Skip to main content

وَاٰتَيْنٰهُمْ اٰيٰتِنَا فَكَانُوْا عَنْهَا مُعْرِضِيْنَۙ  ( الحجر: ٨١ )

waātaynāhum
وَءَاتَيْنَٰهُمْ
അവര്‍ക്കു നാം നല്‍കുകയും ചെയ്തു
āyātinā
ءَايَٰتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെ
fakānū
فَكَانُوا۟
എന്നിട്ടു അവരായിരുന്നു
ʿanhā
عَنْهَا
അവയെക്കുറിച്ചു
muʿ'riḍīna
مُعْرِضِينَ
തിരിഞ്ഞുകളയുന്നവ (അവഗണിക്കുന്ന)വര്‍

നാമവര്‍ക്ക് നമ്മുടെ തെളിവുകള്‍ നല്‍കി. എന്നാല്‍ അവര്‍ അവയെ അവഗണിക്കുകയായിരുന്നു.

തഫ്സീര്‍

وَكَانُوْا يَنْحِتُوْنَ مِنَ الْجِبَالِ بُيُوْتًا اٰمِنِيْنَ   ( الحجر: ٨٢ )

wakānū
وَكَانُوا۟
അവര്‍ ആയിരുന്നു താനും
yanḥitūna
يَنْحِتُونَ
അവര്‍ (വെട്ടി) തുരന്നുണ്ടാക്കും
mina l-jibāli
مِنَ ٱلْجِبَالِ
മലകളില്‍ നിന്ന്
buyūtan
بُيُوتًا
വീടുകളെ
āminīna
ءَامِنِينَ
നിര്‍ഭയരായ നിലയില്‍

അവര്‍ പര്‍വതങ്ങളിലെ പാറകള്‍ തുരന്ന് വീടുകളുണ്ടാക്കി. അവരവിടെ നിര്‍ഭയരായി കഴിയുകയായിരുന്നു.

തഫ്സീര്‍

فَاَخَذَتْهُمُ الصَّيْحَةُ مُصْبِحِيْنَۙ  ( الحجر: ٨٣ )

fa-akhadhathumu
فَأَخَذَتْهُمُ
അങ്ങനെ (എന്നിട്ടു) അവരെ പിടികൂടി
l-ṣayḥatu
ٱلصَّيْحَةُ
ഘോരശബ്ദം
muṣ'biḥīna
مُصْبِحِينَ
പ്രഭാതവേളയിലായിരിക്കെ

അങ്ങനെ ഒരു പ്രഭാതവേളയില്‍ ഘോരഗര്‍ജനം അവരെ പിടികൂടി.

തഫ്സീര്‍

فَمَآ اَغْنٰى عَنْهُمْ مَّا كَانُوْا يَكْسِبُوْنَۗ   ( الحجر: ٨٤ )

famā aghnā
فَمَآ أَغْنَىٰ
എന്നിട്ടു ധന്യമാക്കിയില്ല (തടുത്തില്ല - ഉപകരിച്ചില്ല) പര്യാപ്തമാക്കിയില്ല
ʿanhum
عَنْهُم
അവര്‍ക്കു, അവരില്‍ നിന്നു
mā kānū
مَّا كَانُوا۟
അവരായിരുന്നത്
yaksibūna
يَكْسِبُونَ
അവര്‍ സമ്പാദിക്കും

അപ്പോള്‍ അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിച്ചില്ല.

തഫ്സീര്‍

وَمَا خَلَقْنَا السَّمٰوٰتِ وَالْاَرْضَ وَمَا بَيْنَهُمَآ اِلَّا بِالْحَقِّۗ وَاِنَّ السَّاعَةَ لَاٰتِيَةٌ فَاصْفَحِ الصَّفْحَ الْجَمِيْلَ   ( الحجر: ٨٥ )

wamā khalaqnā
وَمَا خَلَقْنَا
നാം സൃഷ്ടിച്ചിട്ടില്ല
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
ഭൂമിയെയും
wamā baynahumā
وَمَا بَيْنَهُمَآ
ആ രണ്ടിനിടയിലുള്ളതിനെയും
illā bil-ḥaqi
إِلَّا بِٱلْحَقِّۗ
ന്യായപ്രകാരം (കാര്യമനുസരിച്ചു - മുറപ്രകാരം) അല്ലാതെ
wa-inna l-sāʿata
وَإِنَّ ٱلسَّاعَةَ
നിശ്ചയമായും അന്ത്യസമയം
laātiyatun
لَءَاتِيَةٌۖ
വരുന്നതു തന്നെ
fa-iṣ'faḥi
فَٱصْفَحِ
അതിനാല്‍ വിട്ടുവീഴ്ച ചെയ്യുക
l-ṣafḥa
ٱلصَّفْحَ
വിട്ടുവീഴ്ച
l-jamīla
ٱلْجَمِيلَ
ഭംഗിയായ, സുന്ദരമായ

ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും നാം ന്യായമായ ആവശ്യത്തിനല്ലാതെ സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വന്നെത്തുക തന്നെ ചെയ്യും. അതിനാല്‍ നീ വിട്ടുവീഴ്ച കാണിക്കുക. മാന്യമായ വിട്ടുവീഴ്ച.

തഫ്സീര്‍

اِنَّ رَبَّكَ هُوَ الْخَلّٰقُ الْعَلِيْمُ   ( الحجر: ٨٦ )

inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ റബ്ബു
huwa
هُوَ
അവന്‍ (തന്നെ)
l-khalāqu
ٱلْخَلَّٰقُ
(സര്‍വ്വ)
l-ʿalīmu
ٱلْعَلِيمُ
സ്രഷ്ടാവു (സര്‍വ്വ)ജ്ഞാനി

നിശ്ചയമായും നിന്റെ നാഥന്‍ എല്ലാറ്റിനെയും സൃഷ്ടിച്ചവനാണ്. എല്ലാം അറിയുന്നവനും.

തഫ്സീര്‍

وَلَقَدْ اٰتَيْنٰكَ سَبْعًا مِّنَ الْمَثَانِيْ وَالْقُرْاٰنَ الْعَظِيْمَ   ( الحجر: ٨٧ )

walaqad ātaynāka
وَلَقَدْ ءَاتَيْنَٰكَ
തീര്‍ച്ചയായും നാം നിനക്കു നല്‍കിയിട്ടുണ്ട്
sabʿan
سَبْعًا
ഏഴു (ഏഴെണ്ണം)
mina l-mathānī
مِّنَ ٱلْمَثَانِى
ആവര്‍ത്തിതങ്ങളില്‍ നിന്നു
wal-qur'āna
وَٱلْقُرْءَانَ
ക്വുര്‍ആനും
l-ʿaẓīma
ٱلْعَظِيمَ
മഹത്തായ

ആവര്‍ത്തിച്ച് പാരായണം ചെയ്യുന്ന ഏഴു സൂക്തങ്ങള്‍ നിനക്കു നാം നല്‍കിയിട്ടുണ്ട്. മഹത്തായ ഈ ഖുര്‍ആനും.

തഫ്സീര്‍

لَا تَمُدَّنَّ عَيْنَيْكَ اِلٰى مَا مَتَّعْنَا بِهٖٓ اَزْوَاجًا مِّنْهُمْ وَلَا تَحْزَنْ عَلَيْهِمْ وَاخْفِضْ جَنَاحَكَ لِلْمُؤْمِنِيْنَ   ( الحجر: ٨٨ )

lā tamuddanna
لَا تَمُدَّنَّ
നീ നീട്ടുകയും ചെയ്യരുത്
ʿaynayka
عَيْنَيْكَ
നിന്റെ കണ്ണുകളെ (ദൃഷ്ടിയെ)
ilā mā
إِلَىٰ مَا
യാതൊന്നിലേക്കു
mattaʿnā bihi
مَتَّعْنَا بِهِۦٓ
അതുകൊണ്ടു നാം സുഖം നല്‍കി
azwājan
أَزْوَٰجًا
പല തരക്കാര്‍ക്കു
min'hum
مِّنْهُمْ
അവരില്‍ നിന്നു
walā taḥzan
وَلَا تَحْزَنْ
വ്യസനിക്കുകയും ചെയ്യരുതു
ʿalayhim
عَلَيْهِمْ
അവരെപ്പറ്റി, അവരുടെ പേരില്‍
wa-ikh'fiḍ
وَٱخْفِضْ
താഴ്ത്തുകയും ചെയ്യുക
janāḥaka
جَنَاحَكَ
നിന്റെ ചിറകു, പക്ഷം
lil'mu'minīna
لِلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്

അവരിലെ വിവിധ വിഭാഗങ്ങള്‍ക്ക് നാം നല്‍കിയ സുഖഭോഗങ്ങളില്‍ നീ കണ്ണുവെക്കേണ്ടതില്ല. അവരെപ്പറ്റി ദുഃഖിക്കേണ്ടതുമില്ല. സത്യവിശ്വാസികള്‍ക്ക് നീ നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുക.

തഫ്സീര്‍

وَقُلْ اِنِّيْٓ اَنَا النَّذِيْرُ الْمُبِيْنُۚ   ( الحجر: ٨٩ )

waqul
وَقُلْ
പറയുകയും ചെയ്യുക
innī anā
إِنِّىٓ أَنَا
നിശ്ചയമായും ഞാന്‍തന്നെ
l-nadhīru
ٱلنَّذِيرُ
താക്കീതു(മുന്നറിയിപ്പു)കാരന്‍
l-mubīnu
ٱلْمُبِينُ
സ്പഷ്ടമായ

നീ ഇങ്ങനെ പറയുകയും ചെയ്യുക: ''തീര്‍ച്ചയായും ഞാന്‍ വ്യക്തമായ മുന്നറിയിപ്പുകാരന്‍ മാത്രമാണ്.''

തഫ്സീര്‍

كَمَآ اَنْزَلْنَا عَلَى الْمُقْتَسِمِيْنَۙ  ( الحجر: ٩٠ )

kamā anzalnā
كَمَآ أَنزَلْنَا
നാം അവതരിപ്പിച്ചതുപോലെ
ʿalā l-muq'tasimīna
عَلَى ٱلْمُقْتَسِمِينَ
ഭാഗിച്ചെടുത്തവരുടെ മേല്‍

ശൈഥില്യം സൃഷ്ടിച്ചവര്‍ക്ക് നാം താക്കീതു നല്‍കി. അതുപോലെയാണിതും.

തഫ്സീര്‍