Skip to main content

قَالَ قَاۤىِٕلٌ مِّنْهُمْ اِنِّيْ كَانَ لِيْ قَرِيْنٌۙ  ( الصافات: ٥١ )

qāla qāilun
قَالَ قَآئِلٌ
ഒരു വക്താവു പറയും
min'hum
مِّنْهُمْ
അവരില്‍ നിന്നു
innī
إِنِّى
നിശ്ചയമായും ഞാന്‍
kāna lī
كَانَ لِى
എനിക്കുണ്ടായിരുന്നു
qarīnun
قَرِينٌ
ഒരു സഹചാരി, ചങ്ങാതി

അവരിലൊരാള്‍ പറയും: ''തീര്‍ച്ചയായും എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു.

തഫ്സീര്‍

يَّقُوْلُ اَىِٕنَّكَ لَمِنَ الْمُصَدِّقِيْنَ  ( الصافات: ٥٢ )

yaqūlu
يَقُولُ
അവന്‍ പറയും
a-innaka
أَءِنَّكَ
നിശ്ചയമായും നീയാണോ
lamina l-muṣadiqīna
لَمِنَ ٱلْمُصَدِّقِينَ
സത്യമാക്കുന്ന (വിശ്വസിക്കുന്ന)വരില്‍

''അവന്‍ ചോദിക്കാറുണ്ടായിരുന്നു: 'നീ പരലോകത്തില്‍ വിശ്വസിക്കുന്നവനാണോ?

തഫ്സീര്‍

ءَاِذَا مِتْنَا وَكُنَّا تُرَابًا وَّعِظَامًا ءَاِنَّا لَمَدِيْنُوْنَ  ( الصافات: ٥٣ )

a-idhā mit'nā
أَءِذَا مِتْنَا
നാം മരിച്ചിട്ടാണോ
wakunnā turāban
وَكُنَّا تُرَابًا
നാം മണ്ണായിത്തീരുകയും
waʿiẓāman
وَعِظَٰمًا
എല്ലുകളും
a-innā
أَءِنَّا
നാം ആയിരിക്കയോ
lamadīnūna
لَمَدِينُونَ
നടപടി എടുക്കപ്പെടുന്ന (പ്രതിഫലം നല്‍കപ്പെടുന്ന)വര്‍ തന്നെ

'നാം മരിച്ച് മണ്ണും എല്ലുമായി മാറിയാലും നമുക്ക് നമ്മുടെ കര്‍മഫലം കിട്ടുമെന്ന വാദത്തെ അംഗീകരിക്കുന്നവനും?''

തഫ്സീര്‍

قَالَ هَلْ اَنْتُمْ مُّطَّلِعُوْنَ  ( الصافات: ٥٤ )

qāla
قَالَ
അദ്ദേഹം പറയും
hal antum
هَلْ أَنتُم
നിങ്ങളാണോ
muṭṭaliʿūna
مُّطَّلِعُونَ
എത്തി (പാളി, ചെന്നു) നോക്കുന്നവര്‍

തുടര്‍ന്ന് അയാള്‍ പറയും: ''നിങ്ങള്‍ ആ സത്യനിഷേധിയെ എത്തിനോക്കുന്നുണ്ടോ?''

തഫ്സീര്‍

فَاطَّلَعَ فَرَاٰهُ فِيْ سَوَاۤءِ الْجَحِيْمِ  ( الصافات: ٥٥ )

fa-iṭṭalaʿa
فَٱطَّلَعَ
എന്നിട്ടദ്ദേഹം എത്തിനോക്കും
faraāhu
فَرَءَاهُ
അപ്പോഴവനെ കാണും
fī sawāi l-jaḥīmi
فِى سَوَآءِ ٱلْجَحِيمِ
ജ്വലിക്കുന്ന നരകത്തിന്റെ മദ്ധ്യത്തില്‍, നടുവില്‍

അങ്ങനെ അദ്ദേഹമവനെ എത്തിനോക്കും. അപ്പോള്‍ നരകത്തിന്റെ നടുവിലവനെ കാണും.

തഫ്സീര്‍

قَالَ تَاللّٰهِ اِنْ كِدْتَّ لَتُرْدِيْنِ ۙ  ( الصافات: ٥٦ )

qāla
قَالَ
അദ്ദേഹം പറയും
tal-lahi
تَٱللَّهِ
അല്ലാഹുവിനെത്തന്നെ (സത്യം)
in kidtta
إِن كِدتَّ
നിശ്ചയമായും നീ ആയേക്കുമായിരുന്നു
latur'dīni
لَتُرْدِينِ
എന്നെ നാശത്തിലാക്കുക, അപകടപ്പെടുത്തുക തന്നെ

അദ്ദേഹമവനോട് പറയും: ''അല്ലാഹു തന്നെ സത്യം. നീയെന്നെയും നശിപ്പിക്കുമായിരുന്നേനെ.

തഫ്സീര്‍

وَلَوْلَا نِعْمَةُ رَبِّيْ لَكُنْتُ مِنَ الْمُحْضَرِيْنَ  ( الصافات: ٥٧ )

walawlā
وَلَوْلَا
ഇല്ലായിരുന്നെങ്കില്‍
niʿ'matu rabbī
نِعْمَةُ رَبِّى
എന്റെ റബ്ബിന്റെ അനുഗ്രഹം
lakuntu
لَكُنتُ
ഞാന്‍ ആകുക തന്നെ ചെയ്തിരുന്നു
mina l-muḥ'ḍarīna
مِنَ ٱلْمُحْضَرِينَ
ഹാജറാക്കപ്പെടുന്നവരില്‍

''എന്റെ നാഥന്റെ അനുഗ്രഹമില്ലായിരുന്നെങ്കില്‍ ഞാനും നരകത്തില്‍ ഹാജരാക്കപ്പെടുന്നവരില്‍ പെടുമായിരുന്നു.

തഫ്സീര്‍

اَفَمَا نَحْنُ بِمَيِّتِيْنَۙ  ( الصافات: ٥٨ )

afamā naḥnu
أَفَمَا نَحْنُ
എനി നമ്മളല്ലല്ലോ
bimayyitīna
بِمَيِّتِينَ
മരണപ്പെട്ടു പോകുന്നവര്‍

''ഇനി നമുക്ക് മരണമില്ലല്ലോ.

തഫ്സീര്‍

اِلَّا مَوْتَتَنَا الْاُوْلٰى وَمَا نَحْنُ بِمُعَذَّبِيْنَ  ( الصافات: ٥٩ )

illā mawtatanā
إِلَّا مَوْتَتَنَا
നമ്മുടെ മരണമല്ലാതെ
l-ūlā
ٱلْأُولَىٰ
ആദ്യത്തെ, ഒന്നാമത്തെ
wamā naḥnu
وَمَا نَحْنُ
നാമല്ലല്ലോ
bimuʿadhabīna
بِمُعَذَّبِينَ
ശിക്ഷിക്കപ്പെടുന്നവരും

''നമ്മുടെ ആദ്യത്തെ ആ മരണമല്ലാതെ. ഇനി നാം ശിക്ഷിക്കപ്പെടുകയുമില്ല.''

തഫ്സീര്‍

اِنَّ هٰذَا لَهُوَ الْفَوْزُ الْعَظِيْمُ  ( الصافات: ٦٠ )

inna hādhā
إِنَّ هَٰذَا
നിശ്ചയമായും ഇതു
lahuwa
لَهُوَ
ഇതുതന്നെയാണ്
l-fawzu l-ʿaẓīmu
ٱلْفَوْزُ ٱلْعَظِيمُ
മഹത്തായ (വമ്പിച്ച) ഭാഗ്യം, വിജയം

തീര്‍ച്ചയായും ഇതുതന്നെയാണ് മഹത്തായ വിജയം.

തഫ്സീര്‍