റെ കാര്യവും ഓര്‍ക്കുക: ഇവര്‍ക്കെല്ലാം മുമ്പെ അദ്ദേഹം നമ്മെ വിളിച്ചുപ്രാര്‍ഥിച്ച കാര്യം. അങ്ങനെ നാം അദ്ദേഹത്തിന്ഉത്തരം നല്‍കി. അദ്ദേഹത്തെയും കുടുംബത്തെയും കൊടുംദുരിതത്തില്‍ നിന്ന് രക്ഷപ്പെടുത്തി.

തഫ്സീര്‍

وَنَصَرْنٰهُ مِنَ الْقَوْمِ الَّذِيْنَ كَذَّبُوْا بِاٰيٰتِنَاۗ اِنَّهُمْ كَانُوْا قَوْمَ سَوْءٍ فَاَغْرَقْنٰهُمْ اَجْمَعِيْنَ   ( الأنبياء: ٧٧ )

wanaṣarnāhu
وَنَصَرْنَٰهُ
അദ്ദേഹത്തിനു നാം സഹായം (രക്ഷ) നല്കുകയും ചെയ്തു
mina l-qawmi
مِنَ ٱلْقَوْمِ
ജനങ്ങളില്നിന്നു
alladhīna kadhabū
ٱلَّذِينَ كَذَّبُوا۟
വ്യാജമാക്കിയവരായ
biāyātinā
بِـَٔايَٰتِنَآۚ
നമ്മുടെ ലക്ഷ്യങ്ങളെ
innahum kānū
إِنَّهُمْ كَانُوا۟
നിശ്ചയമായും അവരായിരുന്നു
qawma sawin
قَوْمَ سَوْءٍ
ഒരു ചീത്ത ജനത
fa-aghraqnāhum
فَأَغْرَقْنَٰهُمْ
അതിനാല് അവരെ നാം മുക്കി നശിപ്പിച്ചു
ajmaʿīna
أَجْمَعِينَ
കൂട്ടത്തോടെ, മുഴുവനും

നമ്മുടെ വചനങ്ങളെ തള്ളിപ്പറഞ്ഞ ജനത്തിനെതിരെ നാം അദ്ദേഹത്തെ തുണച്ചു. തീര്‍ച്ചയായും അവര്‍ പറ്റെ ദുഷിച്ച ജനതയായിരുന്നു. അതിനാല്‍ അവരെ ഒന്നടങ്കം നാം മുക്കിയൊടുക്കി.

തഫ്സീര്‍

وَدَاوٗدَ وَسُلَيْمٰنَ اِذْ يَحْكُمٰنِ فِى الْحَرْثِ اِذْ نَفَشَتْ فِيْهِ غَنَمُ الْقَوْمِۚ وَكُنَّا لِحُكْمِهِمْ شٰهِدِيْنَ ۖ  ( الأنبياء: ٧٨ )

wadāwūda wasulaymāna
وَدَاوُۥدَ وَسُلَيْمَٰنَ
ദാവൂദിനെയും സുലൈമാനെയും (ഓര്‍ക്കുക)
idh yaḥkumāni
إِذْ يَحْكُمَانِ
അവര്‍ വിധി കല്‍പിക്കുന്ന സന്ദര്‍ഭം
fī l-ḥarthi
فِى ٱلْحَرْثِ
വിളയുടെ കാര്യത്തില്‍
idh nafashat
إِذْ نَفَشَتْ
രാത്രി കടന്നുമേഞ്ഞപ്പോള്‍
fīhi
فِيهِ
അതില്‍
ghanamu l-qawmi
غَنَمُ ٱلْقَوْمِ
ജനങ്ങളുടെ ആടുകള്‍
wakunnā
وَكُنَّا
നാം ആയിരുന്നു
liḥuk'mihim
لِحُكْمِهِمْ
അവരുടെ വിധിക്കു
shāhidīna
شَٰهِدِينَ
സാക്ഷികള്‍

ദാവൂദിന്റെയും സുലൈമാന്റെയും കാര്യം ഓര്‍ക്കുക: അവരിരുവരും ഒരു കൃഷിയിടത്തിന്റെ പ്രശ്‌നത്തില്‍ തീര്‍പ്പുകല്‍പിച്ച കാര്യം. ഒരു കൂട്ടരുടെ ആടുകള്‍ കൃഷിയിടത്തില്‍ കടന്നു വിള തിന്നു. അവരുടെ വിധിക്കു നാം സാക്ഷിയായിരുന്നു.

തഫ്സീര്‍

فَفَهَّمْنٰهَا سُلَيْمٰنَۚ وَكُلًّا اٰتَيْنَا حُكْمًا وَّعِلْمًاۖ وَّسَخَّرْنَا مَعَ دَاوٗدَ الْجِبَالَ يُسَبِّحْنَ وَالطَّيْرَۗ وَكُنَّا فٰعِلِيْنَ  ( الأنبياء: ٧٩ )

fafahhamnāhā
فَفَهَّمْنَٰهَا
എന്നിട്ടു നാം അതിനെ ഗ്രഹിപ്പിച്ചു
sulaymāna
سُلَيْمَٰنَۚ
സുലൈമാന്നു
wakullan
وَكُلًّا
എല്ലാവര്‍ക്കും തന്നെ
ātaynā
ءَاتَيْنَا
നാം കൊടുത്തിരുന്നു, നല്‍കിയിരിക്കുന്നു
ḥuk'man
حُكْمًا
ന്യായവിധി, വിധി
waʿil'man
وَعِلْمًاۚ
ജ്ഞാനവും
wasakharnā
وَسَخَّرْنَا
നാം കീഴ്പെടുത്തുക (വിധേയമാക്കുക)യും ചെയ്തു
maʿa dāwūda
مَعَ دَاوُۥدَ
ദാവൂദിനോടൊപ്പം
l-jibāla
ٱلْجِبَالَ
പര്‍വ്വതങ്ങളെ
yusabbiḥ'na
يُسَبِّحْنَ
അവ തസ്ബീഹു (സ്തോത്ര കീര്‍ത്തനം) ചെയ്യുന്ന നിലയില്‍
wal-ṭayra
وَٱلطَّيْرَۚ
പറവകളെയും, പക്ഷികളോടു കൂടി
wakunnā
وَكُنَّا
നാം ആകുന്നു
fāʿilīna
فَٰعِلِينَ
ചെയ്യുന്നവര്‍

അന്നേരം സുലൈമാന്ന് നാം കാര്യത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിക്കൊടുത്തു. അവരിരുവര്‍ക്കും നാം വിധികര്‍തൃത്വവും വിജ്ഞാനവും നല്‍കി. ദാവൂദിനോടൊപ്പം, ദൈവത്തെ കീര്‍ത്തനം ചെയ്യുന്ന പര്‍വതങ്ങളെയും പറവകളെയും നാം അധീനപ്പെടുത്തിക്കൊടുത്തു. നാമാണിതൊക്കെ ചെയ്തുകൊണ്ടിരുന്നത്.

തഫ്സീര്‍

وَعَلَّمْنٰهُ صَنْعَةَ لَبُوْسٍ لَّكُمْ لِتُحْصِنَكُمْ مِّنْۢ بَأْسِكُمْۚ فَهَلْ اَنْتُمْ شَاكِرُوْنَ  ( الأنبياء: ٨٠ )

waʿallamnāhu
وَعَلَّمْنَٰهُ
അദ്ദേഹത്തിനു നാം പഠിപ്പിക്കയും ചെയ്തു
ṣanʿata
صَنْعَةَ
നിര്‍മ്മാണം, ഉണ്ടാക്കല്‍
labūsin
لَبُوسٍ
പടച്ചട്ട, അങ്കി
lakum
لَّكُمْ
നിങ്ങള്‍ക്കുവേണ്ടി
lituḥ'ṣinakum
لِتُحْصِنَكُم
അതു നിങ്ങളെ കാത്തുരക്ഷിക്കുവാന്‍
min basikum
مِّنۢ بَأْسِكُمْۖ
നിങ്ങളുടെ പടയില്‍ (പടയിലെ ആക്രമണത്തില്‍) നിന്നു
fahal antum
فَهَلْ أَنتُمْ
എന്നിട്ടു നിങ്ങളാണോ
shākirūna
شَٰكِرُونَ
കൃതജ്ഞത കാണിക്കുന്നവര്‍, നന്ദിയുള്ളവര്‍

നിങ്ങള്‍ക്കുവേണ്ടി നാം അദ്ദേഹത്തിന് പടയങ്കിനിര്‍മാണം പഠിപ്പിച്ചുകൊടുത്തു. നിങ്ങളെ യുദ്ധവിപത്തുകളില്‍നിന്ന് രക്ഷിക്കാനാണത്. എന്നിട്ട് നിങ്ങള്‍ നന്ദിയുള്ളവരാണോ?

തഫ്സീര്‍