Skip to main content

وَمَا يَنْۢبَغِيْ لَهُمْ وَمَا يَسْتَطِيْعُوْنَ ۗ   ( الشعراء: ٢١١ )

wamā yanbaghī
وَمَا يَنۢبَغِى
അതു യോജിക്കുകയുമില്ല
lahum
لَهُمْ
അവര്‍ക്കു
wamā yastaṭīʿūna
وَمَا يَسْتَطِيعُونَ
അവര്‍ക്കു സാധ്യമാകുന്നതുമല്ല

അതവര്‍ക്കു ചേര്‍ന്നതല്ല. അവര്‍ക്കതൊട്ടു സാധ്യവുമല്ല.

തഫ്സീര്‍

اِنَّهُمْ عَنِ السَّمْعِ لَمَعْزُوْلُوْنَ ۗ   ( الشعراء: ٢١٢ )

innahum
إِنَّهُمْ
നിശ്ചയമായും അവര്‍
ʿani l-samʿi
عَنِ ٱلسَّمْعِ
കേള്‍ക്കുന്നതില്‍നിന്നു, കേള്‍ക്കുന്നതിനെക്കുറിച്ചു
lamaʿzūlūna
لَمَعْزُولُونَ
നീക്കം ചെയ്യപ്പെട്ടവരാണ്, വേറിട്ടു നിറുത്തപ്പെട്ടവരാണ്

അവരിത് കേള്‍ക്കുന്നതില്‍ നിന്നുപോലും അകറ്റിനിര്‍ത്തപ്പെട്ടവരാണ്.

തഫ്സീര്‍

فَلَا تَدْعُ مَعَ اللّٰهِ اِلٰهًا اٰخَرَ فَتَكُوْنَ مِنَ الْمُعَذَّبِيْنَ  ( الشعراء: ٢١٣ )

falā tadʿu
فَلَا تَدْعُ
ആകയാല്‍ നീ വിളിക്കരുതു, പ്രാര്‍ത്ഥിക്കരുതു
maʿa l-lahi
مَعَ ٱللَّهِ
അല്ലാഹുവോടുകൂടി
ilāhan ākhara
إِلَٰهًا ءَاخَرَ
വേറെ ഇലാഹിനെ, ആരാധ്യനെ
fatakūna
فَتَكُونَ
അപ്പോള്‍ നീ ആയിത്തീരും, ആകും
mina l-muʿadhabīna
مِنَ ٱلْمُعَذَّبِينَ
ശിക്ഷിക്കപ്പെടുന്നവരില്‍ (പെട്ടവന്‍)

അതിനാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ വിളിച്ചുപ്രാര്‍ഥിക്കരുത്. അങ്ങനെ ചെയ്താല്‍ നീയും ശിക്ഷാര്‍ഹരില്‍പെടും.

തഫ്സീര്‍

وَاَنْذِرْ عَشِيْرَتَكَ الْاَقْرَبِيْنَ ۙ   ( الشعراء: ٢١٤ )

wa-andhir
وَأَنذِرْ
നീ മുന്നറിയിപ്പു (താക്കീതു) നല്‍കുകയും ചെയ്യുക
ʿashīrataka
عَشِيرَتَكَ
നിന്‍റെ കുടുംബത്തിനു, ബന്ധുക്കളെ
l-aqrabīna
ٱلْأَقْرَبِينَ
അടുത്തവരായ

നീ നിന്റെ അടുത്തബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുക.

തഫ്സീര്‍

وَاخْفِضْ جَنَاحَكَ لِمَنِ اتَّبَعَكَ مِنَ الْمُؤْمِنِيْنَ ۚ   ( الشعراء: ٢١٥ )

wa-ikh'fiḍ
وَٱخْفِضْ
താഴ്ത്തുകയും ചെയ്യുക
janāḥaka
جَنَاحَكَ
നിന്‍റെ പാര്‍ശ്വത്തെ, പക്ഷത്തെ, ഭാഗത്തെ
limani ittabaʿaka
لِمَنِ ٱتَّبَعَكَ
നിന്നെ പിന്‍തുടര്‍ന്നവര്‍ക്കു
mina l-mu'minīna
مِنَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളില്‍ നിന്നു, വിശ്വാസികളായിട്ടു

നിന്നെ പിന്‍പറ്റിയ സത്യവിശ്വാസികള്‍ക്ക് നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുകയും ചെയ്യുക.

തഫ്സീര്‍

فَاِنْ عَصَوْكَ فَقُلْ اِنِّيْ بَرِيْۤءٌ مِّمَّا تَعْمَلُوْنَ ۚ   ( الشعراء: ٢١٦ )

fa-in ʿaṣawka
فَإِنْ عَصَوْكَ
എന്നാലവര്‍ നിന്നോടു അനുസരണക്കേടു കാട്ടിയാല്‍, എതിരു പ്രവര്‍ത്തിച്ചാല്‍
faqul
فَقُلْ
അപ്പോള്‍ നീ പറയുക
innī
إِنِّى
നിശ്ചയമായും ഞാന്‍
barīon
بَرِىٓءٌ
നിരുത്തരവാദിയാണ്, ഒഴിവായവനാണ്
mimmā taʿmalūna
مِّمَّا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചു

അഥവാ, അവര്‍ നിന്നെ ധിക്കരിക്കുകയാണെങ്കില്‍ പറയുക: ''നിങ്ങള്‍ ചെയ്യുന്നതിനൊന്നും ഞാനുത്തരവാദിയല്ല.''

തഫ്സീര്‍

وَتَوَكَّلْ عَلَى الْعَزِيْزِ الرَّحِيْمِ ۙ   ( الشعراء: ٢١٧ )

watawakkal
وَتَوَكَّلْ
നീ ഭരമേല്‍പിക്കുകയും ചെയ്യുക, അര്‍പ്പിക്കുക
ʿalā l-ʿazīzi
عَلَى ٱلْعَزِيزِ
പ്രതാപശാലിയുടെമേല്‍
l-raḥīmi
ٱلرَّحِيمِ
കരുണാനിധിയായ

പ്രതാപിയും ദയാപരനുമായ അല്ലാഹുവില്‍ ഭരമേല്‍പിക്കുക.

തഫ്സീര്‍

الَّذِيْ يَرٰىكَ حِيْنَ تَقُوْمُ   ( الشعراء: ٢١٨ )

alladhī
ٱلَّذِى
യാതൊരുവന്‍
yarāka
يَرَىٰكَ
അവന്‍ നിന്നെ കാണുന്നു, കണ്ടുകൊണ്ടിരിക്കുന്നു
ḥīna taqūmu
حِينَ تَقُومُ
നീ നിന്നുകൊണ്ടിരിക്കുന്ന സമയത്ത്, എഴുന്നേല്‍ക്കുമ്പോള്‍

നീ നിന്നു പ്രാര്‍ഥിക്കുംനേരത്ത് നിന്നെ കാണുന്നവനാണവന്‍.

തഫ്സീര്‍

وَتَقَلُّبَكَ فِى السّٰجِدِيْنَ   ( الشعراء: ٢١٩ )

wataqallubaka
وَتَقَلُّبَكَ
നീ ചലിക്കുന്നതും, നിന്‍റെ നീക്കവും
fī l-sājidīna
فِى ٱلسَّٰجِدِينَ
സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തില്‍

സാഷ്ടാംഗം പ്രണമിക്കുന്നവരില്‍ നിന്റെ ചലനങ്ങള്‍ കാണുന്നവനും.

തഫ്സീര്‍

اِنَّهٗ هُوَ السَّمِيْعُ الْعَلِيْمُ   ( الشعراء: ٢٢٠ )

innahu
إِنَّهُۥ
നിശ്ചയമായും അവന്‍
huwa
هُوَ
അവന്‍ തന്നെ
l-samīʿu
ٱلسَّمِيعُ
കേള്‍ക്കുന്നവന്‍
l-ʿalīmu
ٱلْعَلِيمُ
അറിയുന്നവന്‍, സര്‍വ്വജ്ഞന്‍

തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

തഫ്സീര്‍