Skip to main content

لَا يُؤْمِنُوْنَ بِهٖ حَتّٰى يَرَوُا الْعَذَابَ الْاَلِيْمَ   ( الشعراء: ٢٠١ )

lā yu'minūna
لَا يُؤْمِنُونَ
അവര്‍ വിശ്വസിക്കയില്ല
bihi
بِهِۦ
അതില്‍
ḥattā yarawū
حَتَّىٰ يَرَوُا۟
അവര്‍ കാണുന്നതുവരെ
l-ʿadhāba
ٱلْعَذَابَ
ശിക്ഷയെ
l-alīma
ٱلْأَلِيمَ
വേദനയേറിയ

നോവേറിയശിക്ഷ കാണുംവരെ അവരിതില്‍ വിശ്വസിക്കുകയില്ല.

തഫ്സീര്‍

فَيَأْتِيَهُمْ بَغْتَةً وَّهُمْ لَا يَشْعُرُوْنَ ۙ   ( الشعراء: ٢٠٢ )

fayatiyahum
فَيَأْتِيَهُم
അങ്ങനെ അതവര്‍ക്കു വന്നെത്തുകയും
baghtatan
بَغْتَةً
പെട്ടന്നു
wahum
وَهُمْ
അവരായിരിക്കെ
lā yashʿurūna
لَا يَشْعُرُونَ
അറിയുന്നില്ല, ബോധമില്ലാത്ത(വര്‍)

അവരറിയാത്ത നേരത്ത് വളരെ പെട്ടെന്നായിരിക്കും അതവരില്‍ വന്നെത്തുക.

തഫ്സീര്‍

فَيَقُوْلُوْا هَلْ نَحْنُ مُنْظَرُوْنَ ۗ   ( الشعراء: ٢٠٣ )

fayaqūlū
فَيَقُولُوا۟
അപ്പോള്‍ അവര്‍ പറയും
hal naḥnu
هَلْ نَحْنُ
നാമാണോ
munẓarūna
مُنظَرُونَ
താമസം ചെയ്യപ്പെടുന്നവര്‍, ഒഴിവു നല്കപ്പെടുന്നവര്‍

അപ്പോഴവര്‍ പറയും: ''ഞങ്ങള്‍ക്കൊരിത്തിരി അവധി കിട്ടുമോ?''

തഫ്സീര്‍

اَفَبِعَذَابِنَا يَسْتَعْجِلُوْنَ   ( الشعراء: ٢٠٤ )

afabiʿadhābinā
أَفَبِعَذَابِنَا
എന്നാല്‍ നമ്മുടെ ശിക്ഷയെപ്പറ്റിയോ
yastaʿjilūna
يَسْتَعْجِلُونَ
അവര്‍ ധൃതികൂട്ടുന്നു

എന്നിട്ടും ഇക്കൂട്ടര്‍ നമ്മുടെ ശിക്ഷ കിട്ടാനാണോ ഇത്ര ധൃതികൂട്ടുന്നത്?

തഫ്സീര്‍

اَفَرَءَيْتَ اِنْ مَّتَّعْنٰهُمْ سِنِيْنَ ۙ   ( الشعراء: ٢٠٥ )

afara-ayta
أَفَرَءَيْتَ
എനി നീ കണ്ടുവോ
in mattaʿnāhum
إِن مَّتَّعْنَٰهُمْ
നാം അവര്‍ക്കു സുഖഭോഗം നല്‍കിയാല്‍, സൗഖ്യം കൊടുത്താല്‍
sinīna
سِنِينَ
കുറെ കൊല്ലങ്ങള്‍

നീ ചിന്തിച്ചുനോക്കിയോ: നാം അവര്‍ക്ക് കൊല്ലങ്ങളോളം കഴിയാന്‍ ആവശ്യമായ സുഖസൗകര്യങ്ങള്‍ നല്‍കിയെന്നുവെക്കുക;

തഫ്സീര്‍

ثُمَّ جَاۤءَهُمْ مَّا كَانُوْا يُوْعَدُوْنَ ۙ   ( الشعراء: ٢٠٦ )

thumma jāahum
ثُمَّ جَآءَهُم
പിന്നെ അവര്‍ക്കു വരുകയും (ചെയ്‌താല്‍)
مَّا
യാതൊന്നു
kānū
كَانُوا۟
അവരായിരുന്നു
yūʿadūna
يُوعَدُونَ
താക്കീതു നല്‍കപ്പെടും

പിന്നീട് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്ന ശിക്ഷ അവരില്‍ വന്നെത്തിയെന്നും.

തഫ്സീര്‍

مَآ اَغْنٰى عَنْهُمْ مَّا كَانُوْا يُمَتَّعُوْنَ ۗ   ( الشعراء: ٢٠٧ )

mā aghnā
مَآ أَغْنَىٰ
ഉപകാരം (ഫലം) ചെയ്കയില്ല, എന്തുഫലം ചെയ്യുന്നതാണ്
ʿanhum
عَنْهُم
അവര്‍ക്കു അവരെ സംബന്ധിച്ചു
mā kānū yumattaʿūna
مَّا كَانُوا۟ يُمَتَّعُونَ
അവര്‍ക്ക് സൗഖ്യം നല്‍കപ്പെട്ടിരുന്നത്

എന്നാലും അവര്‍ക്കു സുഖിച്ചുകഴിയാന്‍ നല്‍കിയ സൗകര്യം അവര്‍ക്കൊട്ടും ഉപകരിക്കുമായിരുന്നില്ല.

തഫ്സീര്‍

وَمَآ اَهْلَكْنَا مِنْ قَرْيَةٍ اِلَّا لَهَا مُنْذِرُوْنَ ۖ   ( الشعراء: ٢٠٨ )

wamā ahlaknā
وَمَآ أَهْلَكْنَا
നാം നശിപ്പിച്ചിട്ടില്ല
min qaryatin
مِن قَرْيَةٍ
ഏതൊരു രാജ്യവും
illā lahā
إِلَّا لَهَا
അതിനില്ലാതെ
mundhirūna
مُنذِرُونَ
മുന്നറിയിപ്പുകാര്‍, താക്കീതുകാര്‍

മുന്നറിയിപ്പുകാരനെ അയച്ചിട്ടല്ലാതെ ഒരു നാടിനെയും നാം നശിപ്പിച്ചിട്ടില്ല.

തഫ്സീര്‍

ذِكْرٰىۚ وَمَا كُنَّا ظٰلِمِيْنَ   ( الشعراء: ٢٠٩ )

dhik'rā
ذِكْرَىٰ
ഉല്‍ബോധനമായിട്ടു, ഉപദേശമായി
wamā kunnā
وَمَا كُنَّا
നാമായിട്ടുമില്ല
ẓālimīna
ظَٰلِمِينَ
അക്രമം ചെയ്യുന്നവര്‍

അവരെ ഉദ്‌ബോധിപ്പിക്കാനാണിത്. നാം ആരോടും ഒട്ടും അക്രമം കാണിക്കുന്നവനല്ല.

തഫ്സീര്‍

وَمَا تَنَزَّلَتْ بِهِ الشَّيٰطِيْنُ   ( الشعراء: ٢١٠ )

wamā tanazzalat
وَمَا تَنَزَّلَتْ
ഇറങ്ങിയിട്ടില്ല
bihi
بِهِ
അതുംകൊണ്ടു
l-shayāṭīnu
ٱلشَّيَٰطِينُ
പിശാചുക്കള്‍

ഈ ഖുര്‍ആന്‍ ഇറക്കിക്കൊണ്ടുവന്നത് പിശാചുക്കളല്ല.

തഫ്സീര്‍